Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിരമിച്ചവര്‍ക്ക് പുനര്‍ നിയമനം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കേന്ദ്രഫണ്ട് അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 11:58 am IST
in Thiruvananthapuram

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെന്‍ഷനായ നഴ്‌സുമാര്‍ക്ക് താത്കാലിക നിയമന പേരില്‍ പുനര്‍ നിയമനം നടത്തി കേന്ദ്രഫണ്ട് അട്ടിമറിക്കുന്നു. നിരവധി  ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സി റാങ്കിലിസ്റ്റില്‍ ജോലിക്ക് വേണ്ടി കാത്തിരിക്കെയാണ് ആശുപത്രിയിലെ ഭരണപക്ഷ യൂണിയന്റേയും  സൂപ്രണ്ടിന്റേയും ഒത്താശയില്‍ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കുന്നത്.

രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ തുടക്കം മുതല്‍ പെന്‍ഷനായ നിരവധി പേര്‍ക്കാണ് താത്കാലികാടിസ്ഥാനത്തില്‍ പുനര്‍ നിയമനം നല്‍കിയത്. ആശുപത്രി വികസന സമിതിയില്‍ക്കൂടിയാണ് നിയമനം. അതുകൊണ്ടുതന്നെ നിയമനത്തില്‍ നിയമാനുസൃത വ്യവസ്ഥകള്‍ ബാധകമല്ല. അടിയന്തിര സാഹചര്യം ചൂണ്ടിക്കാട്ടി യോഗം നടത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന രീതിയാണ് അരങ്ങേറുന്നത്. കഴിഞ്ഞ  22 ന് പ്രത്യേക ഉത്തരവിറക്കി സീനിയര്‍ നഴ്‌സിംഗ് ഓഫീസറായി  വിരമിച്ച എസ്.ഉഷയെ സ്റ്റാഫ് നഴ്‌സായി കാസ്പില്‍ നിയമിച്ചതോടെയാണ്  നിയമന കള്ളക്കളികള്‍ പുറത്തായത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ കാസ്പ് കൗണ്ടറിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനാണ് നിയമനമെന്നാണ്  പറയുന്നത്.

2024 ഡിസംബറിലാണ് ഉഷ വിരമിക്കുന്നത്. മൂന്നു മാസം പിന്നിടും മുമ്പേ പുനര്‍ നിയമനം നടത്തി. ഫെബ്രുവരി 27 ന് സൂപ്രണ്ട് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചൂണ്ടിക്കാണിച്ച ഒഴിവ് നികത്തുന്നതിന്റെ ഭാഗമായാണ്  നിയമനമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേ ഉത്തരവില്‍ തന്നെ ഉഷ ജോലിക്ക് വേണ്ടി ഈ മാസം 3 നും 17 നും അപേക്ഷ നല്‍കിയതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ വിരമിച്ചപ്പോള്‍ തന്നെ ഒഴിവ് സൃഷ്ടിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

ഈ മാസം 20 ന് ഉത്തരവ് തയ്യാറാക്കി 22നാണ് ഔദോഗികമായി ഒപ്പുവെച്ച് ഉത്തരവ് പുറത്ത് വന്നത്. ഉഷ അവസാനം അപേക്ഷ നല്‍കിയ 17 മുതല്‍ മൂന്ന് മാസത്തേയ്‌ക്കാണ് നിയമനമെന്നും പറയുന്നു. ഇതേ സാഹചര്യത്തില്‍ 17ന് ജോലിയില്‍ പ്രവേശിച്ചതായി ഉത്തരവില്‍ പറഞ്ഞിരിക്കുന്നതും ദുരൂഹത ഉയര്‍ത്തുകയാണ്. മാത്രവുമല്ല ഇവരുടെ താത്കാലിക സേവന കാലാവധി നീട്ടി നല്‍കാനുള്ള സാധ്യതയും പ്രതിപാദിച്ചിട്ടുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പ്രതിമാസം 20400 രൂപ വേതനമായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക കുറവ് വരാത്ത ശമ്പളമാണെന്നും ഉത്തരവില്‍ പറയുന്നു. അവധികള്‍  എടുത്താല്‍ പോലും ശമ്പളത്തില്‍ കുറവ് വരില്ലെന്ന നിബന്ധനയോടെയാണ് നിയമനം.

 

Tags: Thiruvananthapuram Medical CollegeCentral fundsRe-appointment of retirees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേന്ദ്രഫണ്ടിന്റെ കാര്യത്തില്‍ കേരളത്തില്‍ അനാസ്ഥയും കെടുകാര്യസ്ഥതയും’

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസ; മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചു, ശബ്ദസന്ദേശം പുറത്ത്

Kerala

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാന്‍ താല്‍പര്യമില്ലെന്ന് ഡോ.സുനില്‍കുമാര്‍

News

അമീബിക് മസ്തിഷ്‌ക ജ്വരം; 17 കാരന് രോഗമുക്തി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അപൂര്‍വ്വ നേട്ടം

Kerala

ഡോ. ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തി; സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.