Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 04:39 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിനെതിരായി പാകിസ്ഥാന് സഹായം നല്‍കാന്‍ ധിക്കാരം കാട്ടിയ തുര്‍ക്കിയെ സാമ്പത്തികമായി ഉപരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. നാറ്റോ അംഗമെന്ന നിലയില്‍ സ്വയം മതേതര റിപ്പബ്ലിക്കെന്ന് പ്രഖ്യാപിക്കുന്ന രാജ്യമാണ് തുര്‍ക്കി. എന്നാല്‍ അവര്‍ ഭാരതത്തിന്റെ പരമാധികാരത്തെ എതിര്‍ക്കുന്ന തീവ്ര ഇസ്ലാമിക ഭരണകൂടങ്ങളുമായും സൈനിക സ്ഥാപനങ്ങളുമായും കൂടുതല്‍ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് എസ്‌ജെഎം ദേശീയ സഹസംയോജകന് ഡോ. അശ്വനി മഹാജന്‍ പറഞ്ഞു.

1.5 ബില്യണ്‍ ഡോളറിന്റെ കരാറില്‍ തുര്‍ക്കി പാകിസ്ഥാന് യുദ്ധക്കപ്പലുകള്‍ കൈമാറി. ലിബിയ, സിറിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഉപയോഗിച്ച സായുധ ഡ്രോണുകള്‍ തുര്‍ക്കി കമ്പനിയായ ബെയ്‌കറാണ് പാകിസ്ഥാന് കൈമാറിയതെന്ന് അശ്വനി മഹാജന്‍ ചൂണ്ടിക്കാട്ടി. 350 മില്യണ്‍ ഡോളറിന്റെ കരാറിന് കീഴില്‍ തുര്‍ക്കിയാണ് പാകിസ്ഥാന്റെ അഗോസ്റ്റ 90 ബി അന്തര്‍വാഹിനികളെ നവീകരിക്കുന്നത്. അവരുടെ പ്രതിരോധ ഇലക്ട്രോണിക്‌സ് കമ്പനിയായ ഹാവല്‍സാന്റെ സഹായത്തോടെ പാകിസ്ഥാനില്‍ ഒരു ഇലക്ട്രോണിക് യുദ്ധ പരീക്ഷണ ശ്രേണി സ്ഥാപിച്ചു. ഭാരതത്തിനെതിരായ അവിശുദ്ധ സഖ്യമാണിത്. ഈ സഹകരണം വാണിജ്യപരമല്ല; പത്യയശാസ്ത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു.

പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ക്രൂരമായ ഭീകരാക്രമണത്തെ തുര്‍ക്കി ഇന്നേവരെ അപലപിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ തുര്‍ക്കിക്ക് ഭാരതം നല്‍കിയ ഉദാരമായ മാനുഷിക സഹായം അവര്‍ മറന്നുപോയിരിക്കുന്നു. 2023 ഫെബ്രുവരിയില്‍ തുര്‍ക്കിയിലുണ്ടായ വിനാശകരമായ ഭൂകമ്പ സമയത്ത്, ഓപ്പറേഷന്‍ ദോസ്ത് ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഭാരതം. 100 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കളാണ് നമ്മള്‍ അവര്‍ക്ക് നല്കിയത്.

ജി20, യുഎന്‍ പോലുള്ള ബഹുമുഖ വേദികളില്‍, ഊര്‍ജ്ജ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വിശാലമായ പശ്ചിമേഷ്യന്‍ അയല്‍പക്കത്തിന്റെ ഭാഗമായി തുര്‍ക്കിയുമായുള്ള സമഗ്ര ഇടപെടലിനെ നമ്മള്‍ പിന്തുണച്ചിട്ടുണ്ട്. തുര്‍ക്കിയുടെ ടൂറിസം വരുമാനത്തില്‍ ഭാരതം ഗണ്യമായ സംഭാവന നല്‍കുന്നു. 2024-25 ല്‍ മാത്രം ഏകദേശം നാല് ലക്ഷം ഭാരതീയര്‍ തുര്‍ക്കി സന്ദര്‍ശിച്ചു. എന്നിട്ടും വഞ്ചനാത്മകമായ നിലപാടാണ് അവര്‍ ഭാരതത്തോട് സ്വീകരിച്ചത്.
ഇത്തരക്കാര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കുകയും മാര്‍ബിള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ പ്രധാന തുര്‍ക്കി ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുകയും വേണം.

പാകിസ്ഥാനിലേക്കുള്ള പ്രതിരോധ വിതരണം നിര്‍ത്തുന്നത് വരെ തുര്‍ക്കിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കണം. ടൂറിസം പ്രമോഷന്‍ സഹകരണം പിന്‍വലിക്കുകയും നയതന്ത്ര ഇടപെടലുകള്‍ പുനരവലോകനം ചെയ്യുകയും വേണം. ‘രാഷ്‌ട്രം ആദ്യം’ എന്ന തത്വം നമ്മുടെ വ്യാപാര, നിക്ഷേപ, നയതന്ത്ര ബന്ധങ്ങളെ നയിക്കണമെന്ന് അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു.

Tags: indiapakisthanTurkeySwadeshi Jagaran Manchaswini mahajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതംമാറുന്ന കൂട്ടക്കൊലകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.