Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആഴക്കടല്‍ ഖനനം; ആശങ്ക പരിഹരിക്കണം: മത്സ്യപ്രവര്‍ത്തക സംഘം

Janmabhumi Online by Janmabhumi Online
Feb 23, 2025, 09:49 am IST
in Kerala
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്പി. പീതാംബരന്‍ നിവേദനം സമര്‍പ്പിക്കുന്നു. ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ്അഡ്വ. കെ. എസ്. ഷൈജു സമീപം

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്പി. പീതാംബരന്‍ നിവേദനം സമര്‍പ്പിക്കുന്നു. ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ്അഡ്വ. കെ. എസ്. ഷൈജു സമീപം

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ആഴക്കടല്‍ മണല്‍ ഖനനം സംബന്ധിച്ച് മത്സ്യതൊഴിലാളി സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നിവേദനം സമര്‍പ്പിച്ചു. കൊല്ലം തീരത്തു നിന്ന് ഏതാണ്ട് 27 മുതല്‍ 33 കിലോമീറ്റര്‍ അകലെയായി നടത്താന്‍ പോകുന്ന ഖനനം കടലിന്റെ അടിത്തട്ടിലുള്ള ജൈവ സമ്പത്തും, മത്സ്യങ്ങള്‍ കേന്ദ്രീകരിക്കുന്ന ഇടങ്ങളും തകരാന്‍ ഇടയാക്കും.കരയിടിഞ്ഞ് തീരശോഷണം സംഭവിക്കും. കിടപ്പാടവും ഗ്രാമങ്ങളും നഷ്ടപ്പെടാന്‍ ഇത് കാരണമാകുമെന്നും നിവേദനത്തില്‍ പറയുന്നു.

കേരളത്തിലെ ആദ്യത്തെ സംരംഭം എന്ന നിലയില്‍ മണല്‍ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്പി. പീതാംബരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.

ഹര്‍ത്താലുമായി സഹകരിക്കില്ല
കൊച്ചി: ഇന്‍ഡി സഖ്യം സംഘടനകള്‍ 27ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സഹകരിക്കില്ല. കൊല്ലത്തെ ആലപ്പാട്ടും ആലപ്പുഴയിലെ തോട്ടപ്പള്ളിയിലും മണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ വര്‍ഷങ്ങളായി നടത്തുന്ന സമരങ്ങളെ തിരിഞ്ഞു നോക്കുകയോ പിന്തുണക്കുകയോ ചെയ്യാത്ത ഇടത് വലത് ട്രേഡ് യൂണിയനുകളും ചില എന്‍ജിഒകളുംപ്രഖ്യാപിച്ച ഹര്‍ത്താല്‍ അവരുടെ ഇരട്ടത്താപ്പിന് തെളിവാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി. പീതാബരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ ഹര്‍ത്താലിന് പിന്നില്‍ രാഷ്‌ട്രീയപ്രേരിതമായ കേന്ദ്രവിരുദ്ധ സമീപനമാണ്.
തീരദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ ഇതിനെ പിന്തുണക്കില്ല. കേരള കടല്‍ തീരത്തെ രാഷ്‌ട്രീയപ്രേരിത സമരങ്ങള്‍ക്ക് വേദിയാക്കാനുള്ള നീക്കം ജനം തിരിച്ചറിയുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.

Tags: Union Minister George KurienBharateeya Matsya Pravarthaka Sangamdeep sea mining
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുഃഖവെള്ളി/ ഈസ്റ്റർ പ്രമാണിച്ച് സ്പഷ്യൽ ട്രെയിൻ സർവീസ്: റെയിൽവേ മന്ത്രിക്ക്‌ നന്ദി അറിയിച്ച് ജോർജ് കുര്യൻ

ന്യൂദല്‍ഹി ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിച്ച സംസ്ഥാന 
ന്യൂനപക്ഷ കമ്മിഷനുകളുടെ സമ്മേളനം കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. 
ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര സമീപം
Kerala

ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഭാരതത്തില്‍: ജോര്‍ജ് കുര്യന്‍

കൊച്ചിയില്‍ അഖില കേരള ധീവര സഭ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 വയസ് പിന്നിട്ട മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ആദരിക്കുന്നു
Kerala

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കും: ജോര്‍ജ്ജ് കുര്യന്‍

Main Article

ആഴക്കടല്‍ ഖനനം ആവശ്യവും ആശങ്കകളും

കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍ സംസാരിക്കുന്നു.
Kollam

ആഴക്കടല്‍ ഖനനം: സമരം രാഷ്‌ട്രീയപ്രേരിതം- അഡ്വ. ടി.പി. സിന്ധുമോള്‍

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies