Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജീവനും സഹായവും തേടി ആരുമില്ലാതെ മുന്‍ സൈനികന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 12:17 pm IST
in India

ബംഗളൂരു: ഈ മുന്‍ സൈനികന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുടെ യും നെഞ്ചുപിടയും. കിഡ്‌നി ട്രാന്‍സ്പ്ലാന്റിനു വേണ്ടി ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന പല്ലശന പഞ്ചായത്തിലെ ശശികുമാരനെന്ന ഈ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് സഹായത്തിനു വേണ്ടി യാചിക്കുന്നത്.

ആശുപത്രിയില്‍ കൂടെ നില്‍ക്കാനും കൂടെ പോകാനും ആരുമില്ലാത്ത അവസ്ഥയിലാണ്. ചികിത്സക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ റിട്ട. സൈനികന്‍. ജീവിതത്തിന്റെ നീണ്ട 18 വര്‍ഷക്കാലം മാതൃരാജ്യത്തിനു വേണ്ടി വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ച ഈ പട്ടാളക്കാരന്റെ ജീവിതത്തില്‍ കരി നിഴല്‍ പടരുന്നത് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു. ശരീരത്തിന് അസ്വസ്ഥതകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രകടമായിരുന്നുവെങ്കിലും സര്‍ വീസില്‍ തുടരുമ്പോള്‍ സ്വന്തം ശരീരം ശ്രദ്ധിച്ച് വിശ്രമിക്കാന്‍ ഈ സ്വരാജ്യ സ്‌നേഹിക്കു മനസുവന്നില്ല. 2006 ല്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം വിദ ഗ്ധ പരിശോധന നടത്തുമ്പോഴേക്കും ശശികുമാരന്റെ രോഗം മൂര്‍ധന്യത്തില്‍ എത്തിയിരുന്നു. ഇരുവൃക്കകളും തകരാറിലായ ഈ 54 കാരന്റെ ജീവന്‍ ഡയാലിസിസിലൂടെയാണ് ഇത്രയും കാലം നിലനിര്‍ത്തിയത്. ഇനി വൃക്ക മാറ്റിവെക്കല്‍ അല്ലാതെ മറ്റു പോംവഴിയില്ലാത്തതിനാല്‍ ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഒരു മാസത്തോളമായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

മുന്‍ സൈനികര്‍, മറ്റു സുഹൃത്തുക്കള്‍ ഇവരുടെയെല്ലാം സഹായംകൊണ്ട് ഇത്രയും കാലം പിടിച്ചുനിന്നെങ്കിലും ഒന്നിനു പിറകെ ഒന്നായി വരുന്ന അനുബന്ധ രോഗങ്ങളുടെ ചികിത്സ അനന്തമായി നീണ്ടുപോകാന്‍ കാരണമായി. വൃക്കദാതാവ്, ശസ്ത്രക്രിയ, മറ്റ് ആശുപത്രി ചിലവ് ഉള്‍പ്പെടെ ഏകദേശം 40 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിവരുമെന്നാണ് ശശികുമാരനെ ചികിത്‌സിക്കുന്ന ആശുപത്രി അധികൃതര്‍ അറിയിച്ചത്.
രക്തബന്ധമുള്ള വക്കദാതാവാണെങ്കില്‍ മാത്രമേ മിലിട്ടറി ഇസിഎച്ച്എസ് നിയമപ്രകാരം സൗജന്യ ചികിത്സാ അനുകൂല്യങ്ങള്‍ക്ക് വ്യവസ്ഥയുള്ളൂ. എന്നാല്‍ രക്തബന്ധത്തില്‍ ദാതാവായി ആരുമില്ലാത്തത് ഈ മുന്‍ മിലിറ്ററി ഉദ്യോഗസ്ഥനെ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നു. ഭാര്യയും ഒരു മകളുമുണ്ടെങ്കിലും അവര്‍ ഇദ്ദേഹവുമായി അകന്നു കഴിയുകയാണ്. കാര്‍ഗില്‍ ഓപ്പറേഷന്‍ വിജയ് ബഹുമതി കിട്ടിയ ഈ രാജ്യസ്‌നേഹിയായ പട്ടാളക്കാരനു സംസാരിക്കാന്‍ പോലും സാധിക്കാത്ത ഗുരുതരാവസ്ഥയിലാണെങ്കിലും ജീവിതം തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. കുടുംബവിഹിതമായി കിട്ടിയ ഭൂമി വില്പനക്ക് വെച്ചിട്ടുണ്ടെങ്കിലും അത് വിറ്റാല്‍ കിട്ടുന്ന സംഖ്യ വളരെ കുറവായിരിക്കും. മാസങ്ങളായി സഹായം തേടി അലയുന്ന ഈ മുന്‍ സൈനികനെ കനിവുള്ളവര്‍ കൈവിടരുതേ:

ഫോണ്‍ 9606210122.

Tags: Treatment assistanceformer soldier
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡെസിയ ഒന്നരമാസമായി ആശുപത്രിയില്‍; കുടുംബം ചികിത്സാ സഹായം തേടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.