Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതത്തില്‍ പുല്‍ക്കൊടിയായി ജനിച്ചാലും മോക്ഷം കിട്ടും;സൗദിയില്‍ അക്കാദമിക് തലത്തില്‍ യോഗയും ഗീതയും പഠിപ്പിക്കുന്നുണ്ട്: അബ്ദുള്‍ റഹ്മാന്‍

ഭാരതത്തില്‍ ഒരു പുല്ലായി ജനിച്ചാലും മോക്ഷം കിട്ടുമെന്നും അത്രയ്‌ക്ക് വിശുദ്ധമായ മണ്ണാണ് ഭാരതത്തിലേതെന്നും മുസ്ലിമായ അബ്ദുള്‍ റഹ്മാന്‍. തനിക്ക് ജീവിതത്തിൽ എല്ലാത്തിനും ഉത്തരം നൽകിയത് ഭഗവദ്ഗീതയാണെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.

Janmabhumi Online by Janmabhumi Online
Jul 10, 2025, 06:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:ഭാരതത്തില്‍ ഒരു പുല്ലായി ജനിച്ചാലും മോക്ഷം കിട്ടുമെന്നും അത്രയ്‌ക്ക് വിശുദ്ധമായ മണ്ണാണ് ഭാരതത്തിലേതെന്നും മുസ്ലിമായ അബ്ദുള്‍ റഹ്മാന്‍. തനിക്ക് ജീവിതത്തിൽ എല്ലാത്തിനും ഉത്തരം നൽകിയത് ഭഗവദ്ഗീതയാണെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.

രണ്ട് വരി ഭഗവദ്ഗീത ചൊല്ലാന്‍ പറഞ്ഞപ്പോള്‍ അബ്ദുള്‍ റഹ്മാന്‍ ഉടനെ ചൊല്ലി:
“യഥാ യതിഥാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത:
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മനം സജാമ്യഹം”- അദ്ദേഹം ചൊല്ലി.

താന്‍ ഭഗവദ് ഗീത ശ്ലോകം ചൊല്ലിയതിന് അബ്ദുള്‍ റഹ്മാന്‍ ക്ഷമചോദിക്കുന്നു. കാരണം താന്‍ അഞ്ച് നേരം നിസ്കരിക്കുന്ന വ്യക്തിയായതിനാല്‍ തന്റെ സംസ്കൃത ശ്ലോകം ചൊല്ലലില്‍ ചില കുറവുകള്‍ ഉണ്ടായേക്കാമെന്നാണ് അബ്ദുള്‍ റഹ്മാന്റെ സന്ദേഹം. ഇദ്ദേഹം ഇസ്രയേലുകാരുടെ തോറയും ക്രിസ്ത്യന്‍ മതഗ്രന്ഥമായ ബൈബിളും പഠിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് അബ്ദുള്‍ റഹ്മാന്‍ ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞത്?

“അതിന് കാരണം ഇസ്ലാമിന്റെ മതഗ്രന്ഥമായ ഖുറാന്‍ ആണ്. അതിലെ നാലാം ശ്ലോകത്തില്‍ റൂഹിന് നാശമില്ല (ആത്മാവിന് നാശമില്ല) എന്ന് പറയുന്നുണ്ട്. പക്ഷെ ഇന്ന് ആത്മാവിനെക്കുറിച്ച് ഏറ്റവുമധികം ചിന്തയില്ലാത്തവര്‍ മുസ്ലിങ്ങള്‍ തന്നെയാണ്. എനിക്ക് ഗീതയില്‍ നിന്നാണ് പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയത്. അതാണ് ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞത്.” – അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

ലോകാ സമസ്താ സുഖിനോ ഭവന്തു പോലുള്ള ഉദാത്തമായ ശ്ലോകങ്ങള്‍ ഖുറാനിലോ, ബൈബിളിലോ, തോറയിലോ ഇല്ലെന്നും അബ്ദുള്‍ റഹ്മാന്‍ സമര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നത് അബ്ദുള്‍ റഹ്മാന്റെ ഒരു പ്രധാന ദൗത്യമാണ്. സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലി അതിന്റെ അര്‍ത്ഥം വിശദീകരിച്ചാണ് അബ്ദുള്‍ റഹ്മാന്‍ ഗീത പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ഗീതാശ്ലോകത്തിന്റെ അര്‍ത്ഥം അറബിക് ഭാഷയില്‍ വരെ വിശദീകരിക്കാനും അബ്ദുള്‍ റഹ്മാന് സാധിക്കും. ഇപ്പോള്‍ ഇസ്ലാമിക പണ്ഡിതരെ വരെ ഗീത പഠിപ്പിക്കുന്നുണ്ട്. ഗീതയിലെ 480 ശ്ലോകങ്ങളും ഇദ്ദേഹത്തിന് മനപാഠമാണ്.

അക്കാദമിക തലത്തില്‍ ക്വാളിഫിക്കേഷന്‍ ഇല്ലെങ്കിലും താന്‍ ഒമ്പത് ഭാഷയോളം സംസാരിക്കുമെന്ന് അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

Tags: AbdulRahmanTorahSpiritualityBhagavat gitaQuran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

India

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

India

വിഗ്രഹാരാധനയാണ് ഇസ്ലാമിൽ വലിയ പാപം , ബലാത്സംഗമല്ല ; എല്ലാം പൊറുക്കുമെന്ന് അല്ലാഹു പറയുന്നു, എന്നാൽ വിഗ്രഹാരാധന പൊറുക്കില്ല ; ഇസ്ലാം പണ്ഡിതൻ

ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി
Kerala

കേരളമിപ്പോള്‍ സന്യാസിമാര്‍ക്ക് വെള്ളം കൊടുക്കാത്ത സ്ഥലം;കട്ടിങ്ങ് സൗത്ത് ആത്മീയതില്‍ നടക്കില്ല, ആത്മീയതയില്‍ കേരളവും ഉത്തരഭാരതവും മുറിക്കാനാവില്ല

India

തഹാവൂർ റാണ കടുത്ത മതവിശ്വാസി ; സെല്ലിൽ അഞ്ച് നേരം നിസ്ക്കാരം ; പ്രാർത്ഥിക്കാൻ ഖുറാൻ വേണമെന്നും റാണ

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies