Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ എണ്ണ വീണ്ടെടുക്കാന്‍ സാല്‍വേജ് സംഘം

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Aug 5, 2025, 06:55 am IST
in Kerala
സാല്‍വേജ് ടീമിലെ അംഗങ്ങള്‍ കൊല്ലം പോര്‍ട്ടില്‍ നിന്ന് പുറംകടലിലേക്ക് പുറപ്പെടും മുമ്പ് (ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3 പുറംകടലില്‍ മുങ്ങിപ്പോകുന്നതിന്റെ ദൃശ്യം )

സാല്‍വേജ് ടീമിലെ അംഗങ്ങള്‍ കൊല്ലം പോര്‍ട്ടില്‍ നിന്ന് പുറംകടലിലേക്ക് പുറപ്പെടും മുമ്പ് (ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3 പുറംകടലില്‍ മുങ്ങിപ്പോകുന്നതിന്റെ ദൃശ്യം )

കൊല്ലം: വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3 യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍ ദൗത്യസംഘം കൊല്ലത്ത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ 20 അംഗ സംഘം കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം.

സാല്‍വേജ് ഓപ്പറേഷനെ സഹായിക്കാന്‍ സിംഗപ്പൂര്‍ കപ്പലും പുറംകടലിലുണ്ട്. ലീസ്‌ലൈന്‍, എമിഗ്രേഷന്‍ സെര്‍വര്‍ എന്നിവ ഉപയോഗിച്ച് കൊല്ലം പോര്‍ട്ടിലെ എമിഗ്രേഷന്‍ ഓഫീസില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ണതോതില്‍ നടന്നു. സാല്‍വേജ് ഓപ്പറേഷന്‍ സംഘത്തിന് തുടര്‍ച്ചയായി എമിഗ്രേഷന്‍ നടത്തേണ്ടതിനാല്‍ ചെക്ക്‌പോയിന്റില്‍ എല്ലാവിധ സൗകര്യങ്ങളും കൊല്ലം പോര്‍ട്ട് അധികൃതര്‍ ഒരുക്കി.

184 മീറ്റര്‍ നീളമുള്ള ലൈബീരിയന്‍ കപ്പല്‍ മെയ് 23ന് കൊച്ചിയില്‍ നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് മുങ്ങിയത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷിച്ചിരുന്നു. മെയ് 23ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ മെയ് 24ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 640 കണ്ടെയ്നറുകള്‍ കപ്പല്‍ മറിഞ്ഞപ്പോള്‍ കടലില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ 73ലും എണ്ണയും മിച്ചമുള്ളവ കാലിയുമായിരുന്നു. 73ല്‍ 13 കണ്ടെയ്നറുകളില്‍ പന്ത്രണ്ടില്‍ കാല്‍സ്യം കാര്‍ബൈഡും മറ്റ് അപകടകരമായ വസ്തുക്കളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, വൈദ്യുതി ഉല്‍പാദനത്തിനായി 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും 84.44 മെട്രിക് ടണ്‍ ഡീസലും അടങ്ങിയ ടാങ്കുകളും. അപകടശേഷം അടുത്ത ദിവസങ്ങളില്‍ കൊല്ലം തീരത്ത് നീണ്ടകര, പരവൂര്‍, തിരുമുല്ലവാരം, അഴീക്കല്‍ കടപ്പുറങ്ങളില്‍ അടിഞ്ഞത് പത്തോളം കണ്ടയ്‌നറുകളാണ്.

ഇന്നലെ രണ്ടു ടീമായാണ് പുറംകടലിലേക്ക് വിദഗ്ധര്‍ പോയത്. പ്രതിസന്ധികളില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ എണ്ണ നീക്കല്‍ ആരംഭിക്കുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. അതിന് ശേഷം കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കും. കപ്പലില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കുകളില്‍ നിറച്ച് കൊല്ലം പോര്‍ട്ടിലെത്തിക്കാനാണ് പദ്ധതി. വീണ്ടെടുക്കാന്‍ സാധിക്കുന്ന എല്ലാ കണ്ടെയ്‌നറുകളും കൊല്ലം പോര്‍ട്ടിലെത്തിക്കും. മുംബയ് ആസ്ഥാനമായ മെര്‍ക്ക് എന്ന സാല്‍വേജ് ഓപ്പറേഷന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം.

Tags: sunken cargo shipSalvage teamrecover oil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുങ്ങിയ ചരക്കുകപ്പലിലെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.