Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

ഇന്ത്യയ്‌ക്ക് റെയര്‍ എര്‍ത്ത് മാഗ്നെറ്റ് നല്‍കാന്‍ ചൈന മടിക്കുന്നതോടെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും വാഹനനിര്‍മ്മാതാക്കളും ചൈനയിലേക്ക് പോവുകയാണ്. ചൈനയുമായി സംഭാഷണം നടത്തി ഇതിന് ഒരു പോംവഴിയുണ്ടാക്കുകയാണ് ലക്ഷ്യം.

Janmabhumi Online by Janmabhumi Online
Jun 4, 2025, 10:01 pm IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യാപാക് യുദ്ധ സാഹചര്യത്തില്‍ അപൂര്‍വ്വ ധാതുക്കള്‍ നല്‍കാതെ ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന. പാകിസ്ഥാന്റെ കയ്യിലുള്ള ചൈനയുടെ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും റോക്കറ്റുകളും തകര്‍ത്തത് ചൈനയ്‌ക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. ഇന്ത്യയുടെ ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈല്‍ പവറും ചൈന കൊണ്ടറിഞ്ഞതാണ്. ഇതോടെ മിസൈല്‍ ബ്ലേഡുകള്‍ ഉണ്ടാക്കാന്‍ ചൈന നല്‍കുന്ന റെയര്‍ എര്‍ത്ത് മാഗ്നെറ്റ് ഉപയോഗിക്കരുതെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിരിക്കുകയാണ് ചൈന. ഇത് ഇന്ത്യയുടെ മിസൈല്‍ രംഗത്തെ കുതിപ്പിന് തന്നെ തടസ്സമാകുമോ എന്ന ആശങ്കയുണ്ട്. മാത്രമല്ല ഇന്ത്യയുടെ വൈദ്യുതവാഹനരംഗത്തെ കുതിപ്പിനും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണകുതിപ്പിനും ഇത് തടസ്സമാകും.

ഇന്ത്യയ്‌ക്ക് റെയര്‍ എര്‍ത്ത് മാഗ്നെറ്റ് നല്‍കാന്‍ ചൈന മടിക്കുന്നതോടെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും വാഹനനിര്‍മ്മാതാക്കളും ചൈനയിലേക്ക് പോവുകയാണ്. ചൈനയുമായി സംഭാഷണം നടത്തി ഇതിന് ഒരു പോംവഴിയുണ്ടാക്കുകയാണ് ലക്ഷ്യം.

ഇതില്‍ നിന്നും പുറത്തുകടക്കാന്‍ ഇന്ത്യയുടെ സംഘം അടിയന്തരമായി ചൈനാസന്ദര്‍ശനത്തിനാണ്. ഇന്ത്യയ്‌ക്കും യുദ്ധജെറ്റും ഇലക്ട്രിക് വാഹനവും നിര്‍മ്മിക്കാന്‍ ഇതേ റെയര്‍ എര്‍ത്ത് മാഗ്നെറ്റ് ചൈനയില്‍ നിന്നും വരണം.

ഭൂമിയിലെ അപൂര്‍വ്വധാതു ശേഖരം കയ്യടക്കിവെച്ച് ചൈന ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ കാല്‍ക്കീഴിലാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുശേഖരത്തിന്റെ 70 ശതമാനവും ചൈനയുടെ കൈകളിലാണ്.

നിയോഡൈമിയം, ബോറോണ്‍, അയേണ്‍ എന്നീ റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ നിന്നും ഉണ്ടാക്കുന്നതാണ് റെയര്‍ എര്‍ത് മാഗ്നെറ്റ്. 2024-25ല്‍ ഇന്ത്യ 807 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മാഗ്നെറ്റാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. വൈദ്യുതികാറുകള്‍ ഉണ്ടാക്കാനും പ്രതിരോധആയുധങ്ങള്‍ ഉണ്ടാക്കാനും ഇത് അത്യാവശ്യമാണ്. ചൈന ഇത് യൂറോപ്പിന് നല്‍കാത്തതിനാല്‍ ബിഎംഡബ്ല്യു, മെഴ്സിഡെസ് കാര്‍ കമ്പനികളില്‍ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു.

എന്നെങ്കിലും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുമായി ശീതയുദ്ധമുണ്ടായാല്‍ ഈ അപൂര്‍വ്വ ധാതുശേഖരങ്ങള്‍ നല്‍കാതെ പിടിച്ചുവെയ്‌ക്കാം എന്നത് ചൈനയുടെ ചുവപ്പുകോട്ടയ്‌ക്കുള്ളില്‍ ഒരുക്കിവെച്ച യുദ്ധതന്ത്രമായിരിക്കണം. അത് ഇപ്പോഴാണ് പുറം ലോകം അറിഞ്ഞതെന്ന് മാത്രം.

ചൈനയ്‌ക്കെതിരെ 145 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപിന് അത് തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നതിന് പിന്നില്‍ ഈ ചൈനയുടെ ചാണക്യതന്ത്രമുണ്ട്.

Tags: Xi JinpingEV#IndiapakistanwarIndopakwarrareearthmagnetsmissile bladeindiachina
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഭീകരവാദ കേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ല, അവരെ ലക്ഷ്യം വയ്‌ക്കാൻ ഞങ്ങൾ മടിക്കില്ല ‘ ; എസ്‌സി‌ഒ ഉച്ചകോടിയിൽ പരോക്ഷമായി പാകിസ്ഥാനെ വിമർശിച്ച് രാജനാഥ് സിംഗ്

India

അഗ്നി അഞ്ചില്‍ പരിഷ്‌കാരം ഭാരതം ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ നിര്‍മിക്കുന്നു

World

ആർ‌ഐ‌സി ത്രികക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും ; ഇന്ത്യ- ചൈന ബന്ധത്തിൽ പുരോഗതിയെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

India

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

India

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies