Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത ബാനർജി ഭരണഘടനയുടെതല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രി ; ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുന്നത് മമത അറിഞ്ഞു കൊണ്ടാണെന്നും ആക്ഷേപം

പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു, പക്ഷേ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇതിൽ നിന്ന് വ്യക്തമാണ് മുഖ്യമന്ത്രി അക്രമത്തെ ആസൂത്രിതമായി പിന്തുണയ്‌ക്കുക മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 07:14 am IST
in India

കൊൽക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമ ബംഗാളിൽ വ്യാപിച്ച അക്രമം വെറുമൊരു പ്രതിഷേധമല്ല മറിച്ച് നന്നായി ആസൂത്രണം ചെയ്തതും സർക്കാൻ സ്പോൺസർ ചെയ്തതുമായ ഒന്നാണെന്ന് പരക്കെ ആക്ഷേപം.

മുർഷിദാബാദ്, മാൽഡ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ് തുടങ്ങിയ ജില്ലകളിൽ ഹിന്ദു സമൂഹത്തിന്റെ വീടുകൾക്ക് നേരെയുള്ള ആക്രമണം, തീവയ്‌പ്പ്, കൊള്ള, കൊലപാതകം തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളെത്തുടർന്ന് നൂറുകണക്കിന് ഹിന്ദു കുടുംബങ്ങൾക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടിവന്നു. ഇത് സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും ഹിന്ദു വിരുദ്ധ മനോഭാവത്തെയും എടുത്തുകാണിക്കുന്നതായി ബിജെപി അടക്കമുള്ള ഒന്നടങ്കം പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

മമത ബാനർജി ഭരണഘടനയുടെയല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു, പക്ഷേ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇതിൽ നിന്ന് വ്യക്തമാണ് മുഖ്യമന്ത്രി അക്രമത്തെ ആസൂത്രിതമായി പിന്തുണയ്‌ക്കുക മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

ഭരണഘടനയുടെ നിർദ്ദേശങ്ങൾ ലംഘിക്കുകയും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വെല്ലുവിളിക്കുകയും ഒരു പ്രത്യേക മതത്തിന്റെ വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ മുഴുവൻ സംസ്ഥാനത്തിനും തീയിടുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും പ്രതിപക്ഷം പറയുന്നു. ഹിന്ദു വീടുകൾ കത്തിച്ചപ്പോഴും സ്ത്രീകളെ ഭീഷണിപ്പെടുത്തിയപ്പോഴും ക്ഷേത്രങ്ങൾക്ക് കല്ലെറിഞ്ഞപ്പോഴും സംസ്ഥാന പോലീസ് പ്രദേശത്ത് എത്താതിരുന്നതും നിശബ്ദ കാഴ്ചക്കാരായി നിന്നതും സംസ്ഥാനത്ത് കാണാൻ സാധിച്ചു.

പൊതുജനങ്ങളെ സംരക്ഷിക്കേണ്ടവർ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഇരകളെ ഉപേക്ഷിച്ചു. ഇത് ഭരണകൂടം സ്പോൺസർ ചെയ്യുന്ന അക്രമമല്ലേ എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Tags: muslimKolkataWest BengalWakhaf board billmurshidabad riothinduMamta Banerjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

India

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും; പിടിയിലായ മൂന്ന് പ്രതികളെ ചോദ്യം ചെയ്യുന്നു 

Kerala

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമബംഗാൾ സ്വദേശി സുധാകർ പിടിയിൽ

India

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ അറസ്റ്റിൽ

Editorial

സുവര്‍ണ ബംഗാളിനെ വീണ്ടെടുക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.