Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അരങ്ങിന്റെ വേഷഭംഗി

പാലേലി മോഹനന്‍ by പാലേലി മോഹനന്‍
Jun 1, 2025, 03:27 pm IST
in Varadyam
രുക്മാംഗദ ചരിതത്തില്‍ മോഹിനിയായി കലാമണ്ഡലം ഷണ്‍മുഖന്‍

രുക്മാംഗദ ചരിതത്തില്‍ മോഹിനിയായി കലാമണ്ഡലം ഷണ്‍മുഖന്‍

FacebookTwitterWhatsAppTelegramLinkedinEmail

വരും തലമുറയിലെ കഥകളി രംഗത്തെ തിരക്കേറിയ താരമായി കലാമണ്ഡലം ഷണ്‍മുഖന്‍ വളരുകയാണ്. ഭംഗിയേറിയ വേഷം, ഉയരം, മുദ്രയുടെ ഭംഗി എന്നിവയാല്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സ്ത്രീവേഷവുമായാണ് തുടക്കം. കലാമണ്ഡലം മേജര്‍സെറ്റിന്റെ കഥകളി വഴിയാണ് പലരും ഷണ്‍മുഖനെ അറിയുന്നത്. കേശിനി, ഉഷ, സൈരന്ധ്രി, രണ്ടാം സ്ത്രീവേഷം അങ്ങനെ അവസരങ്ങള്‍ നിറഞ്ഞു. അന്നെല്ലാം ട്രൂപ്പില്‍ ഗോപിയാശാന്‍ ഉണ്ടായിരുന്നു. ഒരുകാലത്ത് കലാമണ്ഡലം ഉണ്ടോ എന്ന് കാണികള്‍ ആരാഞ്ഞിരുന്നു. അത് കൃഷ്ണന്‍നായരാശാനെ ഉദ്ദേശിച്ചായിരുന്നു. പിന്നീട് ഗോപി എന്ന രണ്ടക്ഷരത്തെ ആസ്വാദകര്‍ പ്രതീക്ഷിച്ചിരുന്നു. അക്കാലത്താണ് ഷണ്‍മുഖന്റെ തുടക്കം. ആലപ്പുഴയിലെ ചമ്പക്കരയ്‌ക്കടുത്ത പുല്ലങ്ങടി ഗ്രാമത്തിലായിരുന്നു ഷണ്‍മുഖന്‍ ജനിച്ചത്. അവിടെയുള്ള ഒരു കുടുംബക്ഷേത്രത്തിലായിരുന്നു കഥകളിയെ അടുത്ത് കാണുവാന്‍ തുടങ്ങിയത്. വര്‍ഷത്തില്‍ ഒരു കഥകളി ഉറപ്പായും അവിടെ അരങ്ങേറിയിരുന്നു. അത് കാണാന്‍ മോഹിച്ചിരുന്ന ഒരു ബാല്യം ഷണ്‍മുഖനും ഉണ്ടായിരുന്നു. കുടുംബത്തില്‍ കഥകളി പാരമ്പര്യം ഒന്നുമില്ലെങ്കിലും അത് ആസ്വദിക്കാന്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. അങ്ങനെയാണ് കേരള കലാമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത്. കലാമണ്ഡലത്തില്‍ ചേരുംമുമ്പ് 1990ല്‍ തകഴിയില്‍ കലാനിലയം കരുണാകരക്കുറുപ്പാശാനായിരുന്നു പുറപ്പാട് അരങ്ങേറ്റത്തിന് പാകത്തിനാക്കിയത്. ഒരു വര്‍ഷമായിരുന്നു പഠനം. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. എട്ടാം ക്ലാസ് മുതല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. പത്താംതരം പാസായി. പ്ലസ്ടു എന്നത് അന്ന് അവിടെ ഇല്ലായിരുന്നു. ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റാണ് ആകെയുള്ളത്.
കേരള കലാമണ്ഡലം എന്ന സ്ഥാപനവും അവിടെ പഠിച്ചവരും ഭാഗ്യവാന്മാരാണ്. അവിടെനിന്നു ലഭിക്കുന്ന പാഠങ്ങളും പരിചയവും പ്രശസ്തമാണ്. ഒരു ചെറിയ പ്രതിഭാവിലാസം മാത്രം മതി. നന്നാവും. മഹാകവി വള്ളത്തോള്‍, കലാമണ്ഡലത്തേയും കഥകളിയേയും വളര്‍ത്താന്‍ അതികഠിനമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഫലം ഇന്നും പൂത്തും തളിര്‍ത്തും നില്‍ക്കുന്നു. ഷണ്‍മുഖനും ഏതാണ്ട് അക്കാലത്ത് പഠിച്ച പലരും ഇന്ന് കലാമണ്ഡലത്തില്‍ അദ്ധ്യാപകരാണ്. വരുംതലമുറക്കാരായ വിദ്യാര്‍ത്ഥികളെ കഥകളിയുടെ ഭാഷ പഠിപ്പിക്കുന്നത് ഇവരൊക്കെയാണ്. ഷണ്‍മുഖന്‍ ഏതാണ്ട് കഥകളിയില്‍ എല്ലാ വേഷവും കെട്ടിയിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ ഭാഗ്യം. പ്രോത്സാഹനം ഈ കലാകാരന് നാനാഭാഗത്തുനിന്നും ലഭിച്ചിട്ടുമുണ്ട്.

വാഴേങ്കട കുഞ്ചുനായരാശാന്‍ അരങ്ങൊഴിയുന്നതിന് മുമ്പ് ശിഷ്യരോട് പറഞ്ഞുവത്രേ. ഇപ്പോഴും നളചരിതം നാലാം ദിവസം ബാഹുകന്റെ ഭാവം എന്തെന്ന് അറിയുന്നില്ല. ഇന്ന് അരങ്ങില്‍ നിറഞ്ഞ് നില്‍ക്കുന്നവര്‍ അറിയേണ്ട ഒന്നാണിത്. ഓരോ കഥാപാത്രത്തിനേയും അറിയണം. പഴയകാല ആസ്വദകരില്‍നിന്നു പഠിക്കണം.

വാസുപിഷാരടി ആശാനാണ് ഷണ്‍മുഖന്റെ ഗുരുസ്ഥാനീയന്‍. കലാമണ്ഡലത്തില്‍നിന്നു കോഴ്‌സ് കഴിഞ്ഞിറങ്ങിയ സമയത്ത് അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തില്‍ വാസുപിഷാരടി ആശാനില്‍നിന്നുള്ള ശിക്ഷണം ഒന്നുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. ചാലക്കുടി കഥകളി ക്ലബ് യുവാക്കളെ വളര്‍ത്തുന്ന ഒരു സ്ഥാപനമാണ്. ഷണ്‍മുഖപ്രിയം എന്ന പേരില്‍ 6 ദിവസത്തെ കഥകളി ഒരുക്കി. ഷണ്‍മുഖന്റെ 6 വേഷങ്ങള്‍ അവിടെ അവതരിപ്പിക്കപ്പെട്ടു. അപൂര്‍വം പേര്‍ക്ക് ലഭിക്കാവുന്ന അരങ്ങായിരുന്നു അത്.

ധാരാളം പുരസ്‌കാരങ്ങള്‍ ഈ കലാകാരന് ലഭിച്ചു. വരാനുള്ളതും ഇദ്ദേഹത്തിന്റെ കാലമായിരിക്കും. വേഷഭംഗിയും മുദ്രയുടെ വെടിപ്പും. ആഹാര്യശോഭയും അദ്ദേഹത്തിനാവോളം ഉണ്ട്. ഇനിയാണ് ഷണ്‍മുഖ മുദ്ര. ഒരാള്‍ക്ക് അവസാനശ്വാസം വരെ പഠിക്കേണ്ടതുണ്ട്. അറിയാനുണ്ട്. കഥകളിക്കാരനും മറിച്ചല്ല. ഉന്നതങ്ങളിലേക്ക് ഉയരട്ടെ.

 

Tags: Kathakali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്
Kerala

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

India

ഖജുരാഹോയിൽ ഇന്ന് കഥകളിയും മോഹിനിയാട്ടവും

ഹനുമാനായി നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അരങ്ങില്‍
Kerala

നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അനശ്വരനായി ഇപ്പോളഹം യാമി…

Kerala

സാമോദദാമോദരം10ന്; ശതാഭിഷേക നിറവില്‍ ആര്‍എല്‍വി ദാമോദര പിഷാരടി

Kerala

കേരള സര്‍വകലാശാല യുവജനോത്സവം ലോഗോയും പേരും മാറ്റി; ‘ഇന്‍തിഫാദ’ യ്‌ക്ക് പകരം കഥകളി

പുതിയ വാര്‍ത്തകള്‍

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies