Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനന്തപുരിയുടെ സംസ്‌കൃതി: സാറാട്ട് വണ്ടിയും മഹാരാജാക്കന്മാരും

മോഹന്‍ നായര്‍, കാലടിbyമോഹന്‍ നായര്‍, കാലടി
Apr 17, 2025, 07:46 am IST
inThiruvananthapuram

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് വരെയുള്ള തിരുവിതാംകൂറിന്റെ ആറ് മഹാ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നതാണ് സാറാട്ട് വണ്ടി അഥവാ രഥം. തിരുവനന്തപുരത്ത് മ്യൂസിയത്തിലെ ശ്രീചിത്രാ എന്‍ക്ലേവില്‍ ഇപ്പോള്‍ വെടുപ്പോടും പ്രൗഢിയോടെയും സൂക്ഷിച്ചിരിക്കുന്ന സാറാട്ട് വണ്ടിക്ക് സമീപം തിരുവിതാംകൂറുകാരുടെ പൊന്നുതമ്പുരാന്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

മലയാള വര്‍ഷം 1012 ല്‍ ദന്തദാരു ശില്പകലകളില്‍ പ്രാവീണ്യം നേടിയ കൊച്ചുകുഞ്ഞ് ആശാരിയും മണക്കാട് പണ്ടാരംവക മൂത്ത ആശാരിയുമാണ് സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കല്പന അനുസരിച്ച് ഈ സാറാട്ട് വണ്ടിയുടെ നിര്‍മ്മാണം ആരംഭിച്ചത്. നാല് കൊല്ലങ്ങള്‍ കൊണ്ടാണ് ഈ മനോഹര നിര്‍മ്മിതി പൂര്‍ത്തിയായത്. തിരുചെന്തൂര്‍ സ്വദേശിയമായ കളച്ചെവിയാന്‍ അലങ്കാരം എന്ന് പേരുള്ള ഒരാള്‍ കുരുത്തോല കൊണ്ട് തേരുണ്ടാക്കി സ്വാതി തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇതു പോലൊരു സാറാട്ട് വണ്ടി തിരുവിതാംകൂറിനും വേണമെന്ന ആശയം മഹാരാജാവില്‍ ഉദയം കൊണ്ടത്. ഈ സാറാട്ട് വണ്ടിക്ക് കൂലിയും നിര്‍മ്മാണ സാമഗ്രഹികളുടെ വിലയും ഉള്‍പ്പടെ 11,158 പണം അനുവദിച്ചതായി 1016 ചിങ്ങം 14 ലെ ഹജൂര്‍ രായസത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1017 ചിങ്ങം 20 ലെ തിരുവോണ നാളിലായിരുന്നു തടിയില്‍ തീര്‍ത്ത, സ്വര്‍ണ്ണത്തിലും വെള്ളിയിലും പണിത ആവരണങ്ങളുള്ള സാറാട്ട് വണ്ടിയില്‍ സ്വാതി തിരുനാള്‍ മഹാരാജാവ് പട്ടണ പ്രവേശനം നടത്തിയത്. അന്നേ ദിവസം ഒരു പതക്കം മഹാ രാജാവ് ശ്രീപദ്മനാഭ പെരുമാളിന് സമര്‍പ്പിച്ചതായും രേഖകള്‍ പറയുന്നു. ആദ്യകാലങ്ങളില്‍ കാളകളെ പൂട്ടിയാണ് ഈ രഥം ചലിപ്പിച്ചത്, പിന്നീട് കാളകള്‍ക്ക് പകരം വെള്ള കുതിരകള്‍ വന്നു.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ പൂജപ്പുര എഴുന്നള്ളത്തും ശാസ്തമംഗലത്ത് എഴുന്നള്ളത്തുമെല്ലാം സാറാട്ട് വണ്ടിയിലായിരുന്നു. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കീരീടധാരണ ദിവസം തന്നെ അദ്ദേഹത്തിന്റെ ജീവനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതും ഈ സാറാട്ട് വണ്ടിയില്‍ വച്ചായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു നിര്‍ഭാഗ്യകരമായ സംഭവവും.
1841 ല്‍ തീര്‍ത്ത രഥം 1947 വരെയുള്ള തിരുവിതാംകൂറിന്റെ മഹാ രാജാക്കന്മാരായ ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നു എന്നത് സര്‍ക്കാരിന്റെ സംവിധാനങ്ങളെ പാഴ്‌ചെലവുകളില്ലാതെ എത്ര വിവേകപൂര്‍വമാണ് കൈകാര്യം ചെയ്തിരുന്നത് എന്നതിനു ഉദാഹരണമാണ്.

Tags: TravancoreJanmabhumi@50അനന്തപുരിയുടെ സംസ്‌കൃതിSri Chithira Thirunal MaharajaSarat Vandi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.