Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

റഷ്യയുടെ ഉള്ളിൽ ഇത്രയും ആഴത്തിൽ ഒരു ഉക്രേനിയൻ ഡ്രോൺ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഈ ഓപ്പറേഷൻ ഏകദേശം ഒന്നര വർഷം മുമ്പ് ഉക്രെയ്ൻ ആസൂത്രണം ചെയ്തതാണ്. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കിയത്

Janmabhumi Online by Janmabhumi Online
Jun 2, 2025, 12:45 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കീവ് : മൂന്ന് വർഷം നീണ്ട റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നാശമാണ് ഞായറാഴ്ച റഷ്യയിൽ സംഭവിച്ചത്. റഷ്യയിൽ ഉക്രെയ്ൻ നടത്തിയ ഈ ആക്രമണത്തിൽ കുറഞ്ഞത് 41 റഷ്യൻ സൈനിക വിമാനങ്ങളെങ്കിലും തകർന്നുവെന്നാണ് റിപ്പോർട്ട്.

ഉക്രെയ്‌നിന്റെ സുരക്ഷാ ഏജൻസിയായ എസ്‌ബി‌യു ആണ് ഈ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ FPV അതായത് ഫസ്റ്റ്-പേഴ്‌സൺ-വ്യൂ ഡ്രോണുകൾ ആണ് ഉപയോഗിച്ചത്. ഈ ആക്രമണത്തിൽ ലക്ഷ്യമിട്ട വിമാനങ്ങളിൽ Tu-95, Tu-22M3 പോലുള്ള വലിയ ഹെവി ബോംബറുകളും ഉൾപ്പെടുന്നു.

റിപ്പോർട്ട് അനുസരിച്ച് ഉക്രെയ്നിൽ നിന്ന് ഏകദേശം 4000 കിലോമീറ്റർ അകലെയുള്ള മർമാൻസ്കിലെ ഒലെന്യ എയർ ബേസ്, ഇർകുട്സ്കിലെ ബെലായ എയർ ബേസ്, ഇവാനോവോയിലെ ഇവാനോവോ എയർ ബേസ്, റഷ്യയിലെ ഡയഗിലേവോ എയർ ബേസ് എന്നിവയും ഉക്രെയ്ൻ ലക്ഷ്യമിട്ടിരുന്നു. കൂടാതെ
റഷ്യയുടെ ഉള്ളിൽ ഇത്രയും ആഴത്തിൽ ഒരു ഉക്രേനിയൻ ഡ്രോൺ കണ്ടെത്തുന്നത് ഇതാദ്യമാണ്.

അതേ സമയം ഈ ഓപ്പറേഷൻ ഏകദേശം ഒന്നര വർഷം മുമ്പ് ഉക്രെയ്ൻ ആസൂത്രണം ചെയ്തതാണ്. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കിയത്. റഷ്യയ്‌ക്കെതിരെ ഉക്രെയ്‌ൻ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഡ്രോണുകൾ ആദ്യം രഹസ്യമായി റഷ്യൻ അതിർത്തിയിലേക്ക് അയച്ചതായും പിന്നീട് ലോറികളിൽ സൂക്ഷിച്ചിരുന്ന തടി ക്യാബിനുകൾക്കടിയിൽ ഒളിപ്പിച്ചതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ട്രക്കുകളുടെ മേൽക്കൂരകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ ഡ്രോണുകൾ.
ട്രക്കുകളിൽ നിന്ന് തന്നെ ഡ്രോണുകൾ വിക്ഷേപിച്ചാണ്
ആക്രമണം തുടങ്ങിയത്. ട്രക്കുകളുടെ മേൽക്കൂരകൾ തുറന്ന് കാമികേസ് ഡ്രോണുകൾ നേരെ റഷ്യൻ യുദ്ധവിമാനങ്ങൾക്ക് നേരെ അയക്കുകയായിരുന്നു. റഷ്യൻ വ്യോമതാവളത്തിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം വിമാനങ്ങളെയും ഈ ഡ്രോണുകൾ തകർത്തു തരിപ്പണമാക്കുകയാണുണ്ടായത്.

Tags: Russian bombersUkraineRussiaMoscowdrone strikeUkraine’s Security ServiceFPVVolodymyr Zelenskyy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

World

റഷ്യൻ വ്യോമതാവളങ്ങളിൽ ഉക്രെയ്‌നിന്റെ ഡ്രോൺ ആക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തു ; ആണവ തുറമുഖം ആക്രമിച്ചെന്നും റിപ്പോർട്ട്

World

ഇന്ത്യയെ നേരിടാൻ പാകിസ്ഥാൻ ആണവായുധങ്ങളും സൈനിക നവീകരണവും തുടരും, ചൈന പിന്തുണയ്‌ക്കും : യുഎസ് പ്രതിരോധ ഇന്റലിജൻസ് റിപ്പോർട്ട് 

World

വ്‌ളാഡിമിർ പുടിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് ; ഉക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ റഷ്യ നശിപ്പിക്കപ്പെടുമെന്നും ഭീഷണി

റഷ്യയുടെ ടി-90 യുദ്ധടാങ്ക്
India

ആയുധനിര്‍മ്മാണസഹായത്തില്‍ ഇന്ത്യയുടെ ജ്യേഷ്ഠനാണ് റഷ്യ…മോദി കോര്‍പറേറ്റിനെയും ഇന്ത്യന്‍ ബുദ്ധിയെയും അഴിച്ചുവിട്ട് അതിന് മൂര്‍ച്ച നല്‍കി

പുതിയ വാര്‍ത്തകള്‍

നെട്ടൂരില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന പ്രതിയെ പിടികൂടി

ദേശീയ ഉച്ചകോടിയില്‍ ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡല്‍ സംസ്ഥാനമായി കേരളത്തെ ഉള്‍പ്പെടുത്തി

നോര്‍വെ ചെസില്‍ ഗുകേഷില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ മേശയില്‍ ഇടിക്കുന്നത് ശാന്തതയോടെ നോക്കിയിരിക്കുന്ന ഗുകേഷ്.

റുയ് ലോപസ് ഓപ്പണിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്‌ത്തുന്ന ഗുകേഷിന്റെ ബ്രില്ല്യന്‍സ് കാണാം….

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 5 വരെ

യൂറോപ്പിലെ മൗണ്ട് എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ജീവൻ രക്ഷിക്കാൻ വിനോദസഞ്ചാരികൾ ഓടുന്ന വീഡിയോ വൈറൽ

ഹനുമാൻ, നരസിംഹം, വരാഹം, ഹയഗ്രീവൻ, ഗരുഡൻ ; വീര്യവും, വിജയവും നൽകുന്ന പഞ്ചമുഖി ഹനുമാൻ

നരേന്ദ്രമോദി “ഫന്റാസ്റ്റിക്” നേതാവ് ; ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാണ് അദ്ദേഹം ; എറോൾ മസ്ക്

സങ്കീർണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ഭസ്മമാക്കുന്ന ഭീകരൻ : ഇസ്രായേലിന്റെ സൂപ്പർ-സ്മാർട്ട് ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാക്കാൻ ഇന്ത്യ

നോര്‍വെ ചെസ്സില്‍ ആറാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെതിരെ വിജയം നേടിയ ഗുകേഷ് കസേരയില്‍ നിന്നെഴുന്നേറ്റ് പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു (ഇടത്ത്) പരാജയം താങ്ങാനാവാതെ മേശയില്‍ ആഞ്ഞിടിക്കുന്ന മാഗ്നസ് കാള്‍സന്‍ (നടുവില്‍) രണ്ടാമതും മാഗ്നസ് കാള്‍സന്‍ മേശയില്‍ ആഞ്ഞിടിക്കുന്നു (വലത്ത്)

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ലോക ചെസ് കിരീടം വെറുതെ നേടിയെടുത്തതല്ലെന്ന് കാള്‍സന് മനസ്സിലായിക്കാണണം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലായ ഓപ്പറേഷൻ സിന്ദൂർ ; സൈന്യത്തിന് കരുത്തായത് റെഡ് ടീമിങ് ; ഇന്ത്യയുടെ രഹസ്യ പോരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies