Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് ബോർഡിന് 9.4 ലക്ഷം ഏക്കർ സ്വത്തുക്കൾ ; മൂല്യം 1.2 ലക്ഷം കോടി ; രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂവുടമ

Janmabhumi Online by Janmabhumi Online
Apr 2, 2025, 05:54 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ‘ യുപിഎ സർക്കാർ തുടർന്നും അധികാരത്തിലിരുന്നെങ്കിൽ പാർലമെന്റ് മന്ദിരം, വിമാനത്താവളം എന്നിവയുൾപ്പെടെ ഇനിയും അനവധി ഭൂമികളും കെട്ടിടങ്ങളും വഖഫ് സ്വത്തായി പ്രഖ്യാപിക്കപ്പെടുമായിരുന്നു ‘ പാർലമെന്റിൽ മന്ത്രി കിരൺ റിജിജു പറഞ്ഞ വാക്കുകളാണിവ.

വഖഫ് നിയമഭേദഗതിക്ക് സർക്കാർ ശ്രമിക്കുകയും മുനമ്പം വഖഫ് ഭൂമി പ്രശ്നം കത്തിനിൽക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ വിപുലമായ വഖഫ് സ്വത്തുക്കളുടെ കണക്ക് ശ്രദ്ധേയമാകുന്നു.ഇന്ത്യയിലാകെ 9.4 ലക്ഷം ഏക്കർ ഭൂമിയാണ് വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ളത്. ഇതിന് 1.2 ലക്ഷം കോടി രൂപ മൂല്യം വരുമെന്ന് ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കുന്നു.

പകുതി വസ്തുക്കളും മേൽനോട്ടക്കാർ ഇല്ലാത്ത നിലയിലാണ്.സൈന്യവും റെയിൽവേയും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ‘ഭൂ ഉടമ” വഖഫ് ബോർഡാണ്. 3.56 ലക്ഷം വഖഫ് എസ്റ്റേറ്റുകളിലായാണ് വസ്തുക്കൾ. വഖഫ് ഉടമസ്ഥതയിൽ 16,713 ജംഗമ വസ്തുക്കളുമുണ്ട്. ഇതുവരെ 3.30ലക്ഷം രേഖകൾ ഡിജിറ്റലൈസ് ചെയ്തു.

സങ്കീർണമായ വഖഫ് പ്രശ്നങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ 40,951. ഇതിൽ 9,942 കേസുകൾ വഖഫ് ഭരണസമിതികൾക്കും മുത്തവല്ലികൾക്കുമെതിരേ (മേൽനോട്ടക്കാർ) മുസ്ലിം സമുദായക്കാർ തന്നെ നൽകിയതാണ്. കഴിഞ്ഞവർഷം മന്ത്രാലയത്തിനും ഗ്രീവൻസ് സിസ്റ്റത്തിനും ലഭിച്ചത് 714 പരാതികളാണ്.

2013-ൽ യുപിഎ സർക്കാർ വഖഫ് ബോർഡിന് പ്രത്യേക അധികാരം നൽകിയത് നിരവധി ദുർവിനിയോഗങ്ങൾക്ക് കാരണമായെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. വഖഫ് ബോർഡിന്റെ ഉത്തരവിനെ ഒരു സിവിൽ കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല എന്നാണ് യുപിഎ സർക്കാർ നൽകിയിട്ടുള്ള പ്രത്യേക അധികാരം.

Tags: Propertywaqaf billkiran rijiu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ല ; സുപ്രീംകോടതി

Kerala

മണിപ്പൂരിന് വേണ്ടി മോങ്ങിയ സാംസ്‌കാരിക “നായകർ” മുർഷിദബാദ് ആക്രമണം അറിഞ്ഞ മട്ടില്ല ; സമാധാനം തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തണം

Kerala

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: സമരക്കാരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ്

Kerala

നിർദോഷിയായ ദേവസ്വം ബോർഡല്ല വഖഫ് ബോർഡ് ; അത് ഒരു വിഷസർപ്പമായിരുന്നു ; അതിന്റെ വിഷപ്പല്ലുകളാണ് മോദി സർക്കാർ പിഴുതെറിഞ്ഞതെന്ന് കാസ

Kerala

സ്വത്തുതർക്കം പരിഹരിക്കേണ്ടത് മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് ; ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന ; കെഎസ് രാധാകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies