Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫാക്ട് ജിപ്‌സം കേസ്: പ്രതിയാക്കപ്പെട്ടവരെ സിബിഐ കോടതി വെറുതെവിട്ടു

Janmabhumi Online by Janmabhumi Online
Mar 26, 2025, 08:41 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: വിവാദം സൃഷ്ടിച്ച എഫ്എസിടി ജിപ്‌സം വില്പന കേസില്‍ പ്രതിയാക്കപ്പെട്ടവരെ സിബിഐ കോടതി വെറുതെവിട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ സിഎംഡിയായിരുന്ന ജയ്‌വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍ ഐ.എസ്. അംബിക, ജനറല്‍ മാനേജര്‍ ശ്രീനാഥ് വി. കമ്മത്ത്, ഡിജിഎംമാരായ ഡാനിയല്‍ മധുകര്‍, പൊഡാര്‍, ഡീലര്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന എല്ലാവരേയും വെറുതെവിട്ടു. എറണാകുളം സിബിഐ കോടതി രണ്ടിലെ സ്‌പെഷല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് വിധി പറഞ്ഞത്.

2015 ലാണ് ഫാക്ട് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ സിബിഐ മിന്നല്‍ പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് തെളിയിക്കാന്‍ വേണ്ട യാതൊരുവിധ തെളിവുകളും മൊഴികളും ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് കേസ് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഫാക്ടിന്റെ കൊച്ചിന്‍ ഡിവിഷനില്‍ പ്രൊഡക്ഷന്‍ വേസ്റ്റായ ജിപ്‌സം ഒരു ടണ്ണിന് 130 രൂപ നിരക്കില്‍ കരാര്‍ കൊടുത്തത് കമ്പനിക്ക് കോടികളുടെ നഷ്ടം വരുത്തി എന്നാരോപിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍ക്ക് ഫാക്ടിലെ ഒരു ജീവനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ആദ്യ തവണ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ആരും പങ്കെടുത്തില്ല. തുടര്‍ന്നും ടെന്‍ഡര്‍ ഇട്ടപ്പോള്‍ മൂന്ന് ഏജന്‍സികള്‍ പങ്കെടുക്കുകയും മുംബൈയിലുള്ള എന്‍എസ്എസ് ട്രേഡേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉയര്‍ന്ന നിരക്ക് (ടണ്ണിന് 130) കോട്ട് ചെയ്തതിനാല്‍ അവര്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. കരാര്‍ കാലയളവിനുള്ളില്‍ മൂന്ന് ലക്ഷം ടണ്‍ ജിപ്‌സം നീക്കം ചെയ്തില്ലെങ്കില്‍ ഏജന്‍സിക്കാര്‍ ഫാക്ടിന് പണം കൊടുക്കണം എന്നതായിരുന്നു ഒരു വ്യവസ്ഥ.

സിബിഐ കേസ് എടുത്തതിനെ തുടര്‍ന്ന് ഫാക്ടിലെ ചില ട്രേഡ് യൂണിയനുകള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ജയ്‌വീര്‍ വാസ്തവയ്‌ക്ക് നാലു വര്‍ഷത്തെ സര്‍വീസ് അവശേഷിക്കുമ്പോഴാണ് കേസിനെ തുടര്‍ന്ന് സിഎംഡി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്. സര്‍വീസ് ആനുകൂല്യങ്ങള്‍ തടയപ്പെട്ടു. മറ്റുള്ളവരുടെ പ്രമോഷന്‍ സാധ്യതകള്‍ നഷ്ടപ്പെട്ടു. ശമ്പളവും ആനുകുല്യങ്ങളും ലഭിച്ചെങ്കിലും അതുവരെയുണ്ടായിരുന്ന സല്‍പ്പേരിന് ഇടിവ് വരികയും മാനസികമായി ഏറെ ബുദ്ധിമുട്ടുകള്‍ സംഭവിക്കുകയും ചെയ്തു. തങ്ങള്‍ക്കുനേരിട്ട അപമാനത്തിനും മാനസികസമ്മര്‍ദത്തിനും ഇപ്പോഴത്തെ അനുകൂല വിധികൊണ്ട് പരിഹാരമാകില്ലെന്ന് കേസില്‍ നിന്ന് മോചിതരായവര്‍ പറഞ്ഞു. മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

കുറ്റാരോപിതരായ ഏഴു പേര്‍ക്കും വേണ്ടി സി.എസ്. മനു, അസോസിയേറ്റ്‌സിലെ അഡ്വ. ടി.ബി. ശിവപ്രസാദും ഒരാള്‍ക്ക് വേണ്ടി അഡ്വ. സുശാന്ത് പൈയുമാണ് കോടതിയില്‍ ഹാജരായത്.

Tags: CBI courtFact Gypsum case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൈക്കൂലി കേസില്‍ കുടുങ്ങിയ വനിതാ ജഡ്ജിയെ 17 വര്‍ഷത്തിനുശേഷം സിബിഐ കോടതി കുറ്റവിമുക്തയാക്കി

Kerala

വാളയാർ കേസ്: പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി, അടുത്ത മാസം 25ന് ഹാജരാകണം

Kerala

വാളയാര്‍ കേസ് സിബി ഐ ഏറ്റെടുത്തത് മാതാപിതാക്കളുടെ ആവശ്യത്തില്‍, ഇപ്പോള്‍ അവരും പ്രതികള്‍!

Kerala

കേസിൽ പങ്കില്ല, ഒരു പാട് അനുഭവിച്ചു, ഇനി മരിച്ചാൽ മതി; കോടതിയിൽ പൊട്ടിക്കരഞ്ഞ് പെരിയ കേസിലെ പ്രതി വിഷ്ണു സുര

Kerala

പെരിയ ഇരട്ടകൊലപാതകം:  മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാർ, എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എയുമായി രണ്ട് പേർ പോലീസ് പിടിയിൽ : പിടിച്ചെടുത്തത് 52 ഗ്രാം എം.ഡി.എം.എ

മറുകു വളരുന്നതും മുറിവുണങ്ങാത്തതും കണ്ടില്ലെന്ന് നടിക്കരുത് ; സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

ഒരു പ്രയോജനവുമില്ലാത്ത നേതാവാണ് രാഹുൽ ; സൈന്യത്തെയും, രാജ്യത്തെയും ബഹുമാനിക്കാത്ത രാഹുലിന് എന്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് ; ഗിരിരാജ് സിംഗ്

പ്രണബ് മുഖർജിയെ കണ്ടിരുന്നു ; ബാങ്കുകൾ സഹായിക്കുമെന്ന് ഉറപ്പുനൽകിയത് അദ്ദേഹമാണ് : വിജയ് മല്യ

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട് : സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കും

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

അന്ന് ഭീകരരെ വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ; ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിൽ തിരംഗയാത്ര നടത്തി നരേന്ദ്രമോദി

ഗാസ മുനമ്പിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു : ദുഃഖം പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

ബ്രിട്ടീഷുകാർക്ക് നേടാൻ കഴിയാത്തത് നിങ്ങൾക്ക് കഴിഞ്ഞു മോദിജി ; ചെനാബ് പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies