Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യാ വിരുദ്ധ അജണ്ടയുടെ സൂത്രധാരൻ, കശ്മീരിനെ പേർപെടുത്താൻ പാക് സൈന്യത്തോട് അഭ്യർത്ഥന : ചെന്നൈക്കാരൻ ഫൈസുൾ ഹുസൈനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കഴിഞ്ഞ വർഷം ഒക്ടോബർ 8 നാണ് എച്ച്‌യുടി ഭീകരനെ അറസ്റ്റ് ചെയ്തത്. പ്രതി സോഷ്യൽ മീഡിയ വഴി എച്ച്‌യുടിയുടെ തീവ്രവാദ വിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ചെന്നൈയിൽ നിന്ന് പ്രവർത്തിക്കുന്ന ഫൈസുൾ കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്നും വാദിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Apr 6, 2025, 09:52 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ : തീവ്രഇസ്ലാമിക പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിച്ചതിനും ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ യുവാക്കളെ പ്രേരിപ്പിച്ചതിനും ഹിസ്ബുത് തഹ്‌രിർ (എച്ച്‌യുടി) ഭീകരൻ ഫൈസുൽ ഹുസൈനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കേന്ദ്ര ഏജൻസി ഇക്കാര്യം അറിയിച്ചത്.

ഐപിസി സെക്ഷൻ 34, 120 ബി, 153 എ, 153 ബി എന്നിവ പ്രകാരമാണ് ഫൈസുൽ ഹുസൈനെതിരെ കേസെടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 13(1), 18 എന്നിവ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ 8 നാണ് എച്ച്‌യുടി ഭീകരനെ അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ റോയപ്പേട്ടയിലെ ജാനി ഝാൻ ഖാൻ റോഡിലുള്ള വാടക വസതിയിൽ മോഡേൺ എസൻഷ്യൽ എഡ്യൂക്കേഷൻ ട്രസ്റ്റ് (MEET) ഹാൾ എന്ന പേരിൽ രഹസ്യമായി എച്ച്‌യുടി മീറ്റിംഗുകൾ നടത്തിയിരുന്നതായും ഏജൻസിയുടെ പത്രക്കുറിപ്പിൽ പറയുന്നു. കൂടാതെ പ്രതി സോഷ്യൽ മീഡിയ വഴി എച്ച്‌യുടിയുടെ തീവ്രവാദ വിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. വിഘടനവാദ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വർഗീയ സംഘർഷം ഉളവാക്കുന്നതിനായി ഇയാൾ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എൻ‌ഐ‌എ പറഞ്ഞു.

2024 ജൂലൈയിലാണ് സംസ്ഥാന പോലീസിൽ നിന്ന് കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തത്. ചെന്നൈയിൽ നിന്ന് പ്രവർത്തിക്കുന്ന ഫൈസുൾ കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്നും വാദിച്ചിരുന്നു. കൂടാതെ കശ്മീരിനെ മോചിപ്പിക്കാൻ പാകിസ്ഥാൻ സൈന്യത്തിന്റെ സൈനിക ഇടപെടലും ഇയാൾ ആവശ്യപ്പെട്ടതായി ഏജൻസി പറയുന്നു.

കൂടാതെ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനും തീവ്രവാദ സംഘടനയുടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ പ്രവർത്തനങ്ങളെന്നും എൻ‌ഐ‌എ പ്രസ്താവനയിൽ പറഞ്ഞു.

Tags: ChennaiJammu and KashmircaseNIAanti india stanceterrorismpakistanarrest
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

India

മദ്രസയിൽ വച്ച് 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു ; മൗലാന അറസ്റ്റിൽ

India

‘ദംഗല്‍’ റിലീസ് ചെയ്യണമെങ്കിൽ ഇന്ത്യൻ പതാകയും, ദേശീയഗാനവും നീക്കം ചെയ്യണമെന്ന് പാകിസ്ഥാൻ ; അങ്ങനെ പടം റിലീസ് ചെയ്യേണ്ടെന്ന് ആമിർ ഖാൻ

Kerala

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോ കഞ്ചാവുമായി 2 സ്ത്രീകള്‍ പിടിയില്‍, പിടിയിലായത് ബംഗാള്‍ സ്വദേശിനികള്‍

India

ഇറാന്റെ താല്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും : ഇസ്രായേലിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ഇന്നും അതി ശക്തമായ മഴ, ചക്രവാതച്ചുഴി: ട്രെയിനുകള്‍ വൈകും, മലയോര മേഖലകളിൽ അതീവ ജാഗ്രത

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

സൈപ്രസ് പ്രസിഡന്‍റ് നികോസ് ക്രിസ്റ്റോഡൗലിഡസ് മോദിയെ സ്വീകരിക്കുന്നു (വലത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുർക്കി-പാകിസ്ഥാൻ അച്ചുതണ്ടിനെ ചെറുക്കാന്‍ മോദി സൈപ്രസിലെത്തി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട് ; തടഞ്ഞത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies