Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മരണത്തെ തൃണവല്‍ഗണിച്ച് പൊരുതുന്ന ഇസ്രയേല്‍ സുന്ദരിക്കുട്ടികള്‍; ഏത് യുദ്ധമുഖത്തും ഇവരുമുണ്ട്; ഇസ്രയേല്‍ സേനയില്‍ 20.9ശതമാനം വനിതകള്‍

മരണത്തെ പുല്ലുപോലെ ധിക്കരിച്ച് പൊരുതുന്നവരാണ് ഇസ്രയേലിലെ സുന്ദരികളായ പെണ്‍കുട്ടികള്‍. സൗന്ദര്യസംരക്ഷണവും സ്വന്തം സുഖവും അല്ല, രാജ്യത്തിന്റെ വിജയമാണ് അവര്‍ക്ക് എല്ലാം. അതുകൊണ്ട് അവര്‍ സുഖങ്ങളെല്ലാം കൈവെടിയുന്നു. കഠിന പരിശീലനത്തിന്റെ ചില്ലിലൂടെ നടക്കുന്നു.

Janmabhumi Online by Janmabhumi Online
Jun 1, 2025, 09:32 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ജെറുസലെം; മരണത്തെ പുല്ലുപോലെ ധിക്കരിച്ച് പൊരുതുന്നവരാണ് ഇസ്രയേലിലെ സുന്ദരികളായ പെണ്‍കുട്ടികള്‍. സൗന്ദര്യസംരക്ഷണവും സ്വന്തം സുഖവും അല്ല, രാജ്യത്തിന്റെ വിജയമാണ് അവര്‍ക്ക് എല്ലാം. അതുകൊണ്ട് അവര്‍ സുഖങ്ങളെല്ലാം കൈവെടിയുന്നു. കഠിന പരിശീലനത്തിന്റെ ചില്ലിലൂടെ നടക്കുന്നു.

ഇസ്രയേല്‍ സൈന്യത്തിലെ പൊരുതിവീണ സുന്ദരിക്കുട്ടികള്‍:

In memory of the IDF female soldiers who fell in battle in this war while bravely defending the homeland until their last breath.

May their memory be forever a blessing. pic.twitter.com/i0YF7NNTmL

— Vivid.🇮🇱 (@VividProwess) June 1, 2025

ഭീകരവാദകേന്ദ്രങ്ങളിലേക്കുള്ള ആക്രമണമുഖങ്ങളില്‍ വരെ വനിതാസൈനികര്‍ പങ്കെടുക്കുന്നു. കഴിഞ്ഞ ദിവസം ഹമാസിന്റെ ഭീകരന്‍ മുഹമ്മദ് സിന്‍വാറിന വധിച്ച ഭൂഗര്‍ഭ അറകളിലേക്കുള്ള അപകടം നിറഞ്ഞ ആക്ഷനില്‍ വരെ ഇസ്രയേലി വനിത സൈനികര്‍ പങ്കെടുത്തിരുന്നു. 2024 സെപ്തംബര്‍ 18ന് ആഗം നെയിം എന്ന വനിതാ സെര്‍ജന്‍റ് മറ്റ് മൂന്ന് പുരുഷസൈനികര്‍ക്കൊപ്പം ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

യുഎസില്‍ പോലും വനിതകളുടെ സാന്നിധ്യം 16 ശതമാനമേ ഉള്ളൂവെങ്കില്‍ ഇസ്രയേലില്‍ അത് ഇപ്പോള്‍ 20.9ശതമാനമാണ്. 2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി മുറിച്ചുകടന്ന് സാധാരണ ഇസ്രയേലികളെ ഹമാസ് ഭീകരര്‍ വെടിവെച്ച് കൊന്നതോടെയാണ് സൈനിക സേവനത്തിനായി കൂടുതല്‍ വനിതകള്‍ എത്തുന്നത്.

അന്ന് ഇസ്രയേല്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ പൊരുതിയവരില്‍ ഒരു ഇസ്രയേല്‍ വനിതാ സൈനിക ടാങ്ക് യൂണിറ്റ് തന്നെയുണ്ടായിരുന്നു. ഇവര്‍ നിരവധി ഹമാസ് ഭീകരരെ വെടിവെച്ചു കൊന്നു. അന്നത്തെ ഹമാസ് ആക്രമണത്തില്‍ ആകെ 47 വനിതാ സൈനികര്‍ ഹമാസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതില്‍ സഹോദരിമാരായ രണ്ട് ഇസ്രയേല്‍ വനിതാ സൈനികര്‍ ഉള്‍പ്പെടുന്നു.. റോണി ഇഷേല്‍, നോവ മാര്‍സിയാനോ എന്നീ വനിത ഇസ്രയേലി സൈനികരാണ് ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍. മറ്റ് അഞ്ച് വനിതാ സൈനികര്‍ ഗാസയിലും ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെ ആകെ 52 വനിതാ സൈനികര്‍.

ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ വനിതാ സൈനികരും ഉണ്ട്. അതില്‍ ചിലരെ ഹമാസ് ഭീകരര്‍ തടങ്കലില്‍ വെച്ച് കൊന്നുകളഞ്ഞിട്ടുണ്ട്. ഇസ്രയേലി സൈനികരെക്കുറിച്ചുള്ള വെബ്സൈറ്റില്‍ വനിതകള്‍ക്ക് പ്രത്യേകം പേജുണ്ട്. അതില്‍ അവരുടെ ഡ്യൂട്ടിക്കിടയിലെ വെല്ലുവിളികളുടെ കഥകള്‍ വിവരിക്കുന്നുണ്ട്. 1962 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 545 വനിതാസൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ഇവിടെ പൂര്‍ണ്ണ ആരോഗ്യവതികളായ പെണ്‍കുട്ടികള്‍ക്ക് സൈനികപരിശീലനം നിര്‍ബന്ധമാണ്. 2000 മുതല്‍ ഇസ്രയേല്‍ പ്രതിരോധ സേനയില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും തുല്ല്യ അവകാശമാണ് നല്‍കുന്നത്. ഇസ്രയേലില്‍ വനിതാ സൈനികര്‍ ഉയര്‍ന്ന പദവികള്‍ വരെ അലങ്കരിച്ചിട്ടുണ്ട്. 2011ല്‍ മേജര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ന്ന ഒമ ബാര്‍ബിവേയി ഇതിന് ഉദാഹരണമാണ്. വനിതകള്‍ക്ക് സൈനികപരിശീലനം നല്‍കുമ്പോള്‍ പ്രചോദനം നല്‍കാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലി വനിത സൈനികരുടെ കഥകള്‍ പങ്കുവെയ്‌ക്കപ്പെടാറുണ്ട്.

 

 

Tags: HamasIDFwomen IDF soldiersIsraeli women soldiersIsrealHamaswarIsrael
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

News

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം, പ്രതിരോധിച്ചതായി ഖത്തര്‍

India

ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയും തിരികെയെത്തിക്കുന്നു, രണ്ടു വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്ക്

ഇസ്രയേല്‍ സര്‍ക്കാരിനെതിരായി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരേയും ജേണലിസ്റ്റുകളെയും സ്ത്രീസ്വാതന്ത്ര്യപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താനുള്ള ആയത്തൊള്ള ഖമനേയിയുടെ  ഭീകരസൈന്യമായ ബസീജ് ആര്‍മി (ഇടത്ത്)
World

ആയത്തൊള്ള ഖമനേയിക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്ന ബസിജ് അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം തകര്‍ത്ത് ഇസ്രയേല്‍

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍
World

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies