Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ.

Janmabhumi Online by Janmabhumi Online
May 15, 2025, 09:19 pm IST
in India
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍ ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ. പക്ഷെ അതിലൂടെ ജനത്തിന് പാകിസ്ഥാനും തീവ്രവാദവും തമ്മിലുള്ള ബന്ധം വ്യക്തമായി.

ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്റെ മുന്‍പില്‍ ആദ്യം ഒസാമ ബിന്‍ലാദന്റെ ചിത്രമാണ് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത്. യൂഎസിലെ നേവി സീല്‍സ് എന്ന പ്രത്യേക ഏറ്റുമുട്ടല്‍ ദൗത്യം നടത്തുന്ന സംഘമാണ് പാകിസ്ഥാനില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ 2011ല്‍ വെടിവെച്ച് കൊന്നത്. പിന്നീട് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത് പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രമാണ്.

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫിനൊപ്പം മുഖ്യാതിഥിയായി പങ്കെടുത്ത ആളാണ് ഹഫീസ് അബ്ദുള്‍ റൗഫ്. ആരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ്? അദ്ദേഹം ലഷ്കര്‍ ഇ ത്വയിബയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ഹഫീസ് അബ്ദുള്‍ റൗഫിനെ ഒരു സാധാരണക്കാരന്‍ എന്നാണ് ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരിചയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഒരു പാകിസ്ഥാന്‍കാരനായ ജേണലിസ്റ്റാണ് അരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ് എന്ന് വിശദീകരിച്ചുകൊണ്ട രംഗത്തെത്തിയത്. അമേരിക്കയുടെ ആഗോള ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട അപകടകാരിയായ ഭീകരനാണ് ഹഫീസ് അബ്ദുള്‍ റൗഫ്. “ഇതേക്കാള്‍ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല” എന്ന വാചകത്തോടെയാണ് രണ്‍വീര്‍ അലബാദിയ തന്റെ വാദം അവസാനിപ്പിച്ചത്.

പക്ഷെ അപ്പോഴേക്കും പ്രേക്ഷകര്‍ക്ക് പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള അകമഴിഞ്ഞ ഹൃദയബന്ധം എത്രത്തോളമെന്ന് മനസ്സിലായിക്കഴിഞ്ഞിരുന്നു. ഒസാമ ബിന്‍ ലാദന് ഒളിസങ്കേതം ഒപ്പിച്ചുകൊടുത്ത അതേ പാകിസ്ഥാനില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഗോള ഭീകരനായ ഹഫീസ് അബ്ദുള്‍ റൗഫ്. അതായത് ലോകത്തിലെ അതിഭീകരരായ ഒസാമ ബിന്‍ലാദനും ഹഫീസ് അബ്ദുള്‍ റൗഫും അഭയം തേടിയതും അവര്‍ക്ക് അഭയകേന്ദ്രം തയ്യാറാക്കപ്പെടുന്നതും പാകിസ്ഥാന്റെ മൂക്കിന് താഴെയാണ് എന്നാണ് രണ്‍ബീര്‍ അലബാദിയ ചര്‍ച്ചയില്‍ രണ്ടേ രണ്ട് ചിത്രം ഉയര്‍ത്തിക്കാട്ടി തെളിയിച്ചത്.

Tags: ranveer allabadia#OsamabinladenHafizAbdulRaufBeerbicepBritishjournalst Piers Morganterrorismpakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നവർ വലിയ വില നൽകേണ്ടിവരും : ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

World

അട്ടിമറിയെന്ന് സംശയം ;  സ്ഫോടനത്തെ തുടർന്ന് പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസിന് പാളം തെറ്റി ; നാല് കോച്ചുകൾ അപകടത്തിൽപ്പെട്ടു

World

ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങി പാക് സൈനിക മേധാവി അസിം മുനീർ : തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ലക്ഷണമെന്ന് ഡോൺ ദിനപത്രം

World

ട്രംപിന്റെ അഭ്യർത്ഥനപ്രകാരം ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

World

‘ കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’ ; യുഎസിൽ വച്ച് അസിം മുനീറിനെ നാണം കെടുത്തി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി: പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

കുട്ടനാട് പ്രൊഫഷണല്‍ കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

മിഠായി നല്‍കി ബാലികയെ ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വര്‍ഷം കഠിനതടവ്

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

മുതലപ്പൊഴി : സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍, ഡ്രഡ്ജിംഗിലെ അനിശ്ചിതത്വം നീക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, 9 ജില്ലകളില്‍ മഞ്ഞ ജാഗ്രത

നിജ്ജാര്‍വധം: നിയമം നിയമത്തിന്‌റെ വഴിക്ക്, കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഇന്ത്യ -കാനഡ ബന്ധങ്ങളില്‍ ശുഭ സൂചനങ്ങള്‍, നയതന്ത്ര പ്രതിനിധികളെ പുനസ്ഥാപിക്കാന്‍ തീരുമാനം

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies