Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ അന്തസുണ്ടോടാ എന്ന് അച്ഛൻ‌ എന്നോടും ചോദിക്കും ‘ ; മുകേഷിന്റെ മകൻ ശ്രാവൺ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 05:22 pm IST
in Entertainment

സിനിമ മേഖലയിൽ പ്രണയവും വിവാഹവും വിവാഹ മോചനവും വളരെ സാധാരണമാണ്. ഇതിനിടയിൽ ഗാർഹിക പീഡനങ്ങൾ നിൽക്കുന്നവരും ഒട്ടേറെയാണ്. ചിലർ പിൽക്കാലത്ത് അത്തരം പീഡനങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് നടി സരിത. എഴുപതുകളിലും എൺപതുകളിലും സിനിയിൽ സജീവമായിരുന്ന സരിതയും നടൻ മുകേഷും തമ്മിലുള്ള വിവാഹത്തിനും സിനിമാ ലോകം സാക്ഷ്യം വഹിച്ചിരുന്നു.

സരിതയുടെ ആദ്യ വിവാഹം പതിനാറാം വയസിൽ തെലുങ്ക് നടനായ വെങ്കട സുബയ്യയുമായിട്ടായിരുന്നു. വിവാഹം പരാജയമായതോടെ മുകേഷുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. പിന്നാലെ സരിത അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടന്നു. രണ്ട് ആൺമക്കളും ഇവർക്ക് പിറന്നു. ശ്രാവൺ, തേജസ് എന്നിവരാണ് മക്കൾ. എന്നാൽ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. 2011 ലാണ് സരിതയും മുകേഷും വേർപിരിഞ്ഞത്.

പുതിയ അഭിമുഖത്തിൽ മാതാപിതാക്കളെക്കുറിച്ച് മകൻ ശ്രാവൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.രാത്രി വളരെ വെെകി ഫോൺ ചെയ്യുന്നവരോട് മുകേഷ് ദേഷ്യപ്പെടുന്ന കാര്യം ഏവർക്കും അറിയാം. ‘11 മണിക്ക് ശേഷം അച്ഛൻ സീരിയസാണ്. അതിന് മുമ്പ് തമാശയാണ്. ഉറങ്ങുന്ന സമയത്ത് ഇതേ പോലെ വിളിയോ സംസാരമോ ആണെങ്കിൽ പുള്ളി സീരിയസാണ്. വിളിച്ചാൽ അന്തസുണ്ടോടാ എന്ന് ഞങ്ങളോടും ചോദിക്കും. കാരണം വിദേശത്തും ഇവിടെയുമായി സമത്തിൽ ഒന്നര മണിക്കൂർ വ്യത്യാസമുണ്ടല്ലോ.

11 മണി കഴിഞ്ഞാൽ പൊതുവെ അച്ഛൻ ഫോൺ എടുക്കില്ല. എന്തെങ്കിലും എമർജൻസിയുണ്ടെങ്കിൽ ഞാൻ വിളിക്കും. ഞാനാണ് എന്ന് പറയുമ്പോൾ മോനേ, പറയൂ എന്ന് മറുപടി വരും. തെറി പറയുന്നതിന് മുമ്പേ ഹലോ അച്ഛാ എന്ന് പറയും. അല്ലെങ്കിൽ നമ്പർ കാണാതെ ചിലപ്പോൾ ദേഷ്യപ്പെട്ടേക്കുമെന്ന് ശ്രാവൺ പറയുന്നു.അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ചും ശ്രാവൺ സംസാരിച്ചു

വേർപിരിയൽ സമയത്ത് ഏത് മാതാപിതാക്കളും കുട്ടികളും നേരിടുന്നത് ഒരേ പ്രശ്നമാണ്. അത് ജീവിതത്തിലെ വേറൊരു ഭാ​ഗമാണ്. അത് സ്ട്രോങ് ആക്കി. ഞങ്ങളുടെ പഠന കാര്യങ്ങൾ അച്ഛനും അമ്മയും ചർച്ച ചെയ്തി‌ട്ടുണ്ട്. തീരുമാനം എടുക്കുക അമ്മയാണ്. ഞങ്ങൾ നോർമലായാണ് ഇടപഴകുന്നത്

രണ്ട് പേരും അവരുടെ രീതിയിൽ ട്രെെ ചെയ്തു. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. നെ​ഗറ്റീവായി ഒന്നും ഞാൻ എടുക്കാറില്ല. എല്ലാവർക്കും പ്രശ്നമുണ്ടാകും. അതിൽ നിന്നും പഠിച്ച് എന്തെങ്കിലും പോസിറ്റീവായ കാര്യം എടുക്കുകയാണെങ്കിൽ അത് ഉപകരിക്കും.- ശ്രാവൺ പറഞ്ഞു.

Tags: Sarithamukeshsravan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തരുന്ന റോളുകള്‍ നന്നായി നിര്‍വഹിച്ച് കൈയില്‍ കൊടുക്കുന്നതാണ് രീതി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും – മുകേഷ്

Kerala

രാഹുലിൻ്റേത് അതിതീവ്ര പീഡനം, മുകേഷിൻ്റേത് തീവ്രത കുറഞ്ഞ പീഡനം; വിവാദ പരാമർശവുമായി മഹിളാ അസോസിയേഷൻ നേതാവ്

Kerala

മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നുതന്നെ, എല്ലാ സ്ത്രീകള്‍ക്കും മാനമുണ്ടെന്നും കെ.മുരളീധരന്‍

Kerala

സരിതയും കെ ടി ജലീലും മുഖ്യ സാക്ഷികളായ കേസില്‍ പി സി ജോര്‍ജിനും സ്വപ്നക്കുമെതിരെ കുറ്റപത്രം

India

ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ; 48.8 കോടി വരിക്കാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.