Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കലാപകേന്ദ്രമാകരുത് കലാലയങ്ങള്‍

Janmabhumi Online by Janmabhumi Online
May 15, 2025, 10:03 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സംസ്‌കാരസമ്പന്നരായ മനുഷ്യരെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് മഹത്തുക്കള്‍ നേരത്തെ നിര്‍വ്വചിച്ചിട്ടുണ്ട്. അക്ഷരം പഠിച്ച് തുടങ്ങുന്നവര്‍ കലാലയ- സര്‍വ്വകലാശാല തലങ്ങളിലെത്തുമ്പോള്‍ ഈ സംസ്‌ക്കരണ പ്രക്രിയയിലൂടെ കടന്നുപോകണമെന്നാണ് വിവക്ഷ. എന്നാല്‍ നമ്മുടെ സര്‍വ്വകലാശാലകളിലും കലാലയങ്ങളിലും നടക്കുന്നത് സംസ്‌കാര സമ്പന്നരായ മനുഷ്യരെ നിര്‍മ്മിക്കുന്ന സര്‍ഗപ്രക്രിയയാണോ? കേരളത്തിലെ വിവിധ ക്യാമ്പസ്സുകളിലെ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ അങ്ങനെയെല്ലന്ന് തീര്‍ത്ത് പറയേണ്ടിവരും.

വിദ്യാഭ്യാസ നിലവാരം ഉയരുന്നതിനനുസരിച്ച് മനുഷ്യന്‍ കൂടുതല്‍ സംസ്‌കാരസമ്പന്നനാവുകയാണ് വേണ്ടത്. എന്നാല്‍ സര്‍വ്വകലാശാലകളിലും കലാലയക്യാമ്പസ്സുകളിലും അശാന്തിയും അരാജകപ്രവണതകളും വിധ്വംസക പ്രവര്‍ത്തനങ്ങളും പടരുകയാണ്. ദേശവിരുദ്ധമായ ആശയപ്രചാരണവും പരിപാടികളും സംഘടിപ്പിക്കുന്നത് ഏതെങ്കിലും ചില വിദ്യാര്‍ത്ഥികളോ സംഘടനകളോ മാത്രമല്ല. വിവിധ പഠനവകുപ്പുകള്‍ തന്നെ ഔദ്യോഗികമായി അതിന് നേതൃത്വം നല്‍കുന്നു.

ഭാരത-പാക് യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരള സര്‍വ്വകലാശാലയിലെ തമിഴ് വിഭാഗത്തില്‍ പാക് അനുകൂല സെമിനാര്‍ സംഘടിപ്പിക്കാനുള്ള ആസൂത്രണങ്ങള്‍ നടന്നതെന്ന വിവരം ഞെട്ടിക്കുന്നതാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലാകട്ടെ കശ്മീരിയത്തും ഹൈപ്പര്‍ മെജോറിറ്റേറിയസനിസവും എന്ന വിഷയത്തില്‍ ഇഎംഎസ് ചെയറാണ് മറ്റൊരു സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. സര്‍വ്വകലാശാലയിലെ വിവിധ ചെയറുകളുടെ ഗവേണിംഗ് ബോഡി ചെയര്‍മാനായ വൈസ് ചാന്‍സ്ലര്‍ പോലുമറിയാതെയാണ് സെമിനാര്‍ ആസൂത്രണം ചെയ്യപ്പെട്ടത്.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിയൂണിനുകളെ ഉപയോഗിച്ചും കാലാലയങ്ങളില്‍ ദേശവിരുദ്ധ ചിന്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇടതെന്നോ വലതെന്നോ ഭേദമില്ലാതെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിന് നേതൃത്വം നല്‍കുന്നു. കാലിക്കറ്റ്, കേരള, എംജി, സര്‍വ്വകലാശാലകളിലെ കലോത്സവങ്ങള്‍ക്ക് നല്‍കുന്ന പേരുമുതല്‍ ദേശവിരുദ്ധ മനോഭാവം മുഴച്ചു നില്‍ക്കുന്നു. കോഴിക്കോട് സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളെ തീവ്രവാദിയുടെ കവിത പഠിപ്പിക്കാന്‍ ശ്രമം നടത്തിയിട്ട് ഏറെക്കാലം കഴിഞ്ഞിട്ടില്ല. ഇബ്രാഹിം സുലൈമാന്‍ അല്‍റൂബായിഷ് എന്ന തീവ്രവാദിയുടെ കവിതയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഒട്ടനേകം കാമ്പുള്ള കവിതകള്‍ ഇംഗ്ലീഷില്‍ ഉണ്ടായിരിക്കെ അല്‍റൂബായിഷിന്റെ കവിതയുടെ മഹത്വമെന്തെന്ന് വിശദീകരിക്കാന്‍ അക്കാദമിക പണ്ഡിതര്‍ ഏറെ പണിപ്പെടേണ്ടിവന്നു.

ഉത്തരാധുനികമെന്ന് പേരിട്ട് ഭാഷയെയും സംസ്‌ക്കാരത്തെയും സാംസ്‌കാരിക മേഖലകളേയും സാഹിത്യത്തേയും അപനിര്‍മ്മിക്കുന്ന പുതിയ അധിനിവേശമാണ് ക്യാമ്പസ്സുകളെ അരാജകാവസ്ഥയിലേക്ക് നയിക്കുന്നത്. ഉത്തരാധുനിക തീവ്രചിന്തകളും മതമൗലികവാദ ആശയങ്ങളും സമംചേര്‍ത്ത് കേരളത്തിലെ കലാലയ മനസ്സുകളെ വിഷമയമാക്കുകയാണ്. പൊതു ഇടങ്ങളില്‍ നിന്നെല്ലാം തിരിച്ചടി ഏറ്റുവാങ്ങുന്ന ഈ ചിന്താഗതിക്കാര്‍ പുതിയ മേച്ചില്‍ പുറങ്ങളില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കുകയാണ്. സര്‍വ്വകലാശാലകളുടെ ഭരണതലങ്ങളിലും അക്കാദമിക തലങ്ങളിലും പിടിമുറുക്കുന്ന ഇക്കൂട്ടര്‍ക്ക് പിന്തുണയുമായി ഇടത് ഇസ്ലാമിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകളും ചേരുന്നതോടെ ക്യാമ്പസ്സുകള്‍ അക്രമത്തിന്റെയും ദേശവിരുദ്ധതയുടെയും വിളനിലമാകുന്നു.

സമഗ്രമായ ഭൗതികപുരോഗതിയും മാനവിക മൂല്യങ്ങളും ദേശീയ മനോഭാവവും വളര്‍ന്നുവരുന്നതിന് ഉതകുന്നതാകണം കലാലയ ക്യാമ്പസ്സുകള്‍. ജ്ഞാനദാഹികളും ജ്ഞാനതപസ്വികളും ഉണ്ടാകേണ്ട ക്യാമ്പസ്സുകളില്‍ തീവ്രവാദികളും അരാജകവാദികളും ഉണ്ടായിക്കൂടാ. വിദ്യാഭ്യാസം കൊണ്ടുണ്ടാകേണ്ടത് സാക്ഷരതയും തൊഴില്‍ നേടാനുള്ള വൈദഗ്ധ്യവും മാത്രമല്ല. മറിച്ച് വിദ്യാഭ്യാസം യഥാര്‍ത്ഥ മനുഷ്യനെ സൃഷ്ടിക്കുന്നതാകണം. ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നാളത്തെ കേരളം കരുപിടിപ്പിക്കാനുതകുന്ന തരത്തില്‍ ഭാവിതലമുറയ്‌ക്ക് വളര്‍ന്നുവരാനുള്ള ഇടമായി ക്യാമ്പസ്സുകള്‍ മാറണം.

 

Tags: collegesRiotspro-Pakistan seminar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിൽ കലാപഭീതി , ഖമേനി അടിച്ചമർത്തൽ നടപടി ആരംഭിച്ചു ; നൂറുകണക്കിന് പേർ അറസ്റ്റിൽ, അതിർത്തികൾ അടച്ചു

A car burns during a protest following federal immigration operations, in the Compton neighborhood of Los Angeles, California on June 7, 2025. US President Donald Trump deployed 2,000 troops on June 7, 2025 to handle escalating protests against immigration enforcement raids in the Los Angeles area, a move the state's governor termed "purposefully inflammatory." Federal agents clashed with angry crowds in a Los Angeles suburb as protests stretched into a second night Saturday, shooting flash-bang grenades and shutting part of a freeway amid raids on undocumented migrants, reports said. (Photo by RINGO CHIU / AFP)
main

തൊഴിലിടങ്ങളില്‍ റെയ്ഡ്, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റ കലാപം രൂക്ഷമായി, നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ട്രംപ്

Kerala

പാക് അനുകൂല വിവാദ സെമിനാര്‍: തീവ്രവാദികള്‍ക്ക് എസ്എഫ്‌ഐ കുട പിടിക്കുന്നു- എബിവിപി

Education

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു

India

വഖഫ് സമരത്തിന്റെ പേരിൽ ഗുജറാത്തിലും കലാപം നടത്താൻ മുസ്ലീം സംഘടനകൾ ; പ്രഖ്യാപിച്ചത് ഒരു മാസം നീണ്ടുനിൽക്കുന്ന സമരം ; അനുമതി നിഷേധിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള : തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്ന് ഫെഫ്ക

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ചതില്‍ അന്വേഷണം, മരിച്ച 3 പേരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies