Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് 23,000-ത്തിലധികം സൗദി നിവാസികൾക്ക് പിഴ ചുമത്തിയതായും തീർത്ഥാടനവുമായി ബന്ധപ്പെട്ട 400 കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jun 2, 2025, 01:18 pm IST
in Gulf, Marukara
FacebookTwitterWhatsAppTelegramLinkedinEmail

റിയാദ് : ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ജൂൺ 4 മുതൽ ആരംഭിക്കാനിരിക്കെ സൗദി അറേബ്യ 269,000-ത്തിലധികം അനധികൃത ഹജ്ജ് തീർത്ഥാടകരെ മക്കയിൽ പ്രവേശിക്കുന്നത് വിലക്കി. ഹജ്ജ് വേളയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അനധികൃത യാത്രക്കാർ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തടയുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ വർഷം ഔദ്യോഗികമായി 14 ലക്ഷം മുസ്ലീങ്ങൾ ഇതിനകം മക്കയിൽ എത്തിയിട്ടുണ്ട്, വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മക്കയിൽ നടന്ന പത്രസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. അതേ സമയം അനുവാദമില്ലാതെ നഗരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് 269,678 മുസ്ലീങ്ങളെ തടഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നിയമങ്ങൾ അനുസരിച്ച് സാധുവായ അനുമതിയുള്ളവർക്ക് മാത്രമേ ഹജ്ജ് നിർവഹിക്കാൻ അനുവാദമുള്ളൂ. അവർ ഒരു വർഷമായി നഗരത്തിൽ താമസിക്കുന്നുണ്ടെങ്കിൽ പോലും ഇത് സാധ്യമാകും. എന്നാൽ അനുവാദമില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്ന ആർക്കും 5,000 യുഎസ് ഡോളർ വരെ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നേക്കാമെന്നും അധികൃതർ അറിയിച്ചു.

ഇതിനു പുറമെ ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് 23,000-ത്തിലധികം സൗദി നിവാസികൾക്ക് പിഴ ചുമത്തിയതായും തീർത്ഥാടനവുമായി ബന്ധപ്പെട്ട 400 കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം കഴിഞ്ഞ വർഷത്തെ കൊടും ചൂടിൽ മരിച്ചവരിൽ ഭൂരിഭാഗവും അനുവാദമില്ലാതെ ഹജ്ജ് നിർവഹിക്കാൻ എത്തിയവരാണെന്ന് സർക്കാർ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 1,301 ഹജ്ജ് തീർത്ഥാടകർ മരിച്ചതായാണ് റിപ്പോർട്ട്. ഈ മരണങ്ങളിൽ ഭൂരിഭാഗവും കടുത്ത ചൂടിനെ തുടർന്നാണ് സംഭവിച്ചത്. മക്കയിലെ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നിരുന്നു. ഈ മരണങ്ങളിൽ 83% ത്തിലധികവും ഹജ്ജ് നിർവഹിക്കാൻ ഔദ്യോഗിക അനുമതിയില്ലാത്ത തീർഥാടകരായിരുന്നു.

ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത തീർഥാടകർക്ക് ലഭ്യമായ എയർ കണ്ടീഷൻ ചെയ്ത സൗകര്യങ്ങളും ഷെൽട്ടറുകളും ഈ അനധികൃത തീർഥാടകർക്ക് ലഭ്യമല്ലായിരുന്നു. 98 ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

Tags: Hajj permitsSaudi ArabiaPravasiMuslimsGulfHajj PilgrimageMeccamakkahMadina
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

India

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

Gulf

യൂറോപ്പ് മാതൃകയിൽ ഗൾഫും ; ഇനി ഒട്ടും വൈകില്ല , ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ 

Gulf

ഒമാൻ : ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവനകേന്ദ്രങ്ങൾ തുറന്നു

India

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies