Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

ലോക ചാമ്പ്യന്‍പട്ടം നേടാന്‍ ഗുകേഷ് യോഗ്യനല്ലെന്നും ദുര്‍ബലനായ കളിക്കാരനാണെന്നും ഉള്ള മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് വിജയത്തിലൂടെ. മറുപടി നല്‍കി ഗുകേഷ്. സൂപ്പര്‍ യുണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ രണ്ടാം റൗണ്ടിലാണ് ലോക ഒന്നാം നമ്പര്‍ താരമായ ഗുകേഷ് മാഗ്നസ് കാള്‍സനെ അട്ടിമറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2025, 10:32 am IST
in Sports
മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

സഗ് രെബ് (ക്രൊയേഷ്യ): ലോക ചാമ്പ്യന്‍പട്ടം നേടാന്‍ ഗുകേഷ് യോഗ്യനല്ലെന്നും ദുര്‍ബലനായ കളിക്കാരനാണെന്നും ഉള്ള മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് വിജയത്തിലൂടെ. മറുപടി നല്‍കി ഗുകേഷ്. സൂപ്പര്‍ യുണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ രണ്ടാം റൗണ്ടിലാണ് ലോക ഒന്നാം നമ്പര്‍ താരമായ ഗുകേഷ് മാഗ്നസ് കാള്‍സനെ അട്ടിമറിച്ചത്.

ഇപ്പോള്‍ 10 പോയിന്‍റോടെ ഗുകേഷ് ടൂര്‍ണ്ണമെന്‍റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. എട്ട് പോയിന്‍റുള്ള ജാന്‍ ക്രിസ്റ്റൊഫ് ഡൂഡയാണ് രണ്ടാം സ്ഥാനം. വെസ്ലി സോ ഏഴ് പോയിന്‍റോടെ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. വെറും ആറ് പോയിന്‍റുള്ള മാഗ്നസ് കാള്‍സന്‍, അനീഷ് ഗിരിയുടെയും സരികിന്റെയും ഒപ്പം നാലാം സ്ഥാനത്താണ്.

“എല്ലാ അര്‍ത്ഥത്തിലും താന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു”- കളിയില്‍ തോറ്റ മാഗ്നസ് കാള്‍സന്റെ പ്രതികരണം ഇതായിരുന്നു. കഴിഞ്ഞ മാസം നോര്‍വ്വെ ചെസ്സില്‍ ഗുകേഷിനോടേറ്റ പരാജയം താങ്ങാനാവാതെ ചെസ് ബോര്‍ഡുള്ള മേശയില്‍ ആഞ്ഞടിച്ച് ചെസ് കരുക്കള്‍ വരെ പറപ്പിച്ച് മാഗ്നസ് കാള്‍സന്‍ വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. അന്ന് പിഎസ് ജി എന്ന ലോക ഫുട്ബാള്‍ ക്ലബ്ബ് വരെ മാഗ്നസ് കാള്‍സനെ പരിഹസിച്ചിരുന്നു. അതിന് തത്തുല്ല്യമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ സൂപ്പര്‍ യുണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സിലും തോല്‍വി ഏറ്റുവാങ്ങിയതോടെ ഇനി മുഖമുയര്‍ത്തി നടക്കാന്‍ കഴിയാത്ത നാണക്കേടാണ് മാഗ്നസ് കാള്‍സന് ലഭിച്ചത്.

ബുധനാഴ്ചയാണ് റാപ്പിഡും ബ്ലിറ്റ്സും പോലുള്ള വേഗതയാര്‍ന്ന ചെസ് ഫോര്‍മാറ്റുകള്‍ ഗുകേഷിന് വഴങ്ങില്ലെന്ന് മാഗ്നസ് കാള്‍സന്‍ പറഞ്ഞത്. ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്നും മാഗ്നസ് കാള്‍സന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച തന്നെ മാഗ്നസ് കാള്‍സനെ തോല്പിച്ചുകൊണ്ട് ഗുകേഷ് ഇതിന് മറുപടി നല്‍കി.

മാത്രമല്ല, ക്രൊയേഷ്യയിലെ സഗ്രെബില്‍ നടക്കുന്ന റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഗുകേഷ് അപാരഫോമിലാണ്. തുടര്‍ച്ചയായി അഞ്ചാമത്തെ വിജയമാണ് നേടിയത്. കളിയുടെ ആദ്യ ദിവസം പ്രജ്ഞാനന്ദയെയും ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയും ഗുകേഷ് തോല്‍പിച്ചിരുന്നു. വ്യാഴാഴ്ച ഗുകേഷ് ഇതുവരെയില്ലാത്ത ആക്രമണഗെയിം ആണ് മാഗ്നസ് കാള്‍സനെതിരെ പുറത്തെടുത്തത്. നേരത്തെ ബോര്‍ഡിന് മുന്‍പിലെത്തിയ ഗുകേഷ് അല്‍പനേരം ധ്യാനിക്കുന്നത് കാണാമായിരുന്നു. കറുത്ത കരുക്കള്‍ കൊണ്ടാണ് ഗുകേഷ് കളിച്ചത്. വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച മാഗ്നസ് കാള്‍സന്‍ ഇംഗ്ലീഷ് ഓപ്പണിംഗ് ഗെയിമില്‍ ആണ് കളി തുടങ്ങിയത്. 19ാം നീക്കത്തില്‍ ബിഷപ്പിനെ (ആനയെ) തെറ്റായ കള്ളിയിലേക്ക് നീക്കി വരുത്തിയ പിഴവാണ് കാള്‍സന് വിനയായത്. അവിടെ നിന്നും ഗുകേഷ് കളി പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ച്ചയായ ഗുകേഷിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കാള്‍സന്‍ പ്രതിരോധിക്കാന്‍ വകയില്ലെന്ന തിരിച്ചറിവില്‍ 49ാം നീക്കത്തില്‍ അടിയറവ് പറഞ്ഞു.

“ഇനി കാള്‍സന്റെ ചെസ്സിലെ ആധിപത്യത്തെ നമുക്ക് ചോദ്യം ചെയ്യാനാവും. കാരണം ഗുകേഷിന്റെ ജയം വെറും ജയമല്ല, അങ്ങേയറ്റം മികച്ച വിജയമായിരുന്നു”-മുന്‍ ലോകചാമ്പ്യന്‍ ഗാരി കാസ്പറോവ് പറഞ്ഞു. അതിവേഗചെസ്സില്‍ ദുര്‍ബലനാണ് ഗുകേഷ് എന്ന കാള്‍സന്റെ വിമര്‍ശനത്തിന് വിജയത്തിലൂടെ ഗുകേഷ് മറുപടി നല്‍കുകയായിരുന്നു. ഗുകേഷ് തളരാത്ത പോരാളിയാണെന്നും കാസ്പറോവ് പറഞ്ഞു.

മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.

Tags: PraggnanandhaaMagnus carlsenD.GukeshChessGukesh DCroatia RapidandBlitz2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.