Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Janmabhumi Online by Janmabhumi Online
Jun 4, 2025, 04:34 pm IST
in Thiruvananthapuram, Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി 439 കോടി രൂപ ചെലവഴിച്ച് നടത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രാജ്യത്തുടനീളമുള്ള 1375 റെയില്‍വേ സ്റ്റേഷനുകള്‍ അത്യാധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 2023 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച അമൃത് ഭാരത് സ്റ്റേഷന്‍ യോജന പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മാണം.. കേരളത്തിലെ 34 സ്റ്റേഷനുകള്‍ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും ലാഭം നേടുന്നതുമായ റെയില്‍വേ സ്റ്റേഷനാണ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍. 1931ല്‍ തീരുവിതാംകൂര്‍ മഹാറാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ഭരണകാലത്താണ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചത്. 1931 നവംബര്‍ 4നാണ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. 1940 ല്‍ സ്‌റ്റേഷന്‍ അടച്ചുപൂട്ടുകയും പിന്നീട് 1955ല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുയും ചെയ്തു.

പ്രധാന കവാടത്തിന്റെ മുന്‍വശത്ത് 4.5 ലക്ഷം ചതുരശ്രയടിയില്‍ ഒന്‍പത് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒന്നാം നില റെയില്‍വേ ഓഫീസുകള്‍, ഹോട്ടല്‍, വാണിജ്യ ലോബികള്‍, ടോയ്‌ലറ്റുകള്‍ എന്നിവയുണ്ടായിരിക്കും. രണ്ടാം നിലയില്‍ റെയില്‍വേ ഓഫീസുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍, ഹോട്ടല്‍, വാണിജ്യ ലോബികള്‍, ടോയ്‌ലറ്റുകള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, സ്‌റ്റെയര്‍ കേസുകള്‍ എന്നിവ ഉണ്ടായിരിക്കും. ശേഷിക്കുന്ന ഏഴ് നിലകള്‍ (മൂന്നാം നില മുതല്‍ ഒമ്പതാം നില വരെ) പൂര്‍ണ്ണമായും വാണിജ്യ നിലകളായിരിക്കും.

പവര്‍ ഹൗസ് റോഡിലെ രണ്ടാം പ്രവേശന കവാടത്തിന് സമീപം ഏഴുലക്ഷം ചതുര ഏടിയില്‍ 8 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതില്‍ നാല് നിലകള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. ഏപ്രില്‍ മാസത്തിലാണ് റെയില്‍വേ സ്റ്റേഷന്റെ ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകള്‍ അതേപടി നിലനിര്‍ത്തിയാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തിരമാലയുടെ ആകൃതിയിലായിരിക്കും. ആകാശക്കാഴ്ചയില്‍ കടലിന്റെയും കടല്‍ത്തീരത്തിന്റെയും അനുഭവം നല്‍കുന്നതിനായി ഇത് അക്വാ ഗ്രീന്‍ പെയിന്റ് ചെയ്യുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമുകള്‍ക്കും റെയില്‍വേ ട്രാക്കുകള്‍ക്കും മുകളില്‍ അത്യാധുധനികരീതിയിലുള്ള സ്റ്റീല്‍ മേല്‍ക്കൂരയും നിര്‍മ്മിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ്, സെല്‍ഫി പോയിന്റുകള്‍ എന്നിവയും നിര്‍മ്മിക്കും.

വിമാനത്താവളങ്ങള്‍ക്കു സമാനമായ സൗകര്യത്തോടെയുള്ള ഇരിപ്പിടങ്ങള്‍. പുറപ്പെടുന്നവര്‍ക്കും എത്തിച്ചേരുന്നവര്‍ക്കും പ്രത്യേക ലോഞ്ചുകള്‍, ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്, ലിഫ്റ്റ്, എസ്‌കലേറ്ററുകള്‍, സ്‌റ്റെയര്‍ കേസുകള്‍, ട്രെയിന്‍ വിവരങ്ങള്‍ അറിയാന്‍ സ്‌റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കും. സ്റ്റേഷനു പുറത്ത് 400 കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സൗകര്യപ്രദമായി പാര്‍ക്കു ചെയ്യാവുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞു. റെയില്‍വേ സ്‌റ്റേഷനെയും തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവര്‍ ബ്രിഡ്ജും നിര്‍മ്മിക്കും.

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (കെആര്‍ഡിസിഎല്‍) റെയില്‍ വികാസ് നിഗം ലിമിറ്റഡും സംയുക്തമായാണ് നവീകരണത്തിനുള്ള കരാര്‍ എടുത്തിരിക്കുന്നത്.

സുനില്‍ തളിയല്‍

Tags: Amruth bharath stationThiruvananthapuramkeralamCentral Railway Station
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.
India

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

Kerala

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

Kerala

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

Editorial

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഇഷ്ടം പലസ്തീനാണ് ; പക്ഷെ ഗാസയിൽ പോയി യുദ്ധം ചെയ്യാനൊന്നും വയ്യ : തുറന്ന് പറഞ്ഞ് മുസ്ലീം യുവാവ്

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

മാതളത്തിന്റെ തൊലി കളയല്ലേ , ഗുണങ്ങൾ ഏറെയാണ്

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

‘ നന്ദി മോദിജി , ഇറാനിൽ ഞങ്ങൾക്ക് ഭക്ഷണവും , താമസിക്കാൻ സുരക്ഷിതമായ ഇടവും ഒരുക്കിയത് മോദി സർക്കാരാണ് ‘ ; നന്ദി പറഞ്ഞ് മുസ്ലീം ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies