Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വപ്നങ്ങളില്‍ മാത്രം സാധ്യമാവുന്ന ചാരപ്രവര്‍ത്തനമാണ് മൊസ്സാദ് ഇറാനില്‍ നടത്തിയത്…ജീവന്‍ പണയം വെച്ചുള്ള ദൗത്യം

എന്തായാലും മൊസ്സാദ് ഡ്രോണുകള്‍ കടത്തുകയും ഇറാന്റെ മണ്ണിലിരുന്ന് അത് അസംബിള്‍ ചെയ്ത് ഇറാന് നേരെ ആക്രമണം നടത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതില്‍ ഇറാന്റെ തന്നെ നിരവധി ഉദ്യോഗസ്ഥരും പങ്കാളികളാണെന്നാണ് പുതിയ വാര്‍ത്ത. ഏകദേശം 500 ഓളം ഇറാന്‍ ഉദ്യോഗസ്ഥരും അറിഞ്ഞോ അറിയാതെയോ മൊസ്സാദിന്റെ ഈ ചാരപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Janmabhumi Online by Janmabhumi Online
Jun 19, 2025, 01:27 am IST
in World
ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാനില്‍ ഒരു ഇടുങ്ങിയ മുറിയില്‍ ഒരുക്കിയ ഒരു ഡ്രോണ്‍ അസംബ്ലിങ്ങ് കേന്ദ്രം (ഇടത്ത്) മൊസ്സാദിന്‍റെ ലോഗോ (വലത്ത്)

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാനില്‍ ഒരു ഇടുങ്ങിയ മുറിയില്‍ ഒരുക്കിയ ഒരു ഡ്രോണ്‍ അസംബ്ലിങ്ങ് കേന്ദ്രം (ഇടത്ത്) മൊസ്സാദിന്‍റെ ലോഗോ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ടെഹ്റാന്‍: ജൂണ്‍ 13ന് പുലര്‍ച്ചെ രണ്ട് മണി 59 മിനിറ്റ്. ഓപ്പറേഷന്‍ ലയണ്‍ എന്ന ദൗത്യം ഇറാനെതിരെ ആരംഭിച്ചു. കമികാസെ വിഭാഗത്തില്‍പ്പെടുന്ന ചാവേര്‍ ഡ്രോണുകള്‍ ആണ് ഇസ്രയേല്‍ ചാരപ്രവര്‍ത്തകരായ മൊസ്സാദിന്റെ ഉദ്യോഗസ്ഥര്‍ ഇറാനുള്ളില്‍ തൊടുത്തത്. ഇറാന്റെ ആണവകേന്ദ്രമായ നതാന്‍സ് തകര്‍ന്നു. ഇറാന്‍ മിസൈലുകളും മിസൈലുകള്‍ തൊടുക്കാന്‍ നിര്‍മ്മിച്ച ലോഞ്ചറുകളും സൂക്ഷിച്ച ഭൂഗര്‍ഭ അറയും ഡ്രോണുകള്‍ തകര്‍ത്തു ഇറാനുള്ളിലെ നിരവധി റഡാര്‍ സംവിധാനങ്ങളും വ്യോമപ്രതിരോധസംവിധാനങ്ങളും ഡ്രോണുകള്‍ നിര്‍വ്വീര്യമാക്കി. ഇതിന് പിന്നാലെ ഇസ്രയേലിന്റെ 200 യുദ്ധവിമാനങ്ങള്‍ പറന്നെത്തി ഇറാനില്‍ ബോംബുകളും മിസൈലുകളും വര്‍ഷിച്ചു. ഇതിനിടെ കാര്‍ബോംബുകള്‍ ഉപയോഗിച്ച് നിരവധി ഇറാന്‍ പട്ടാളമേധാവികളെയും രാഷ്‌ട്രീയനേതാക്കളെയും വധിച്ചു.

“ഇറാന് നേരെ ഇത്രയും വലിയ ആക്രമണം നടത്തുക എന്നത് വലിയൊരു അതിശയം തന്നെയായിരുന്നു. ഇറാനകത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുക, നാശം വിതയ്‌ക്കുക, ഇറാന്‍കാര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുക ഇതെല്ലാമായിരുന്നു ഇസ്രയേലിന്റെ മൊസ്സാദിന്റെ ലക്ഷ്യം. അത് നടന്നു.” -മൊസ്സാദിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ച് മുന്‍ ഇസ്രയേല്‍ രഹസ്യപ്പൊലീസ് ഉദ്യോഗസ്ഥനായ ഇവാല്‍ പിങ്കോ പറയുന്നു.

എന്തായാലും തങ്ങള്‍ നടത്തിയ ചാരപ്രവര്‍ത്തനത്തിന് തെളിവായി മൊസ്സാദ് പല തവണ ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇന്നത്തെ കാലത്ത് എന്തിനും തെളിവുകള്‍ ചോദിക്കുന്നതാണ് ഇന്നത്തെ കാലഘട്ടം. അതില്ലെങ്കില്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം പാഴാവും. എന്തായാലും ഡ്രോണുകള്‍ അസംബിള്‍ ചെയ്യുന്നതും, നതാന്‍സ് ആണവേകന്ദ്രത്തില്‍ സ്ഫോടനം നടത്തുന്നതും ഉള്‍പ്പെടെയുള്ള എല്ലാ മൊസ്സാദ് പ്രവര്‍ത്തനങ്ങളും ഈ വീഡിയോകളില്‍ വ്യക്തമാണ്.

മാസങ്ങള്‍ നീണ്ട ചാരപ്രവര്‍ത്തനം മൊസ്സാദിന് നടത്തേണ്ടതായി വന്നു. ഇത്രയ്‌ക്കധികം സാധനങ്ങള്‍ ഇറാനിലേക്ക് കടത്തുക എളുപ്പമല്ല. പ്രധാനമായും പണം കൊണ്ടോ സ്വാധീനം കൊണ്ടോ കീഴ്പ്പെടുത്താന്‍ കഴിയുന്നവരോ പ്രലോഭിക്കാന്‍ കഴിയുന്നവരോ അല്ല ഇറാന്‍ പൊലീസ് എന്നതാണ്. മാത്രമല്ല, ശക്തമായ രഹസ്യപ്പൊലീസ് സംവിധാനവും ഇറാനുണ്ട്. ഈ ചാരക്കണ്ണുകള്‍ വെട്ടിച്ച് ഇറാനില്‍ ആയുധകേന്ദ്രം ഒളിപ്പിച്ചു സ്ഥാപിക്കുക എന്നത് ജീവന്‍ പണയം വെച്ചുള്ള കളിയാണ്.

ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായ ഈ വിപുലമായ ആക്രമണത്തില്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ വലിയ തോതില്‍ സംശയരോഗമുള്ളവരായി മാറിപ്പോയി. കാണുന്ന ഓരോരുത്തരും മൊസ്സാദ് ചാരന്മാരാണോ എന്ന് അവര്‍ക്ക് തോന്നി. അതോടെയാണ് വന്‍തോതില്‍ മൊസ്സാദ് ചാരന്മാരെ വേട്ടയാടാന്‍ ഇറാന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. ഇതില്‍ നിരപരാധികളായ ഒട്ടേറെപ്പേര്‍ ഇറാന്‍ പൊലീസിന്റെ പീഢനം അനുഭവിച്ചു. ചിലരെ കണ്ടെത്തി പിടികൂടുകയും ചെയ്തിരുന്നു.

എന്തായാലും മൊസ്സാദ് ഡ്രോണുകള്‍ കടത്തുകയും ഇറാന്റെ മണ്ണിലിരുന്ന് അത് അസംബിള്‍ ചെയ്ത് ഇറാന് നേരെ ആക്രമണം നടത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതില്‍ ഇറാന്റെ തന്നെ നിരവധി ഉദ്യോഗസ്ഥരും പങ്കാളികളാണെന്നാണ് പുതിയ വാര്‍ത്ത. ഏകദേശം 500 ഓളം ഇറാന്‍ ഉദ്യോഗസ്ഥരും അറിഞ്ഞോ അറിയാതെയോ മൊസ്സാദിന്റെ ഈ ചാരപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ഇറാന്‍ ഉദ്യോഗസ്ഥരുടെ കൂടി സഹായമില്ലാതെ ഒരിയ്‌ക്കലും വര്‍ഷങ്ങളായി ഇറാനുള്ളിലേക്ക് ആയുധങ്ങള്‍ കള്ളക്കടത്തായി എത്തിക്കാന്‍ സാധിക്കില്ല. ഇറാന്‍ അതിര്‍ത്തിയില്‍ തന്നെ ഇത്തരത്തില്‍ ഡ്രോണുകള്‍ ഉണ്ടാക്കുന്നതിന് പരിശീലനം നല്‍കുന്ന ശില്‍പശാലകള്‍ നടത്തിയിരുന്ന ഒരു കേന്ദ്രം ഇറാന്‍ പൊലീസ് കണ്ടെത്തിയിരുന്നു. ആ രഹസ്യകേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള നിരവധി ചിറകുകള്‍ സൂക്ഷിച്ചിരുന്നു. അതുപോലെ മറ്റ് ഘടകവസ്തുക്കളും ഉണ്ടായിരുന്നു. 200 ചതുരശ്ര അടിയുള്ള മുറിയില്‍ ഏകദേശം 30 ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. അതുപോലെ ഡ്രോണുകള്‍ തൊടുക്കുന്നതിന് വേണ്ട ലോഞ്ചറുകള്‍ ഉണ്ടാക്കുന്നതിനുള്ള വസ്തുക്കളും കണ്ടെത്തിയിരുന്നു.

“ഇറാനിലേക്ക് ഇത്രയധികം ആയുധങ്ങള്‍ കടത്താന്‍ എളുപ്പമല്ല. മാസങ്ങളോളം നിങ്ങള്‍ പല കമ്പനികളും സ്ഥാപിക്കണം. പിന്നീട് അവ വഴിയായിരിക്കണം സാധനങ്ങല്‍ കടത്തിയിരുന്നത്. വളരെ വിപുലമായ ചാരപ്രവര്‍ത്തനമാണ് ഇസ്രയേലിന്റെ മൊസ്സാദ് ഇറാനില്‍ നടത്തിയത് എന്ന് വേണം കരുതാന്‍.. ഇറാനുള്ളില്‍ ഡ്രോണ്‍ നിര്‍മ്മിക്കാനുള്ള സംവ്ധാനം ഒരുക്കണമെങ്കില്‍ എളുപ്പമല്ല. ഇതിന് വേണ്ട അസംസ്കൃത വസ്തുക്കള്‍ ഇറാന് ഉള്ളിലേക്ക് കടത്തണമെങ്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, വെയര്‍ഹൗസ് ഉടമകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരുടെ സഹകരണം ആവശ്യമാണ്.- മുന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ യോസി മെല്‍മാന്‍ പറയുന്നു.

Tags: Spy workdrone attackIsrael-Iran warIran-Israel warAyatollah KhameneiIsrael spy agencyiranMossad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഓപ്പറേഷൻ സിന്ധു’: പുതിയ ദൗത്യവുമായി കേന്ദ്രസർക്കാർ; ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ പദ്ധതി

അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)
India

ട്രംപ് അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യയെ തോല്‍പിക്കാനല്ല, ഇറാനെ ഒറ്റപ്പെടുത്താന്‍…ട്രംപിന്‍റേത് സങ്കീര്‍ണ്ണമായ നയതന്ത്രം

ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)
World

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

Kerala

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി: പിണറായി വിജയന്‍

World

അധികാരങ്ങളെല്ലാം സൈന്യത്തിന് കൈമാറി ഖമനായി ബങ്കറിൽ ഒളിച്ചെന്ന് റിപ്പോർട്ട് : അടുപ്പക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഇറാനെ ആക്രമിക്കണമോ വേണ്ടയോ? ട്രംപ് ആശയക്കുഴപ്പത്തില്‍; ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാന്‍ ബങ്കര്‍ ബോംബിറക്കാതെ യുഎസ്

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാനില്‍ ഒരു ഇടുങ്ങിയ മുറിയില്‍ ഒരുക്കിയ ഒരു ഡ്രോണ്‍ അസംബ്ലിങ്ങ് കേന്ദ്രം (ഇടത്ത്) മൊസ്സാദിന്‍റെ ലോഗോ (വലത്ത്)

സ്വപ്നങ്ങളില്‍ മാത്രം സാധ്യമാവുന്ന ചാരപ്രവര്‍ത്തനമാണ് മൊസ്സാദ് ഇറാനില്‍ നടത്തിയത്…ജീവന്‍ പണയം വെച്ചുള്ള ദൗത്യം

ഹൈക്കോടതി ജഡ്ജിമാര്‍ക്കായി 32 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി

വീണ്ടും പാകിസ്ഥാന്റെ ജാഫര്‍ എക്സ് പ്രസിന് നേരെ ആക്രമണം; ബോംബ് സ്ഫോടനത്തില്‍ ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി; പിന്നില്‍ ബലൂചിസ്ഥാന്‍ ആര്‍മി?

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

മോഷണ ശ്രമത്തിനിടെ വിശന്നു, ഹോട്ടലിലെ ഭക്ഷണം ചൂടാക്കി കഴിക്കാന്‍ ശ്രമിച്ച് പിടിയിലായി

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശു മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലം

എതെങ്കിലും വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഞങ്ങളെന്ന് എം. സ്വരാജ്

തെരുവുനായ ആക്രമണത്തെ ചൊല്ലി കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം

വാഹന പാര്‍ക്കിംഗിനെ ചൊല്ലി കൊല്ലം കളക്ടറേറ്റ് വളപ്പില്‍ അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തിയവരും തമ്മില്‍ സംഘര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies