Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

ഐഐടി ബോംബെയിലെ പിഎച്ച് ഡി വിദ്യാര്‍ത്ഥിയാണെന്ന് തെറ്റി ദ്ധരിപ്പിച്ച് 14 ദിവസത്തോളം കാമ്പസിനകത്ത് കഴിഞ്ഞിരുന്ന ബിലാല്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാംഗ്ലൂരില്‍ നിന്നെത്തിയ ഈ യുവാവിന്റെ മുഴുവന്‍ പേര് ബിലാല്‍ അഹമ്മദ് തെലി എന്നാണ്. പിഎച്ച് ഡി വിദ്യാര്‍ത്ഥി എന്ന വ്യാജേന ബിലാല്‍ 14 ദിവസമാണ് ആ കാമ്പസില്‍ ബിലാല്‍ തങ്ങിയത്.

Janmabhumi Online by Janmabhumi Online
Jul 6, 2025, 12:01 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഐഐടി ബോംബെയിലെ പിഎച്ച് ഡി വിദ്യാര്‍ത്ഥിയാണെന്ന് തെറ്റി ദ്ധരിപ്പിച്ച് 14 ദിവസത്തോളം കാമ്പസിനകത്ത് കഴിഞ്ഞിരുന്ന ബിലാല്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാംഗ്ലൂരില്‍ നിന്നെത്തിയ ഈ യുവാവിന്റെ മുഴുവന്‍ പേര് ബിലാല്‍ അഹമ്മദ് തെലി എന്നാണ്. പിഎച്ച് ഡി വിദ്യാര്‍ത്ഥി എന്ന വ്യാജേന ബിലാല്‍ 14 ദിവസമാണ് ആ കാമ്പസില്‍ ബിലാല്‍ തങ്ങിയത്.

ഒരു ദിവസം കാമ്പസിനകത്ത് ഒരു സോഫയില്‍ കിടന്നുറങ്ങുകയായിരുന്ന ബിലാലിനോട് ഒരു ജീവനക്കാരന്‍ ആരാണെന്ന് തിരക്കുകയായിരുന്നു. ഇതിന് ഉത്തരം പറയാതെ ബിലാല്‍ ഓടി മറയുകയായിരുന്നു. പിന്നീട് സിസിടിവി പരിശോധനയിലാണ് ബിലാല്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിയല്ല എന്ന് തിരിച്ചറിഞ്ഞത്. പക്ഷെ ഇയാള്‍ 14 ദിവസത്തോളം കാമ്പസിനകത്ത് കറങ്ങി നടന്നിരുന്നു. ഇയാള്‍ വിവിധ ക്ലാസുകളും അറ്റന്‍റ് ചെയ്തിരുന്നു. കാന്‍റീനിലെ സോഫയില്‍ പതിവായി ഇയാള്‍ കിടന്നുറങ്ങാറുണ്ട്. കാമ്പസില്‍ നിന്നും അധികൃതര്‍ ഒടുവില്‍ പൊലീസില്‍ പരാതിനല്‍കി. അറസ്റ്റ് ചെയ്ത ബിലാലിനെ ജൂലായ് 7 വരെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.

ക്രൈംബ്രാഞ്ച് ബിലാലിന്റെ ഫോണ്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. പക്ഷെ ഫോണിലെ പല ഡേറ്റകളും ബിലാല്‍ നശിപ്പിച്ചതായി കണ്ടെത്തി. ഇയാള്‍ ഒരു പിഎച്ച് ഡി വിദ്യാര്‍ത്ഥിയായാണ് അഭിനയിച്ചത്. പ്രവേശനം നേടിയതിന്റെ വ്യാജ അഡ്മിറ്റ് കാര്‍ഡും കൈവശം ഉണ്ടായിരുന്നു.

പക്ഷെ 14 ദിവസം ബോംബെ ഐഐടിയില്‍ കറങ്ങിനടന്നതിനിടെ ഇയാള്‍ ഏകദേശം 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇത് തന്റെ വിവിധ ബ്ലോഗുകളില്‍ ഉപയോഗിക്കാനാണെന്നായിരുന്നു മറുപടി. സാധാരണ ഉയര്‍ന്ന സുരക്ഷയുള്ള കാമ്പസിനകത്ത് തങ്ങാന്‍ എങ്ങിനെയാണ് അധികം വിദ്യാഭ്യാസമില്ലാത്തെ ബിലാലിന് സാധിച്ചത് എന്ന ചോദ്യം ഉയരുന്നു. എന്തിനാണ് ഇയാള്‍ 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചത് എന്നത് സംബന്ധിച്ചും ചോദ്യമുണ്ട്.

12ാം ക്ലാസിന് ശേഷം ആറ് മാസത്തെ സോഫ്റ്റ് വെയര്‍ ഡവലപ്മെന്‍റ് കോഴ്സിന് പോയിട്ടുണ്ട്. അതിന് ശേഷം വെബ് ഡവലപ് മെന്‍റ് കോഴ്സും പഠിച്ചു. ഇയാള്‍ ബഹറൈന്‍, ദുബായ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Tags: IIT BombayBilal Ahmed TeliFake studentfake PhD studentmangalore
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേര്‍ മംഗലാപുരത്തേക്ക്, കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍

India

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

മംഗളൂരു കല്ലഡ്ക കായികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്‌കൂള്‍കുട്ടികള്‍ തിലകം ചാര്‍ത്തി സ്വീകരിക്കുന്നു, കായികോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് 100 എന്ന രൂപത്തില്‍ അണിനിരന്നപ്പോള്‍
India

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമഗ്ര വ്യക്തിത്വ വികാസമാകണം: ഡോ. മോഹന്‍ ഭാഗവത്

India

ഐശ്വര്യാ റായി ഒബിസിയാണ്; ഇന്ത്യയില്‍ ഒബിസി, എസ് സി , എസ് ടി എന്നിവര്‍ ആരും മിസ് ഇന്ത്യ ആയില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വാദം പൊളിഞ്ഞു

Technology

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു; അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും  

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies