Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നബീസ ഉമ്മയുടെ മുന്നില്‍ ഇബ്രാഹിം സഖാഫി മാത്രമല്ല, കാന്തപുരവും തോറ്റുപോയി; കാന്തപുരത്തെ പിന്തുണക്കാന്‍ സമുദായക്കാരില്ലാത്തത് കണ്ട് കരഞ്ഞ് മീഡിയാവണ്‍

ഭര്‍ത്താവ് മരിച്ച് വിധവയായ കുറ്റ്യാടി സ്വദേശിനി നബീസ ഉമ്മ വിനോദ യാത്രയ്‌ക്ക് പോയതിനെ എതിര്‍ത്ത് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍. 22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി നല്ല നിലയിലാക്കിയ ഉമ്മയാണ് നബീസ ഉമ്മ. അവര്‍ കുളു, മണാലി തുടങ്ങിയയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോയി മഞ്ഞില്‍ കളിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു.

Janmabhumi Online by Janmabhumi Online
Feb 23, 2025, 06:01 pm IST
in Kerala
കാന്തപുരം (ഇടത്ത്) ഉസ്താദ് ഇബ്രാഹി സഖാഫി (നടുവില്‍) നബീസ ഉമ്മ (വലത്ത്)

കാന്തപുരം (ഇടത്ത്) ഉസ്താദ് ഇബ്രാഹി സഖാഫി (നടുവില്‍) നബീസ ഉമ്മ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ഭര്‍ത്താവ് മരിച്ച് വിധവയായ കുറ്റ്യാടി സ്വദേശിനി നബീസ ഉമ്മ വിനോദ യാത്രയ്‌ക്ക് പോയതിനെ പിന്തുണയ്‌ക്കുകയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും. ഇത് കാരണം ഭര്‍ത്താവ് മരിച്ച സ്ത്രീ സന്തോഷിക്കാന്‍ പാടില്ലെന്ന നിലപാട് ഉറക്കെ പറഞ്ഞ നബീസ ഉമ്മയെ എതിര്‍ക്കാന്‍ വന്ന ഉസ്താദ് ഇബ്രാഹിം സഖാഫിയെ സമൂഹമാധ്യമത്തില്‍ ഏറ്റവുമധികം എതിര്‍ത്തത് മുസ്ലിം യുവാക്കളും യുവതികളുമാണ്.

സ്ത്രീകൾ പാലിക്കേണ്ട യാത്രാനിയമങ്ങൾ, ആരാധ്യനായ കാന്തപുരം മുസ്ലിയാർ മലയാളികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നു.

ഇബ്രാഹിം സഖാഫി ഒറ്റയ്‌ക്കല്ല.
സാക്ഷര കേരളം കൂടെയുണ്ട്.

അജിംസും, റാവുത്തറും തൽക്കാലം ഗംഗാജലത്തിലെ ബാക്ടീരിയയുടെ പുതിയ ഡാറ്റ പുറത്ത് വിട്ട് പ്രബുദ്ധരെ പുളകം കൊള്ളിക്ക്. pic.twitter.com/G2ypH3Oia9

— ആര്യൻ 🅰️🅰️®️♉🅰️🈂️ (@aaryan1972) February 22, 2025

ഇപ്പോഴിതാ ഇബ്രാഹിം സഖാഫിയെ അനുകൂലിച്ച നബീസ ഉമ്മ ചെയ്തത് ശരിയല്ലെന്ന് വിമര്‍ശിക്കാന്‍ വന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെയും മുസ്ലിം യുവാക്കളും യുവതികളും എതിര്‍ക്കുകയാണ്. 22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി നല്ല നിലയിലാക്കിയ ഉമ്മയാണ് നബീസ ഉമ്മ. അവര്‍ കുളു, മണാലി തുടങ്ങിയയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോയി മഞ്ഞില്‍ കളിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വലിയ കോലാഹലം ഉയര്‍ത്തിയിരുന്നു. “ഹാജറ, സഫിയ, നസീമ, സക്കീന…നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ….എന്താ രസം….ഈ 85 വയസ്സില് ഇവിടെ വന്ന് ഈ മഞ്ഞീക്കെടക്കണത് നീ കണ്ടില്ലേ….ഇത്ര നല്ല രസം എവ്ടെ കിട്ടാനാ…വന്നോളീ മക്കളേ നീ അവ്ട്ത്തേക്ക്…”- എന്ന നബീസ ഉമ്മ കുളു, മണാലിയില്‍ എത്തി മഞ്ഞില്‍ കിടന്നുകൊണ്ട് നടത്തിയ ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഭര്‍ത്താവ് മരിച്ച നബീസ ഉമ്മ അങ്ങിനെ യാത്ര പോകാന്‍ പാടില്ലെന്നും സന്തോഷിക്കാന്‍ പാടില്ലെന്നുമാണ് ഉസ്താദ് ഇബ്രാഹിം സഖാഫി നബീസ ഉമ്മയെ വിമര്‍ശിച്ചത്. ഇപ്പോള്‍ ഇബ്രാഹിം സഖാഫിയെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും. സ്ത്രീകള്‍ക്ക് യാത്ര കൂടെ പോകാന്‍ ഭര്‍ത്താവ് വേണമെന്നാണ് ഹജ്ജിന്റെ നിയമമെന്ന് കാന്തപുരം പറഞ്ഞു. സാധാരണ സ്ത്രീകള്‍ ദൂരെ സ്ഥലങ്ങളിലേക്ക് ഒറ്റയ്‌ക്ക് പോകേണ്ട കാര്യമില്ല. അവര്‍ക്കൊപ്പം ഭര്‍ത്താവ് അല്ലെങ്കില്‍ സഹോദരന്‍ വേണം എന്ന് ഖുറാന്‍ പറഞ്ഞിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ യാത്ര പോകാന്‍ പാടുള്ളൂ എന്നും കാന്തപുരം പറ‍ഞ്ഞു. പക്ഷെ സമൂഹമാധ്യമങ്ങളില്‍ കാന്തപുരത്തെ ചെവിക്കൊള്ളാനും മുസ്ലിം സമുദായത്തിലെ ചെറുപ്രായക്കാരായ യുവതികളും യുവാക്കളും തയ്യാറല്ല. അവര്‍ ഇപ്പോഴും നബീസ ഉമ്മയെ അനുകൂലിച്ച് രംഗത്തെത്തുകയാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാര്‍ മാറിച്ചിന്തിക്കുന്നതിന്റെ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ പക്ഷെ കാന്തപുരത്തിന്റെ അഭിപ്രായത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എതിര്‍ത്തത് ജേണലിസ്റ്റുകളെ ഞെട്ടിച്ചുകളഞ്ഞു. ഭാര്യയെ നിങ്ങളാലും ഒറ്റയ്‌ക്ക് വിടില്ലല്ലോ എന്ന കാന്തപുരത്തിന്‍രെ ചോദ്യത്തിന് ഞങ്ങള്‍ ഭാര്യയെ ഒറ്റയ്‌ക്ക് വിടും എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.

മാത്രമല്ല, മതപരമായ അഭിപ്രായം പ്രകടിപ്പിച്ച കാന്തപുരത്തിന് നബീസ ഉമ്മയുടെ വിഷയത്തില്‍ വലിയ പിന്തുണ ലഭിച്ചില്ലെന്നതില്‍ ഏറെ വിഷമിക്കുന്നത് മീഡിയ വണ്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകരാണ്. മാറിയ കേരളത്തിലെ മാറിയ മുസ്ലിം യുവത്വത്തെ തിരിച്ചറിയുന്നതില്‍ മീഡിയ വണ്ണും പരാജയപ്പെട്ടിരിക്കുന്നു പണ്ട് കാന്തപുരം ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനെ ചാടിവീണ് പിന്തുണയ്‌ക്കുന്നവരായിരുന്നു കേരളത്തിലെ മുസ്ലീങ്ങളെങ്കില്‍ ഇന്ന് അവര്‍ മാറിയിരിക്കുന്നുവെന്ന് മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു വാര്‍ത്താ പരിപാടിയില്‍ വിഷമത്തോടെ വിലപിക്കുന്നത് കേള്‍ക്കാം. കേരളത്തിലെ മുസ്ലിങ്ങള്‍ മാറിത്തുടങ്ങി എന്നതിന്റെ തെളിവാണ് ഭര്‍ത്താവ് മരിച്ചെങ്കിലും മകള്‍ക്കൊപ്പം യാത്ര പോയി സന്തോഷിക്കുന്ന നബീസ ഉമ്മയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന വലിയ പിന്തുണ.

Tags: kanthapuramMediaone#Mediaonechannel#NabeesaUmma#UstadIbrahimSakhafi#KanthapuramAboobackerMusliar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

ഇറാനെ പേടിച്ച് നെതന്യാഹു ഗ്രീസില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ നുണ; അതാ നെതന്യാഹു ടെല്‍ അവീവില്‍ നില്‍ക്കുന്നെന്ന് ശ്രീജിത് പണിക്കര്‍

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

Kerala

മാധ്യമങ്ങളുടെ സുരേഷ് ഗോപി വിരോധം അതിര് കടക്കുന്നു….ടിനി ടോം കാണിച്ച മിമിക്രി പോലും സുരേഷ് ഗോപിയ്‌ക്കെതിരെ ആയിരുന്നെന്ന് വ്യാഖ്യാനം

Kerala

സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്ത; 100 കോടിയുടെ പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട് കേന്ദ്രീകരിച്ച്

Kerala

മാസപ്പിറവി കണ്ടു; കേരളത്തിൽ മാര്‍ച്ച് 2ന് ഞായറാഴ്ച റമദാൻ ഒന്ന്

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies