Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രണ്ട് ഡിവോഴ്സ്, എന്നെ കണ്ട് പഠിക്കരുതെന്ന് മക്കളോട് പറയും;ശാന്തി കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 12:21 pm IST
in Entertainment

കരിയറിലുടനീളം ശ്ര​ദ്ധേയ റോളുകൾ ചെയ്ത നടിയാണ് ശാന്തി കൃഷ്ണ. അതേസമയം ജീവിതത്തിൽ പല വിഷമങ്ങളും ശാന്തികൃഷ്ണയ്‌ക്കുണ്ടായിട്ടുണ്ട്. രണ്ട് വിവാഹബന്ധങ്ങളാണ് ശാന്തി കൃഷ്ണയുടെ ജീവിതത്തിലുണ്ടായത്. നടൻ ശ്രീനാഥായിരുന്നു ആദ്യ ഭർത്താവ്. 1984 ൽ വിവാഹം ചെയ്ത ഇരുവരും 1995 ൽ വിവാഹമോചിതരായി. പ്രശ്ന കലുഷിതമായിരുന്നു ഈ വിവാഹ ബന്ധം. പിന്നീട് നടി രണ്ടാമത് വിവാഹം ചെയ്തു. സ​ദാശിവ ബജോർ എന്നായിരുന്നു രണ്ടാം ഭർത്താവിന്റെ പേര്. 1998 ലായിരുന്നു വിവാഹം. 2016 ൽ ഈ ബന്ധവും വേർപിരിയേണ്ടി വന്നു. തിരക്കുള്ള നടിയായിരുന്ന ശാന്തികൃഷ്ണ രണ്ടാം വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങി. ബഹുമാനം ലഭിക്കാത്ത ഈ ബന്ധത്തിൽ നിന്നും ശാന്തി കൃഷ്ണ പുറത്ത് വരികയായിരുന്നു. രണ്ട് മക്കളാണ് ഈ വിവാഹബന്ധത്തിലുള്ളത്.

എന്റെ അനുഭവങ്ങൾ വെച്ച് പറയാറുണ്ട്. എന്നിൽ നിന്നും പഠിക്കരുതെന്ന് ഞാൻ മക്കളോട് പറയാറുണ്ട്. കാരണം എന്റെ റിലേഷൻഷിപ്പുകളൊന്നും ശരിയായിട്ടില്ല. എന്നെ കണ്ട് എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് മാത്രം പഠിച്ചാൽ മതി. രണ്ട് കല്യാണം കഴിഞ്ഞു, രണ്ടും ഡിവോഴ്സായി. അതുകൊണ്ട് നിങ്ങൾ പങ്കാളിയെ കണ്ടുപി‌ടിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ച് കല്യാണം കഴിച്ചാൽ മതി എന്നാണ് ഞാൻ മക്കളോട് പറയാറ്. കല്യാണം മക്കൾക്ക് വേണ്ട. കാരണം അവർ ഒരുപാട് കാര്യങ്ങൾ കണ്ടു.

ആ പ്രായത്തിൽ തന്നെ അവർക്ക് പക്വത വന്നു. അപ്പോൾ എനിക്ക് പേടിയില്ല. കുറച്ചൊക്കെ ട്രസ്റ്റ് ഇഷ്യൂകൾ വരു. പ്രത്യേകിച്ചും മകൾക്ക്. അവൾക്ക് ഓരോരുത്തരെ വിശ്വസിക്കാൻ വലിയ പാടായിട്ടുണ്ട്. ഇന്നത്തെ പിള്ളേർ വളരെ സ്മാർട്ട് ആണ്. പ്രധാനമായും പരസ്പര ബഹുമാനം വേണം. അതുണ്ടോയെന്ന് ആദ്യം നോക്കുക. നിങ്ങളും അതേ മനുഷ്യരാണ്, ഫീലിം​ഗ്സ് ഉണ്ടാകുമെന്ന് മനസിലാക്കണം. ഫ്രീഡം തരണം. ഭാര്യയെന്നാൽ കൺട്രോൾ ചെയ്യാം എന്നൊക്കെ കരുതുന്ന ആളുടെ അടുത്ത് നിന്നും ഓടിപ്പോകാൻ താൻ പറയുമെന്നും ശാന്തികൃഷ്ണ പറയുന്നു. സുഹൃത്തുക്കളെ പോലെയാണ് മക്കൾ എന്നോട് സംസാരിക്കാറ്. അമ്മയാണ് ഞാനെന്ന് ഇടയ്‌ക്കൊക്കെ ഞാൻ പറയും. എല്ലാ കാര്യവും അവർ തന്നോട് പങ്കുവെക്കുമെന്നും ശാന്തികൃഷ്ണ പറയുന്നു.

വിവാഹശേഷമെടുത്ത ഇടവേളയ്‌ക്ക് ശേഷം വിഷ്ണുലോകം, നയം വ്യക്തമാക്കുന്നു, എന്നും നന്മകൾ എന്നീ സിനിമകളിലൂടെ ശക്തമായ തിരിച്ച് വരവാണ് ശാന്തിപ്രിയ നട‌ത്തിയത്. തന്റെ ജീവിതത്തിലെ മോശം സമയത്തായിരുന്നു ആ തിരിച്ച് വരവെന്ന് ശാന്തികൃഷ്ണ പറയുന്നു. തിരിച്ച് വരാൻ എനിക്ക് ഉദ്ദേശമില്ലായിരുന്നു. വളരെ മോശം സാഹചര്യത്തിലാണ് ഞാനന്ന്. ഡിപ്രഷനിലായിരുന്നു.

എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. അഭിനയമൊക്കെ മറന്നു. ബാലചന്ദ്ര മേനോൻ സംസാരിച്ചു. മമ്മൂക്ക വിളിച്ചു. ഇപ്പോഴത്തെ സിറ്റുവേഷനിൽ ശാന്തി വന്ന് നോക്കെന്ന് പറഞ്ഞു. ഉറപ്പില്ലാതെ പോയതാണ്. ഒരു ഡയലോ​ഗ് തന്നപ്പോൾ ചെയ്തു. അങ്ങനെ ആത്മവിശ്വാസം വന്നു. ജീവിതത്തിലെ വിഷമങ്ങൾ ആ കഥാപാത്രം ചെയ്യുമ്പോൾ ഉപകരിച്ചെന്നും ശാന്തി കൃഷ്ണ പറഞ്ഞു. രണ്ടാമത്തെ വിവാഹ ബന്ധം പിരിഞ്ഞ ശേഷം ന‌ടത്തിയ തിരിച്ച് വരവിൽ ചെയ്ത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയാണ് ശാന്തി കൃഷ്ണ ചെയ്തത്. ഈ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് വിവാഹങ്ങൾക്ക് ശേഷവും ഇടവേള വന്നെങ്കിലും പിന്നീട് തിരിച്ചെത്തി കരിയറിൽ ശാന്തി കൃഷ്ണ വീണ്ടും സജീവമാകാൻ ശാന്തി കൃഷ്ണയ്‌ക്ക് സാധിച്ചു.

 

Tags: divorcemalayalam moiveshanthi krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

Miniscreen

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന ‘കല്യാണമരം’ റിലീസിന് ഒരുങ്ങി. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

Entertainment

വിജയകരമായ രണ്ടാം വാരത്തിലേക്ക് ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നു

Entertainment

ഒരു പുസ്തകം എഴുതി എല്ലാം പറയും ഭാവന,തെറ്റ് ചെയ്യാത്ത ഞാനെന്തിന് മിണ്ടാതിരിക്കണം

Entertainment

ടി.ജി. രവി മനോഹരമായ ബലാത്സംഗങ്ങൾ സ്ക്രീനിൽ ചെയ്ത ആളെന്ന് മീര;വിമർശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.