Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണിപ്പൂരില്‍ ശാശ്വത സമാധാനത്തിനുള്ള പ്രവര്‍ത്തനത്തില്‍: സഹ സര്‍കാര്യവാഹ്

Janmabhumi Online by Janmabhumi Online
Mar 22, 2025, 10:00 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്എസ് ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള പ്രയത്നത്തിലാണെന്ന് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. സമാധാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന് സംഘം മണിപ്പൂരില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അഖില ഭാരതീയ പ്രതിനിധിസഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിനിധിസഭ നടക്കുന്ന ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

മെയ്തേയ്, കുക്കി വിഭാഗങ്ങളുടെ നേതൃത്വത്തെ ഒരുമിച്ചുചേര്‍ക്കാനും ചര്‍ച്ചയിലൂടെ പൊതുധാരണ സൃഷ്ടിക്കാനുമാണ് സംഘം ശ്രമിക്കുന്നത്. ഇതിനായി ഇംഫാലിലും ഗുവാഹത്തിയിലും ദല്‍ഹിയിലും ഇതിനകം യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളിലെയും നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അക്രമങ്ങള്‍ക്കിരകളായി അഭയാര്‍ത്ഥികളായവര്‍ക്കായി ആര്‍എസ്എസ് നേതൃത്വത്തില്‍ നൂറ് അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ഇരുപത് മാസമായി മണിപ്പൂര്‍ അസ്വസ്ഥമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ അവിശ്വാസവും ശത്രുതയും ഉടലെടുത്തു. വ്യാപകമായ അക്രമസംഭവങ്ങള്‍ മൂലം ജനങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതടക്കമുള്ള രാഷ്‌ട്രീയവും ഭരണപരവുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ധാരാളം സമയം ഇനിയുമെടുക്കുമെന്നും മുകുന്ദ ചൂണ്ടിക്കാട്ടി.

സൗഹാര്‍ദ്ദത്തിന്റെയും വിശ്വാസത്തിന്റെയും സ്വാഭാവികമായ അന്തരീക്ഷം ഉയര്‍ന്നുവരണം. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ആര്‍എസ്എസും സംഘത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളും. അക്രമത്തിനിരയായ ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും നല്കുന്നതിന് ഈ സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. സംഘര്‍ഷത്തിലേര്‍പ്പെടുന്ന സമുദായങ്ങളിലുള്‍പ്പെട്ടവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും അവരിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ക്ഷമിക്കുകയും ഒപ്പം സഹകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. നീണ്ട കാലമെടുക്കുമെന്ന ബോധ്യത്തോടെതന്നെ യോജിപ്പിനായുള്ള ശ്രമങ്ങളെല്ലാം തുടരുകയാണ്, അദ്ദേഹം പറഞ്ഞു.

സാഹോദര്യവും സാമൂഹിക ഐക്യവും തകര്‍ക്കുന്ന സമീപനങ്ങളില്‍ നിന്ന് മണിപ്പൂരിലെ എല്ലാ സമുദായങ്ങളും മാറിനില്‍ക്കണമെന്നതാണ് ആര്‍എസ്എസിന്റെ അഭ്യര്‍ത്ഥന. അവിശ്വാസവും ആശങ്കകളും മുതലെടുത്ത് ദേശീയ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പല ശക്തികളും സജീവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ഭാഷ, അതിര്‍ത്തി നിര്‍ണയങ്ങള്‍, തെക്ക്, വടക്ക് എന്ന വിഭാഗീയ വിചാരങ്ങള്‍ തുടങ്ങി ധാരാളം വിഘടന അജണ്ടകള്‍ അവര്‍ മുന്നോട്ടുവയ്‌ക്കുന്നു. പ്രത്യേകിച്ച് ഭാരതത്തിന്റെ തെക്കുഭാഗത്തെ സംസ്ഥാനങ്ങളില്‍ ഇതിനുള്ള ശ്രമം പ്രകടമാണ്.

ഡീലിമിറ്റേഷന്‍ സംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംഘത്തിന് കൂടുതലായൊന്നും പറയാനില്ല. ഇത് സംബന്ധിച്ച് രൂപയുടെ ചിഹ്നം നീക്കുന്നതും ഭാഷാവിവാദങ്ങളുയര്‍ത്തുന്നതുമടക്കം ദക്ഷിണ സംസ്ഥാനങ്ങളിലുയരുന്ന പ്രശ്നങ്ങള്‍ പലതും രാഷ്‌ട്രീയ പ്രേരിതമാണ്. സംഘം നീതിക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും യോജിപ്പോടെ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് മുകുന്ദ കൂട്ടിച്ചേര്‍ത്തു.

 

Tags: RSSSpecialMANIPUR ISSUESAHA SARKARYAVAHC.R. Mukunda
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

Music

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

Editorial

റയില്‍വേയില്‍ പുതുയുഗം തുറന്ന് അമൃത് ഭാരത്

Vicharam

രാജീവ് ഗാന്ധി വധം: ഇന്ത്യൻ വിദേശ നയത്തിലെ പാളിച്ചകളും പ്രീണന രാഷ്‌ട്രീയവും

Vicharam

അമ്പാനെ, നമുക്ക് ഒരു ചായ കുടിച്ചാലോ; മെയ് 21അന്താരാഷ്‌ട്ര ചായ ദിനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies