Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനന്തപുരിയുടെ സംസ്‌കൃതി: സാറാട്ട് വണ്ടിയും മഹാരാജാക്കന്മാരും

മോഹന്‍ നായര്‍, കാലടി by മോഹന്‍ നായര്‍, കാലടി
Apr 17, 2025, 07:46 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് വരെയുള്ള തിരുവിതാംകൂറിന്റെ ആറ് മഹാ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നതാണ് സാറാട്ട് വണ്ടി അഥവാ രഥം. തിരുവനന്തപുരത്ത് മ്യൂസിയത്തിലെ ശ്രീചിത്രാ എന്‍ക്ലേവില്‍ ഇപ്പോള്‍ വെടുപ്പോടും പ്രൗഢിയോടെയും സൂക്ഷിച്ചിരിക്കുന്ന സാറാട്ട് വണ്ടിക്ക് സമീപം തിരുവിതാംകൂറുകാരുടെ പൊന്നുതമ്പുരാന്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

മലയാള വര്‍ഷം 1012 ല്‍ ദന്തദാരു ശില്പകലകളില്‍ പ്രാവീണ്യം നേടിയ കൊച്ചുകുഞ്ഞ് ആശാരിയും മണക്കാട് പണ്ടാരംവക മൂത്ത ആശാരിയുമാണ് സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കല്പന അനുസരിച്ച് ഈ സാറാട്ട് വണ്ടിയുടെ നിര്‍മ്മാണം ആരംഭിച്ചത്. നാല് കൊല്ലങ്ങള്‍ കൊണ്ടാണ് ഈ മനോഹര നിര്‍മ്മിതി പൂര്‍ത്തിയായത്. തിരുചെന്തൂര്‍ സ്വദേശിയമായ കളച്ചെവിയാന്‍ അലങ്കാരം എന്ന് പേരുള്ള ഒരാള്‍ കുരുത്തോല കൊണ്ട് തേരുണ്ടാക്കി സ്വാതി തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇതു പോലൊരു സാറാട്ട് വണ്ടി തിരുവിതാംകൂറിനും വേണമെന്ന ആശയം മഹാരാജാവില്‍ ഉദയം കൊണ്ടത്. ഈ സാറാട്ട് വണ്ടിക്ക് കൂലിയും നിര്‍മ്മാണ സാമഗ്രഹികളുടെ വിലയും ഉള്‍പ്പടെ 11,158 പണം അനുവദിച്ചതായി 1016 ചിങ്ങം 14 ലെ ഹജൂര്‍ രായസത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1017 ചിങ്ങം 20 ലെ തിരുവോണ നാളിലായിരുന്നു തടിയില്‍ തീര്‍ത്ത, സ്വര്‍ണ്ണത്തിലും വെള്ളിയിലും പണിത ആവരണങ്ങളുള്ള സാറാട്ട് വണ്ടിയില്‍ സ്വാതി തിരുനാള്‍ മഹാരാജാവ് പട്ടണ പ്രവേശനം നടത്തിയത്. അന്നേ ദിവസം ഒരു പതക്കം മഹാ രാജാവ് ശ്രീപദ്മനാഭ പെരുമാളിന് സമര്‍പ്പിച്ചതായും രേഖകള്‍ പറയുന്നു. ആദ്യകാലങ്ങളില്‍ കാളകളെ പൂട്ടിയാണ് ഈ രഥം ചലിപ്പിച്ചത്, പിന്നീട് കാളകള്‍ക്ക് പകരം വെള്ള കുതിരകള്‍ വന്നു.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ പൂജപ്പുര എഴുന്നള്ളത്തും ശാസ്തമംഗലത്ത് എഴുന്നള്ളത്തുമെല്ലാം സാറാട്ട് വണ്ടിയിലായിരുന്നു. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കീരീടധാരണ ദിവസം തന്നെ അദ്ദേഹത്തിന്റെ ജീവനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതും ഈ സാറാട്ട് വണ്ടിയില്‍ വച്ചായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു നിര്‍ഭാഗ്യകരമായ സംഭവവും.
1841 ല്‍ തീര്‍ത്ത രഥം 1947 വരെയുള്ള തിരുവിതാംകൂറിന്റെ മഹാ രാജാക്കന്മാരായ ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നു എന്നത് സര്‍ക്കാരിന്റെ സംവിധാനങ്ങളെ പാഴ്‌ചെലവുകളില്ലാതെ എത്ര വിവേകപൂര്‍വമാണ് കൈകാര്യം ചെയ്തിരുന്നത് എന്നതിനു ഉദാഹരണമാണ്.

Tags: TravancoreJanmabhumi@50അനന്തപുരിയുടെ സംസ്‌കൃതിSri Chithira Thirunal MaharajaSarat Vandi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം
News

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

News

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

Kerala

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

പുതിയ വാര്‍ത്തകള്‍

ലുക്ക്മാൻ- ബിനു പപ്പു ചിത്രം ‘ബോംബെ പോസറ്റീവ്’; “തൂമഞ്ഞു പോലെന്റെ” വീഡിയോ ഗാനം പുറത്ത്

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ മൃതദേഹം കത്തിക്കാന്‍ നിര്‍ബന്ധിതനായി’; വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണ തൊഴിലാളി

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍

ഹരികുമാറിനെ ജോയിൻ്റ് രജിസ്ട്രാർ പദവിയിൽ നിന്നും നീക്കി; പകരം ചുമതല മിനി കാപ്പന്, നടപടിയെടുത്ത് വൈസ് ചാൻസലർ

സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies