Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ.

Janmabhumi Online by Janmabhumi Online
May 15, 2025, 09:19 pm IST
in India
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍ ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ. പക്ഷെ അതിലൂടെ ജനത്തിന് പാകിസ്ഥാനും തീവ്രവാദവും തമ്മിലുള്ള ബന്ധം വ്യക്തമായി.

ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്റെ മുന്‍പില്‍ ആദ്യം ഒസാമ ബിന്‍ലാദന്റെ ചിത്രമാണ് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത്. യൂഎസിലെ നേവി സീല്‍സ് എന്ന പ്രത്യേക ഏറ്റുമുട്ടല്‍ ദൗത്യം നടത്തുന്ന സംഘമാണ് പാകിസ്ഥാനില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ 2011ല്‍ വെടിവെച്ച് കൊന്നത്. പിന്നീട് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത് പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രമാണ്.

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫിനൊപ്പം മുഖ്യാതിഥിയായി പങ്കെടുത്ത ആളാണ് ഹഫീസ് അബ്ദുള്‍ റൗഫ്. ആരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ്? അദ്ദേഹം ലഷ്കര്‍ ഇ ത്വയിബയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ഹഫീസ് അബ്ദുള്‍ റൗഫിനെ ഒരു സാധാരണക്കാരന്‍ എന്നാണ് ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരിചയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഒരു പാകിസ്ഥാന്‍കാരനായ ജേണലിസ്റ്റാണ് അരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ് എന്ന് വിശദീകരിച്ചുകൊണ്ട രംഗത്തെത്തിയത്. അമേരിക്കയുടെ ആഗോള ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട അപകടകാരിയായ ഭീകരനാണ് ഹഫീസ് അബ്ദുള്‍ റൗഫ്. “ഇതേക്കാള്‍ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല” എന്ന വാചകത്തോടെയാണ് രണ്‍വീര്‍ അലബാദിയ തന്റെ വാദം അവസാനിപ്പിച്ചത്.

പക്ഷെ അപ്പോഴേക്കും പ്രേക്ഷകര്‍ക്ക് പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള അകമഴിഞ്ഞ ഹൃദയബന്ധം എത്രത്തോളമെന്ന് മനസ്സിലായിക്കഴിഞ്ഞിരുന്നു. ഒസാമ ബിന്‍ ലാദന് ഒളിസങ്കേതം ഒപ്പിച്ചുകൊടുത്ത അതേ പാകിസ്ഥാനില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഗോള ഭീകരനായ ഹഫീസ് അബ്ദുള്‍ റൗഫ്. അതായത് ലോകത്തിലെ അതിഭീകരരായ ഒസാമ ബിന്‍ലാദനും ഹഫീസ് അബ്ദുള്‍ റൗഫും അഭയം തേടിയതും അവര്‍ക്ക് അഭയകേന്ദ്രം തയ്യാറാക്കപ്പെടുന്നതും പാകിസ്ഥാന്റെ മൂക്കിന് താഴെയാണ് എന്നാണ് രണ്‍ബീര്‍ അലബാദിയ ചര്‍ച്ചയില്‍ രണ്ടേ രണ്ട് ചിത്രം ഉയര്‍ത്തിക്കാട്ടി തെളിയിച്ചത്.

Tags: BeerbicepBritishjournalst Piers Morganterrorismpakistanranveer allabadia#OsamabinladenHafizAbdulRauf
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

World

ഭയമുണ്ട് പാകിസ്ഥാന് ! മെയ് 18 ന് ഡിജിഎംഒമാരുടെ ചർച്ച നടക്കും ; വെടി നിർത്തലിന് തയ്യാറാണെന്ന് പാക് ഉപ പ്രധാനമന്ത്രി

India

അസിം മുനീർ ഒരു തീവ്രവാദി , അയാളുടെ ദുഷ്പ്രവൃത്തികൾക്ക് പാകിസ്ഥാൻ ശിക്ഷിക്കപ്പെട്ടു ; മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)
World

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

India

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

പുതിയ വാര്‍ത്തകള്‍

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

തപാൽ വോട്ട് പൊട്ടിച്ച് തിരുത്തി:ജി.സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുത്തേക്കും

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രസ്താവന നടത്തി ശശി തരൂർ ലക്ഷ്മണ രേഖയെ മറികടന്നു ‘ : കോൺഗ്രസിന്റെ പരാമർശനത്തിന് മറുപടി നൽകി തരൂർ

തുർക്കിയിൽ അതിശക്തമായ ഭൂചലനം

തിരുവപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും ചിത്രയെ അനുഗ്രഹിക്കുന്നു, പ്രസാദം നല്‍കുന്നു (വലത്തേയറ്റം)

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ചറിയാം

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies