Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു;താന്‍ അജയ്യനാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിച്ച് കാള്‍സന്‍ 

ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്ന് ചെസ് ലോകം വിശേഷിപ്പിച്ച ലോകചെസ് ചാമ്പ്യനും ചെസിലെ വിശ്വപ്രതിഭയും തമ്മിലുള്ള പോരില്‍ മാഗ്നസ് കാള്‍സന് വിജയം. ലോകചെസ് ചാമ്പ്യനായ ഗുകേഷ് 55നീക്കത്തില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. സ്റ്റാവന്‍ഗറില്‍ നടക്കുന്ന നോര്‍വെ ക്ലാസിക് ചെസിലെ ആദ്യമത്സരമായിരുന്നു മാഗ്നസ് കാള്‍സന്‍- ഗുകേഷ് പോരാട്ടം. മത്സരം നാല് മണിക്കൂര്‍ നീണ്ടു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 27, 2025, 09:22 pm IST
in Sports
മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ഓസ് ലോ: ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്ന് ചെസ് ലോകം വിശേഷിപ്പിച്ച ലോകചെസ് ചാമ്പ്യനും ചെസിലെ വിശ്വപ്രതിഭയും തമ്മിലുള്ള പോരില്‍ മാഗ്നസ് കാള്‍സന് വിജയം. ലോകചെസ് ചാമ്പ്യനായ ഗുകേഷ് 55നീക്കത്തില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

സ്റ്റാവന്‍ഗറില്‍ നടക്കുന്ന നോര്‍വെ ക്ലാസിക് ചെസിലെ ആദ്യമത്സരമായിരുന്നു മാഗ്നസ് കാള്‍സന്‍- ഗുകേഷ് പോരാട്ടം. മത്സരം നാല് മണിക്കൂര്‍ നീണ്ടു.

ലോകചാമ്പ്യന്‍ പട്ടം നേടാന്‍ ഗുകേഷ് പോരെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ഗുകേഷ് ഒരു വിജയത്തിലൂടെ മധുരപ്രതികാരം നല്‍കുമെന്ന് ഇന്ത്യയിലെ ചെസ് പ്രേമികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷെ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച മാഗ്നസ് കാള്‍സന്‍ വിജയം നേടി. ജോബാവ ലണ്ടന്‍ ഓപ്പണിങ്ങ് എന്ന ശൈലിയിലായിരുന്നു മാഗ്നസ് കാള്‍സന്‍ കളിച്ചത്. തുടക്കം മുതലേ കാള്‍സന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഗുകേഷ് പ്രതിരോധിച്ചു. പക്ഷെ കളി ഏതാണ് മധ്യഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ കാള്‍സന്‍ മുന്‍തൂക്കം നേടി. തുടക്കത്തില്‍ മുന്നില്‍ നിന്ന കാള്‍സനെ 11ാം നീക്കത്തില്‍ ഗുകേഷ് ഞെട്ടിച്ചിരുന്നു. പക്ഷെ പൊതുവെ കാലാളുകളുടെ ഘടന ദുര്‍ബലമായതാണ് ഗുകേഷിന്റെ പരാജയത്തിന് കാരണമായതെന്ന് 34കാരനായ കാള്‍സന്‍ പറഞ്ഞു.

2024 ഡിസംബറില്‍ ചൈനയുടെ ഡിങ്ങ് ലിറനെ മലര്‍ത്തിയടിച്ചാണ് ഗുകേഷ് ലോകചെസ് കിരീടം നേടിയത്. മാത്രമല്ല, ലോകചെസ് കിരീടം നേടാനുള്ള പ്രാപ്തിയില്ലെന്ന കാള്‍സന്റെ വിമര്‍ശനങ്ങളെ ഗുകേഷ് തള്ളിയിരുന്നു. ഇതോടെ ഇവര്‍ തമ്മിലുള്ള ഒരു പോരാട്ടത്തിന് ലോകം കാത്തിരിക്കുകയായിരുന്നു. പക്ഷെ മാഗ്നസ് കാള്‍സന്‍ പുതിയ ചെസ് രൂപമായ ഫ്രീസ്റ്റൈല്‍ ചെസിലേക്ക് കൂടുമാറുകയും ഗുകേഷ് ക്ലാസിക് ചെസ്സില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ ഇവര്‍ തമ്മിലുള്ള ഒരു പോരിന് സാധ്യതയില്ലായിരുന്നു.പൊതുവെ കരുനീക്കത്തിന് കൂടുതല്‍ സമയം അനുവദിക്കുന്ന ചെസ് രൂപമാണ് ക്ലാസിക് ചെസ്. ക്രിക്കറ്റില്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണിത്.

എന്നാല്‍ നോര്‍വ്വെ ചെസ് ഇതിന് വേദിയാകുകയായിരുന്നു. ഗുകേഷുമായി ഏറ്റുമുട്ടാന്‍ വേണ്ടി മാത്രമാണ് മാഗ്നസ് കാള്‍സന്‍ ക്ലാസിക് ചെസ് ടൂര്‍ണ്ണമെന്‍റായ നോര്‍വ്വെ ചെസ്സില്‍ മത്സരിക്കാനെത്തിയത്.

2013ല്‍ ആദ്യമായി ലോകചാമ്പ്യനാവുമ്പോള്‍ മാഗ്നസ് കാള്‍സന്റെ പ്രായം 22 ആയിരുന്നു. പിന്നീട് അഞ്ച് തവണ ലോകചെസ് കീരിടം ചൂടിയിട്ടുണ്ട് മാഗ്നസ് കാള്‍സന്‍. എന്നാല്‍ തനിക്ക് പോന്ന എതിരാളികളില്ലെന്ന് പറഞ്ഞ് ലോക ചെസ് കിരീടത്തിന് മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് മാഗ്നസ് കാള്‍സന്‍ തന്റെ കിരീടം കാത്ത് സൂക്ഷിക്കാന്‍ താല്‍പര്യമില്ലെന്ന് അറിഞ്ഞ് ഒഴിയുകയായിരുന്നു. അതിന് ശേഷം 2023ല്‍ ചൈനയുടെ ഡിങ്ങ് ലിറനാണ് ലോകചെസ് ചാമ്പ്യന്‍ ആയത്. 2024ല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടിയ ഗുകേഷ് ലോക ചാമ്പ്യന്‍ ഡിങ്ങ് ലിറനെ വെല്ലുവിളിക്കുകയായിരുന്നു. ആ മത്സരത്തില്‍ ജയിച്ചാണ് ഗുകേഷ് ലോകചാമ്പ്യന്‍ പട്ടം നേടിയത്.

ലോകചെസ് ചാമ്പ്യന്‍ ഗുകേഷ് ആണെങ്കിലും ഇപ്പോഴും മികച്ച ലോക ചെസ് വേദിയില്‍ കിരീടം വെയ്‌ക്കാത്ത രാജാവ് മാഗ്നസ് കാള്‍സന്‍ തന്നെ. ലോകറേറ്റിംഗില്‍ കഴിഞ്ഞ ഒരു ദശകമായി മുന്നിട്ട് നില്‍ക്കുകയാണ് മാഗ്നസ് കാള്‍സന്‍. 2831 ആണ് ഇദ്ദേഹത്തിന്റെ ഫിഡെ ഇഎല്‍ഒ റേറ്റിംഗ്. ലോകറാങ്കിങ്ങിലും കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മാഗ്നസ് കാള്‍സന്‍ തന്നെയാണ്. അതെ സമയം ഗുകേഷാകട്ടെ, 18ാം ലോകചെസ് കിരീടം 18ാം വയസ്സില്‍ നേടുക വഴി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ എന്ന നേട്ടം സ്വന്തമാക്കിയ കളിക്കാരനാണ്.ഗുകേഷിന്റെ ഫിഡെ ഇഎല്‍ഒ റേറ്റിംഗ് 2787 ആണ്. ഇപ്പോള്‍ ഫിഡെയുടെ ലോകറാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനാണ് ഗുകേഷ്.

എന്തായാലും ആദ്യ റൗണ്ടില്‍ ജയിച്ച മാഗ്നസ് കാള്‍സന് മൂന്ന് പോയിന്‍റായി. മറ്റൊരു കളിയില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോല്‍പിച്ച് ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയും മൂന്ന് പോയിന്‍റ് നേടി. ലോക നാലാം റാങ്ക് താരമായ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി ചൈനയുടെ വെയ് യിയുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതേ തുടര്‍ന്നുള്ള ആമഗെഡോണ്‍ സ്പീഡ് ചെസ്സില്‍ അര്‍ജുന്‍ എരിഗെയ്സി വിജയിച്ചു. ഇതോടെ അര്‍ജുന് ഒന്നരപോയിന്‍റും വെയ് യിക്ക് ഒരു പോയിന്‍റുമായി.

വനിതകളുടെ മത്സരത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപി ഇന്ത്യയുടെ വൈശാലിയെ തോല്‍പിച്ചു.

Tags: Magnus carlsenChessLatest infoGukeshDNorway chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.