Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് ബില്ലിനെതിരേ രാജ്യത്ത് വന്‍ കലാപത്തിനൊരുങ്ങി ബംഗ്ലാദേശി ഭീകരര്‍

ബില്ലിന്റെ പേരില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടാന്‍ ബംഗ്ലാദേശി ഭീകരര്‍ തയാറെടുത്തിരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് അറിവുണ്ട്.

Janmabhumi Online by Janmabhumi Online
Apr 17, 2025, 06:01 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: വഖഫ് ബില്ലിനെതിരേ രാജ്യത്തു വന്‍കലാപം അഴിച്ചുവിടാനൊരുങ്ങി ബംഗ്ലാദേശി ഭീകരര്‍. പ്രതിഷേധത്തിന്റെ മറവില്‍ ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ കലാപത്തിനു പിന്നില്‍ ബംഗ്ലാദേശി ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ബില്ലിന്റെ പേരില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടാന്‍ ബംഗ്ലാദേശി ഭീകരര്‍ തയാറെടുത്തിരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് അറിവുണ്ട്. മുര്‍ഷിദാബാദില്‍ പ്രതിഷേധത്തിനിടെ ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറി കലാപമുണ്ടാക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തല്‍. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇതു പരിശോധിച്ച ശേഷം മന്ത്രാലയം തുടര്‍ നടപടികള്‍ സ്വീകരിക്കും.

നിരോധിത തീവ്രവാദ സംഘടനകളായ സിമി, പിഎഫ്‌ഐ എന്നിവയിലെ സജീവ പ്രവര്‍ത്തകര്‍ എസ്ഡിപിഐയുടെ മറവില്‍ വ്യാജ പ്രചാരണം നടത്തി ബംഗാളിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബംഗാള്‍ പോലീസ് അറിയിച്ചിരുന്നു. അക്രമം രൂക്ഷമായ മേഖലകളില്‍ അര്‍ധ സൈനിക സേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മാള്‍ഡ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി.

ഇതോടൊപ്പം മുര്‍ഷിദാബാദില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തുകയും അഭ്യൂഹങ്ങള്‍ പരത്തുകയും ചെയ്ത 1093 അക്കൗണ്ടുകളാണ് പോലീസ് പൂട്ടിച്ചത്. 221 പേരെ അറസ്റ്റ് ചെയ്തു. അക്രമം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായി ചില സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരവും തെറ്റായതുമായ നിരവധി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നു പ്രദേശത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പൂര്‍ണമായും വിച്ഛേദിച്ചു. പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിനു സമൂഹ മാധ്യമങ്ങള്‍ വഴി കാമ്പെയിനുകള്‍ നടന്നതായും പോലീസ് പറഞ്ഞു.

ഏപ്രില്‍ 11ന് ആരംഭിച്ച പ്രതിഷേധം തുടക്കത്തില്‍ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിനു നേരേ കല്ലേറിഞ്ഞു. പൊതു സ്വകാര്യസ്വത്തുക്കള്‍ നശിപ്പിച്ചു. അക്രമത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.

 

Tags: Waqf BillBangladeshi terroristsmajor riots
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

ബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമങ്ങള്‍ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എറണാകളം പാവക്കുളം ക്ഷേത്രാങ്കണത്തില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ദീപം തെളിയിക്കുന്നു. ആര്‍.വി. ബാബു, കുമ്മനം രാജശേഖരന്‍ എന്നിവര്‍ സമീപം
Kerala

വഖഫ് ബില്‍: അക്രമങ്ങള്‍ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിച്ചു

Article

വഖഫ് ബില്ലു കൊണ്ട് നുണക്കോട്ട കെട്ടുന്നവര്‍

Kerala

മുനമ്പം ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചു

News

വഖഫ് പരിഷ്‌ക്കരണം: രാജ്യം മുഴുവന്‍ ബോധവല്‍ക്കരണ പ്രചാരണവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ടു

അധ്യാപകനോട് വൈരാഗ്യം മൂലം വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്‌ക്ക് സസ്പന്‍ഷന്‍

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

പെരുന്നാളിന് സുഡിയോയിൽ നിന്ന് വസ്ത്രമെടുക്കരുത് ; ടാറ്റയെ ബഹിഷ്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒ

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച അവധി

അദാനി ഗ്രൂപ്പ് സർക്കാരിന് നികുതിയായി നൽകിയത് 75,000 കോടി ; ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതി അടയ്‌ക്കുന്ന ബിസിനസ് ഗ്രൂപ്പായി അദാനി ഗ്രൂപ്പ്

കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് 16,500 രൂപ കവര്‍ന്നു, നഷ്ടമായത് ചികില്‍സയ്‌ക്കായി നാട്ടുകാര്‍ സമാഹരിച്ചു നല്‍കിയ പണം

ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം , മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies