Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയില്‍ തിരക്കില്‍പ്പെട്ട് മരിച്ചെന്ന് ഇടത് മാധ്യമങ്ങള്‍ കണക്കില്‍പ്പെടുത്തിയ ആള്‍ തിരിച്ചെത്തി;നെഞ്ചിടിപ്പ് കൂടി ഇടത്-ജിഹാദി മാധ്യമങ്ങള്‍

കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനുള്ള ശ്രമത്തിലായിരുന്നു ന്യൂസ് ലോണ്‍ട്രി ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍. 30 പേരാണ് മരിച്ചതെന്ന് ഔദ്യോഗികമായി യുപി സര്‍ക്കാര്‍ അറിയിച്ചിട്ടും സമ്മതിക്കാതെ 79 പേര്‍ മരിച്ചു എന്ന കള്ളക്കണക്കുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള തിരക്കിലായിരുന്നു ന്യൂസ് ലോണ്‍ട്രിയും ന്യൂസ് മിനിറ്റും ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 05:14 pm IST
in India
ഇടതുമാധ്യമങ്ങളായ ന്യൂസ് ലോണ്‍ട്രിയും മറ്റും മരിച്ചവരുടെ ലിസ്റ്റില്‍ പെടുത്തിയ എന്നാല്‍ ജീവനോടെ തിരിച്ചെത്തിയ കുന്തി ഗുരു

ഇടതുമാധ്യമങ്ങളായ ന്യൂസ് ലോണ്‍ട്രിയും മറ്റും മരിച്ചവരുടെ ലിസ്റ്റില്‍ പെടുത്തിയ എന്നാല്‍ ജീവനോടെ തിരിച്ചെത്തിയ കുന്തി ഗുരു

പ്രയാഗ് രാജ് : കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനുള്ള ശ്രമത്തിലായിരുന്നു ന്യൂസ് ലോണ്‍ട്രി ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍. 30 പേരാണ് മരിച്ചതെന്ന് ഔദ്യോഗികമായി യുപി സര്‍ക്കാര്‍ അറിയിച്ചിട്ടും സമ്മതിക്കാതെ 79 പേര്‍ മരിച്ചു എന്ന കള്ളക്കണക്കുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള തിരക്കിലായിരുന്നു ന്യൂസ് ലോണ്‍ട്രിയും ന്യൂസ് മിനിറ്റും ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍.യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മഹാകുംഭമേള പരാജയമായിരുന്നു എന്ന കാണിക്കാനുള്ള ഗൂഢ അജണ്ടയുടെ ഭാഗമായി നിരവധി വ്യാജ വാര്‍ത്തകള്‍ ഇടത്-ജിഹാദി-എന്‍ജിഒ സംഘങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതില്‍ അവരുടെ പ്രധാന തുരുപ്പുചീട്ടായിരുന്നു ജനവരി 28ന് മൗനി അമാവാസ്യ ദിവസം കുംഭമേളയില്‍ ഉണ്ടായ തിക്കും തിരക്കും.

പക്ഷെ ഇപ്പോഴിതാ മരിച്ചെന്ന് കരുതിയ ഒരാള്‍ തിരിച്ചെത്തിയതോടെ മരണസംഖ്യ പെരുപ്പിച്ച് കാട്ടിയ ഇടത് മാധ്യമങ്ങള്‍ ഞെട്ടിത്തെറിച്ചിരിക്കുകയാണ്. .കുന്തി ഗുരു എന്ന് പേരുള്ള മരിച്ചെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ആളാണ് ജീവനോടെ മടങ്ങിയെത്തിയത്. ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് വേണ്ടി വീട്ടുകാര്‍ വലിയ ആഘോഷമാണ് ഒരുക്കിയത്.

ഇതോടെ കുന്തിഗുരു ഉള്‍പ്പെടെയുള്ള 79 പേര്‍ മരിച്ചതായി കള്ളക്കണക്കുണ്ടാക്കിയ ഇടത് മാധ്യമങ്ങള്‍ക്ക് ഉത്തരമില്ല. ഏതോ സന്യാസിമാരുടെ സംഘത്തില്‍പ്പെട്ട അദ്ദേഹത്തിന് വഴിതെറ്റുകയായിരുന്നുവെന്ന് കുന്തി ഗുരു പറയുന്നു. പ്രയാഗ് രാജില്‍ തന്നെ ഒരു ഒറ്റമുറി വീട്ടിലാണ് കുന്തി ഗുരു താമസിക്കുന്നത്. അവിടെയുള്ള എല്ലാവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കുന്തി ഗുരു.

പ്രയാഗ് രാജില്‍ അപകടം നടന്ന ജനവരി 28ന് ത്രിവേണിസംഗമത്തില്‍ കുളിക്കാന്‍ പോയതാണ് കുന്തി ഗുരു. തിക്കും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച ശേഷം ഇദ്ദേഹവും അപ്രത്യക്ഷമായി. ബന്ധുക്കളെ‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. ഇതോടെ ഇടത് മാധ്യമങ്ങള്‍ അവരുടെ 79 പേര്‍ മരിച്ചെന്ന കള്ളക്കണക്കുകളില്‍ കുന്തിഗുരുവിന്റെ പേരും ചേര്‍ത്തു. ഇടത് -ജിഹാദി മാധ്യമങ്ങളുടെ ലക്ഷ്യം ഒന്നേയുള്ളൂ- യോഗി നടത്തുന്ന മഹാകുംഭമേള മരണത്തിന്റെ മേളയായി മാറി എന്ന് കൊട്ടിഘോഷിക്കല്‍. എന്നാല്‍ അവര്‍ ലിസ്റ്റില്‍ പെടുത്തിയ കുന്തിഗുരു മരിച്ചിരുന്നില്ല. അദ്ദേഹം ത്രിവേണിസംഗമത്തില്‍ നിന്നും ഒരു സന്യാസിസംഘത്തോടൊപ്പം പോവുകയായിരുന്നു. പിന്നീട് ഏറെ ചുറ്റിയടിച്ച ശേഷം തിരിച്ചെത്തുകയായിരുന്നു.

Tags: MahakumbhmelastampedePrayagrajStampedeTheNewsMinuteNewslaundry.MahakumbhMahakumbh2025Kuntiguru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

സ്വാമി ആനന്ദവനം ഭാരതി
Kerala

ഈ സ്വാമി ചില്ലറക്കാരനല്ല, മലപ്പുറത്തെ ഞെട്ടിച്ച് ഹിന്ദുക്കളുടെ മഹാകുംഭമേളയ്‌ക്ക് ഇടത് സര്‍ക്കാരിന്റെ അനുമതി നേടിയെടുത്ത് സ്വാമി ആനന്ദവനം

India

പ്രയാഗ്‌രാജിൽ രോഗശാന്തി യോഗത്തിന്റെ മറവിൽ മതപരിവർത്തനം ; നാല് പേർക്കെതിരെ കേസ് ; രണ്ട് പേർ അറസ്റ്റിലായി

Kerala

ദീപാവലി: അയോധ്യയിൽ 26 ലക്ഷത്തിലധികം ദീപം തെളിയും, പുതിയ ഗിന്നസ് ലോക റെക്കോർഡാവും, മഹാകുംഭമേളയ്‌ക്കുശേഷം വീണ്ടും യുപി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.