Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

രാജസ്ഥാനിലെ ഉദയ്പൂരില്‍ 125 മാര്‍ബിള്‍ വ്യാപാരികളുടെ സംഘടന തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ ഇറക്കുമതി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് എത്തുന്ന മാര്‍ബിളില്‍ 70 ശതമാനവും എത്തുന്നത് തുര്‍ക്കിയില്‍ നിന്നാണ്. ഏകദേശം 14 മുതല്‍ 18 ലക്ഷം ടണ്‍ മാര്‍ബിള്‍ ആണ് എത്തുന്നത്. ഏകദേശം 2500 കോടി മുതല്‍ 3000 കോടി രൂപ വരെയാണ് ഈ മാര്‍ബിളിന്റെ മൂല്യം.

Janmabhumi Online by Janmabhumi Online
May 17, 2025, 11:43 pm IST
in India, Business
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

 

മുംബൈ: രാജസ്ഥാനിലെ ഉദയ്പൂരില്‍ 125 മാര്‍ബിള്‍ വ്യാപാരികളുടെ സംഘടന തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ ഇറക്കുമതി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് എത്തുന്ന മാര്‍ബിളില്‍ 70 ശതമാനവും എത്തുന്നത് തുര്‍ക്കിയില്‍ നിന്നാണ്. ഏകദേശം 14 മുതല്‍ 18 ലക്ഷം ടണ്‍ മാര്‍ബിള്‍ ആണ് എത്തുന്നത്. ഏകദേശം 2500 കോടി മുതല്‍ 3000 കോടി രൂപ വരെയാണ് ഈ മാര്‍ബിളിന്റെ മൂല്യം.

ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ല എന്ന നിലപാടാണ് മാര്‍ബിള്‍ വ്യാപാരികള്‍ക്കുള്ളത്. അതിനാല്‍ തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നല്‍കിയിരിക്കുകയാണ് മാര്‍ബിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കപില്‍ സുരാന.

ഇന്ത്യാ പാക് ഏറ്റുമുട്ടലില്‍ തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചതോടെ തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ വേണ്ടെന്ന നിലപാട് ജമ്മുകശ്മീരിലെ ബിസിനസുകാരും സ്വീകരിച്ചിരിക്കുകയാണ്.  തുര്‍ക്കിയില്‍ നിന്നും ഇന്ത്യയ്‌ക്കാവശ്യം വിശ്വാസമാണ് വഞ്ചനയല്ലെന്ന് ജമ്മുകശ്മീരിലെ മാര്‍ബിള്‍ ബിസിനസുകാരനായ ഉത്സവ് ജെയിന്‍ പറയുന്നു.

ആപ്പിള്‍ മുതല്‍ സ്വര്‍ണ്ണം വരെ

തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന ചരക്കുകള്‍ സ്വര്‍ണ്ണം മുതല്‍ ആപ്പിളും  വരെ.
തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു വര്‍ഷം എത്തുന്നത് 284 കോടി ഡോളറിന്റെ ചരക്കാണ്. പക്ഷെ തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള ബിസിനസ് ചുരുങ്ങിവരികയാണ്. 2023-24ല്‍ അത് 378 കോടി ഡോളര്‍ വരെയായിരുന്നു.

മിനറല്‍ ഓയില്‍, സ്വര്‍ണ്ണം, മാര്‍ബിള്‍, വെജിറ്റബിള്‍സ്, ആപ്പിള്‍, സിമന്‍റ്, കെമിക്കലുകള്‍ എന്നിവ ഉള്‍പ്പെടും. തുര്‍ക്കിയില്‍ നിന്നുള്ള കമ്പനികള്‍ ഇന്ത്യയില്‍ അടിസ്ഥാനസൗകര്യവികസനരംഗത്തും എഞ്ചിനീയറിംഗ് രംഗത്തും സജീവമാണ്.

സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി 2178 ഷിപ്പിംഗാണ് ഇന്ത്യയിലേക്ക് നടത്തിയിരിക്കുന്നത്. ഏകദേശം 17.30 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. തുര്‍ക്കിയിലെ 231 സ്വര്‍ണ്ണക്കയറ്റുമതിക്കാര്‍ ഇന്ത്യയിലെ 202 സ്വര്‍ണ്ണബിസിനസുകാര്‍ക്ക് സ്വര്‍ണ്ണം നല്‍കി. 25 ശതമാനം വീതമാണ് തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി വര്‍ധിക്കുന്നത്.

9.28 കോടി ഡോളറിന്റെ ആപ്പിളാണ് തുര്‍ക്കിയില്‍ നിന്നും 2023ല്‍ ഇറക്കുമതി ചെയ്തത്. ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിര്‍ത്തിവെച്ച് പകരം ഹിമാചലില്‍ നിന്നും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. പുനെയില്‍ പഴവിപണിയില്‍ ഒരു സീസണില്‍ മാത്രം തുര്‍ക്കി ആപ്പിളിന്റെ കച്ചവടം 1000 കോടി രൂപ മുതല്‍ 1200 കോടി രൂപ വരെ നടക്കാറുണ്ട്.

തുര്‍ക്കി യാത്ര നിര്‍ത്തിവെച്ച് ഇന്ത്യക്കാര്‍

മുന്ന് ലക്ഷം ഇന്ത്യക്കാരാണ് ഒരു വര്‍ഷം തുര്‍ക്കിയില്‍ എത്തുന്നത്. തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം 60 ശതമാനത്തോളം കുറഞ്ഞിരിക്കുകയാണ്. ഈസി മൈ ട്രിപ്പ്, മെയ്‌ക്ക് മൈ ട്രിപ്പ്, ക്ലിയര്‍ ട്രിപ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യക്കാരുടെ തുര്‍ക്കിയിലേക്കുള്ള ബുക്കിംഗ് റദ്ദാക്കുകയാണ്.

 

Tags: Turkey#IndiaPakWar#OperationsindoorTurkeymarblemarblefromTurkeymarbleimportTurkeydrone
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) തുര്‍ക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ കാന്‍ (വലത്ത്)
India

തുര്‍ക്കിയുടെ കാന്‍ എന്ന യുദ്ധവിമാനം ഇന്തോനേഷ്യയ്‌ക്കും വേണ്ട…ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നാമാവശേഷമാക്കിയതോടെ തുര്‍ക്കി ആയുധങ്ങള്‍ക്ക് പുല്ലുവില

അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)
India

ട്രംപ് അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യയെ തോല്‍പിക്കാനല്ല, ഇറാനെ ഒറ്റപ്പെടുത്താന്‍…ട്രംപിന്‍റേത് സങ്കീര്‍ണ്ണമായ നയതന്ത്രം

India

വീണ്ടും ഇന്ത്യയ്‌ക്കെതിരെ അസിം മുനീറിന്റെ യുദ്ധപ്രഖ്യാപനം; ഇന്ത്യന്‍ ജീവിതം പാകിസ്ഥാന്റെ നിയന്ത്രണത്തിലാകുമെന്ന് അസിം മുനീര്‍

India

ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുണ്ട്, ഇന്ത്യയ്‌ക്കുള്ളത് 180 ആണവായുധങ്ങള്‍: സിപ്രി

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)
India

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

പുതിയ വാര്‍ത്തകള്‍

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

സ്‌കൂളുകളില്‍ ത്രിഭാഷാ നയം നടപ്പാക്കല്‍: ഭേദഗതി ഉത്തരവുകള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ റദ്ദാക്കി. വിഷയം പഠിക്കാന്‍ സമിതി

വില 940 കോടി രൂപ; ബ്രിട്ടന്റെ എഫ് 35ബി സ്റ്റെല്‍ത് യുദ്ധജെറ്റ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട വണ്ടിപോലെ തിരുവനന്തപുരത്ത് കിടക്കുന്നത് ഗൂഢനീക്കമോ?

വാര്‍ത്താ അവതാരക സ്വേഛ വോട്ടാര്‍ക്കറുടെ ആത്മഹത്യ: മാതാപിതാക്കളുടെ പരാതിയില്‍ സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

റേഞ്ച് റോവര്‍ കാര്‍ അപകടം: പൊലീസ് അന്വേഷണത്തില്‍ സംശയമെന്ന് മരിച്ച റോഷന്റെ കുടുംബം

എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

തമിഴ്‌നാട് ചേരമ്പാടിയില്‍ കൊന്ന് കുഴിച്ചു മൂടിയ ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ (ഇടത്ത്) പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷഎംപിമാര്‍ (വലത്ത്)

സിന്ധുനദിയിലെ ജലം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലേയും വെള്ളം കൊണ്ടുപോകുമെന്ന് വെല്ലുവിളിച്ച് ബിലാവല്‍ ഭൂട്ടോ; എതിര്‍ത്ത് പാക് എംപിമാര്‍

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies