Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമയുദ്ധത്തില്‍ സദ് ഗുരുവിന് ജയം;സദ് ഗുരുവിനെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ പിന്‍വലിച്ച് യൂട്യുബര്‍ ശ്യാം മീര സിങ്ങ്

സദ് ഗുരുവിനെ കുറെക്കാലമായി വേട്ടയാടിയിരുന്ന യുട്യൂബറാണ് ശ്യാം മീര സിങ്ങ്. പക്ഷെ നിയമയുദ്ധത്തിന് പോയതോടെ ശ്യാം മീര സിങ്ങ് എന്ന യുട്യൂബര്‍ സദ് ഗുരുവിനെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം ദല്‍ഹി കോടതിയെ അറിയിക്കുകയും ചെയ്തു.

Janmabhumi Online by Janmabhumi Online
May 27, 2025, 08:33 pm IST
in India
ശ്യാം മീര സിങ്ങ് (ഇടത്ത്)

ശ്യാം മീര സിങ്ങ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സദ് ഗുരുവിനെ കുറെക്കാലമായി വേട്ടയാടിയിരുന്ന യുട്യൂബറാണ് ശ്യാം മീര സിങ്ങ്. പക്ഷെ നിയമയുദ്ധത്തിന് പോയതോടെ ശ്യാം മീര സിങ്ങ് എന്ന യുട്യൂബര്‍ സദ് ഗുരുവിനെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം ദല്‍ഹി കോടതിയെ അറിയിക്കുകയും ചെയ്തു.

സദ് ഗുരു എക്സ്പോസ്ഡ് വാട് ഈസ് ഹാപനിംഗ് ഇന്‍ സദ്ഗുരൂസ് ആശ്രം (സദ് ഗുരുവിനെ തുറന്നുകാട്ടുന്നു..സദ്ഗുരുവിന്റെ ആശ്രമത്തില്‍ എന്താണ് സംഭവിക്കുന്നത്?) എന്ന തലക്കെട്ടില്‍ ശ്യാം മീര സിങ്ങ് നുണക്കഥകള്‍ ചേര്‍ത്തുണ്ടാക്കിയ വീഡിയോയാണ് ഇപ്പോള്‍ പിന്‍വലിച്ചതായി ശ്യാം മീര സിങ്ങ് തന്നെ കോടതിയെ അറിയിച്ചത്. ഈ വീഡിയോ പിന്‍വലിക്കാന്‍ മാര്‍ച്ച് 12ന് തന്നെ ശ്യാം മീര സിങ്ങിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

സദ്ഗുരുവിന്റെ ആശ്രമം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് ഈ വീഡിയോയിലെ ഉള്ളടക്കം. ഏകദേശം 9.37 പേര്‍ ഈ വീഡിയോ കണ്ടു. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഗൂഗിളിനോടും എക്സ് കമ്പനിയോടും ഈ വീഡിയോ എടുത്തുമാറ്റാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിനെതിരെ ഡിഎംകെ ഉള്‍പ്പെടെയുള്ള ശക്തികള്‍ പല രീതികളില്‍ വിമര്‍ശനങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തിവരുന്നത്. കോയമ്പത്തൂരിലെ തന്നെ ഒരു ന്യൂനപക്ഷ സ്ഥാപനവും സദ് ഗുരുവിനെ വേട്ടയാടുന്നതില്‍ മുന്‍പന്തിയിലുണ്ട്. തന്റെ രണ്ട് പെണ്‍ മക്കളെ വിവാഹം കഴിക്കാന്‍ പോലും സമ്മതിക്കാതെ സദ് ഗുരു ആശ്രമത്തില്‍ തടങ്കല്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന പരാതിയുമായി കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളുടെ പരാതി സ്ഥിരീകരിക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ പൊലീസ് പടയെ സദ്ഗുരുവിന്റെ ആശ്രമത്തിലേക്ക് അയച്ചിരുന്നു. അന്ന് സുപ്രീംകോടതി നേരിട്ട് ഇടപെട്ടാണ് ഈ നടപടികള്‍ നിര്‍ത്തിവെച്ചത്. സുപ്രീംകോടതി നേരിട്ട് വീഡിയോ വഴി പെണ്‍കുട്ടികളുമായി സംവദിച്ചപ്പോള്‍ ആരും തങ്ങളെ ബലമായി തടങ്കലില്‍ വെച്ചിട്ടില്ലെന്ന മറുപടിയാണ് ഈ പെണ്‍കുട്ടികള്‍ നല്കിയത്.

സദ്ഗുരു സ്വന്തം ഭാര്യയെ കൊന്നു എന്നതുള്‍പ്പെടെ ഒട്ടേറെ വ്യാജമായ വാര്‍ത്തകളാണ് ഡിഎംകെയും ചില യുട്യൂബര്‍മാരും ന്യൂനപക്ഷ സ്ഥാപനവും പരത്തുന്നത്. ഇതെല്ലാെ തെറ്റാണെന്ന് സദ്ഗുരുവിന്റെ ആശ്രമം വിശദീകരിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ശിവരാത്രിയ്‌ക്ക് അമിത് ഷായെയും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ശിവകുമാറിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സദ്ഗുരു ആശ്രമത്തിന്റെ പരിപാടികള്‍ വലിയൊരു പ്രഖ്യാപനമായിരുന്നു. മാത്രമല്ല, ഹിന്ദുത്വ ആശയങ്ങള്‍ പരസ്യമായി പറയാനും സദ്ഗുരു മടിക്കുന്നില്ല എന്നത് അദ്ദേഹത്തിനെതിരെ കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുന്നു.

Tags: #IshafoundationShyammeera SinghSadhguru JaggivasudevCoimbatore AshramSadhguruDelhi Court
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഗളരുടെ ചരിത്രം ഭാരതത്തില്‍ മായ്ച്ചുകളയാനുള്ള സമയം ഇതാണ്: സദ്ഗുരു ജഗ്ഗി വാസുദേവ്

72 നാവികോദ്യോഗസ്ഥര്‍ സദ് ഗുരുവിന്‍റെ ഇഷ യോഗ സെന്‍ററില്‍
India

സദ് ഗുരുവിന്റെ ആശ്രമത്തില്‍ ഹഠയോഗയില്‍ പരിശീലനം നേടി 72 സൈനികോദ്യോഗസ്ഥര്‍

India

ചാറ്റ് ജിപിടിയുടെ റെക്കോഡ് തകര്‍ത്ത് സദ് ഗുരുവിന്റെ ധ്യാനിക്കാനുള്ള ആപ്; 10 ലക്ഷം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത് വെറും 15 മണിക്കൂറിനുള്ളില്‍

India

സദ് ഗുരുവിനെ വേട്ടയാടുന്നത് കോയമ്പത്തൂരിലെ മതപരിവര്‍ത്തനലോബിയുടെ തലവനെന്ന് ആരോപണം; ഡിഎംകെയും സദ്ഗുരുവിന്റെ രക്തത്തിന് ദാഹിക്കുന്നു

India

ഹിറ്റ് ലര്‍ നഗര്‍ ഉണ്ടോ?ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും ഉണ്ട്: സദ്ഗുരു ജഗ്ഗിവാസുദേവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies