Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

Janmabhumi Online by Janmabhumi Online
May 9, 2025, 02:18 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം : കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ വളക്കൂറുള്ള മണ്ണാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി. പഹൽഗാം ഭീകരാക്രമണ കേസിലെ ജെയ്ഷെ ഭീകരൻ കേരളത്തിലാണ് പഠിച്ചതെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെങ്കിലും സംസ്ഥാനത്തെ ഭീകരവാദത്തിന്റെ വേരുകൾ അറിയാവുന്നവർക്ക് അതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂർ ബോംബ് സ്ഫോടനം മുതൽ രാജ്യത്ത് നടന്ന എല്ലാ ഭീകരാക്രമങ്ങളിലും തന്നെ കേരളവുമായി ബന്ധമുള്ള ഭീകരരുടെ പങ്കുണ്ട്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, വാഗമൺ പ്രദേശങ്ങളിലാണ് നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് നടന്നത്. സമാനമായ വിവിധ കേസുകളിൽ പങ്കാളിയായ രണ്ടു പേർ ഈരാറ്റുപേട്ടക്കാരാണെന്നുള്ളത് മറന്നു പോകരുത്.

ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോൾബോംബു നിർമിക്കാനും വനത്തിൽ കൂടിയുള്ള ബൈക്ക് റേസിങ്ങിനും പ്രത്യേക പരിശീലനം നൽകാനുമാണു വാഗമണിലെ തങ്ങൾപാറയിൽ 2007 ഡിസംബർ പത്തു മുതൽ 12 വരെ സിമിയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം സംഘടിപ്പിച്ചത്.

മലയാളികളായ ഭീകരവാദികളെ പരിശീലിപ്പിച്ച് കേരളത്തിനും പുറത്തേയ്‌ക്ക് അയക്കുന്നത് പോലെ പാക്ക് ഭീകരർക്ക് ഇവിടെ സുരക്ഷിത താവളമായി മാറുന്നു എന്നുള്ളതാണ് പുതിയ അന്വേഷണം തെളിയിക്കുന്നത്.

കേരളത്തിലെ കോൺഗ്രസ് സിപിഎം മുന്നണികൾ ഭീകരവാദ പ്രസ്ഥാനങ്ങളോട് കാണിക്കുന്ന മൃദു സമീപനമാണ് ഇവർക്ക് വഴിയൊരുക്കുന്നത്. കാശ്മീരിൽ വീണ്ടും തീവ്രവാദികൾ ചോര വീഴ്‌ത്തിയിട്ടും കേരളത്തിലെ സ്വരാജ് പോലെയുള്ള ഇടതു നേതാക്കൾ ദേശവിരുദ്ധ പ്രസ്താവനകൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കാഷ്മീരിൽ ഭീകരാക്രമണം നടന്നപ്പോൾ പ്രതിപക്ഷ നേതാവ് ആദ്യം നടത്തിയ പ്രതികരണം നമ്മളെ ഞെട്ടിച്ചുകളഞ്ഞു.തീവ്രവാദികളെ വെള്ളപൂശാൻ ഉള്ള പരിശ്രമങ്ങളാണ് നിർഭാഗ്യവശാൽ ഇക്കൂട്ടർ നടത്തുന്നത്.

ദക്ഷിണേന്ത്യയിലെ ഭീകരവാദത്തിന്റെ ആദ്യ ക്യാമ്പ് നടന്ന വാഗമൺ ഈരാറ്റുപേട്ട പ്രദേശങ്ങൾ പോലീസ് നിരീക്ഷണത്തിൽ ആകണമെന്ന നിർദ്ദേശം പോലും ഭരണതലത്തിൽ അട്ടിമറിക്കപ്പെട്ടു. ഈരാറ്റുപേട്ടയിൽ പോലീസ് ഭൂമി വിട്ടുകൊടുക്കരുതെന്നും പോലീസ് സാന്നിധ്യം വർദ്ധിപ്പിക്കുന്ന നടപടികൾക്ക് രൂപം നൽകണമെന്നും റിപ്പോർട്ട് നൽകിയ ജില്ലാ പോലീസ് മേധാവിയെ നാടുകടത്തി. സംസ്ഥാന ഭരണ ക്കാർ എത്ര നിസ്സാരമായാണ് ഭീകരവാദത്തെ സമീപിക്കുന്നതെന്ന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്നും എൻ ഹരി പറഞ്ഞു.

Tags: bjpN.Harikeralamterroristrecruiting hub
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

Kerala

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

Kerala

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

Editorial

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് 16,500 രൂപ കവര്‍ന്നു, നഷ്ടമായത് ചികില്‍സയ്‌ക്കായി നാട്ടുകാര്‍ സമാഹരിച്ചു നല്‍കിയ പണം

ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം , മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

മഹുവ മൊയ്ത്ര (വലത്തേയറ്റം) പിനാകി മിശ്ര (ഇടത്തേയറ്റം) പിനാകി മിശ്രയും മഹുവ മൊയ്ത്രയും (നടുവില്‍)

തൃണമൂല്‍ എംപിയായ 51കാരി മഹുവ മൊയ്ത്ര വിവാഹം ചെയ്തത് ബിജെഡി നേതാവായ 66-കാരന്‍ പിനാകി മിശ്രയെ; വിവാഹം ജര്‍മ്മനിയില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോട്ടയം സ്വദേശിനി അറസ്റ്റില്‍

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി, തിരുവല്ല താലൂക്കിലും അവധി

ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ മൂത്രത്തിന്റെ നിറം മാറ്റം മൂലം അറിയാം

വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍, പ്രതി 35 വര്‍ഷമായി കടയിലെ ജീവനക്കാരന്‍

കനാലില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

കൂരിയാട് ദേശീയപാത തകര്‍ന്നതിന് കാരണം മണ്ണിന്റെ ദൃഢതക്കുറവ് : ദേശീയപാത അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies