Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാകുംഭമേളയില്‍ തിരക്കില്‍പ്പെട്ട് മരിച്ചെന്ന് ഇടത് മാധ്യമങ്ങള്‍ കണക്കില്‍പ്പെടുത്തിയ ആള്‍ തിരിച്ചെത്തി;നെഞ്ചിടിപ്പ് കൂടി ഇടത്-ജിഹാദി മാധ്യമങ്ങള്‍

കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനുള്ള ശ്രമത്തിലായിരുന്നു ന്യൂസ് ലോണ്‍ട്രി ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍. 30 പേരാണ് മരിച്ചതെന്ന് ഔദ്യോഗികമായി യുപി സര്‍ക്കാര്‍ അറിയിച്ചിട്ടും സമ്മതിക്കാതെ 79 പേര്‍ മരിച്ചു എന്ന കള്ളക്കണക്കുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള തിരക്കിലായിരുന്നു ന്യൂസ് ലോണ്‍ട്രിയും ന്യൂസ് മിനിറ്റും ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍.

Janmabhumi Online by Janmabhumi Online
Feb 16, 2025, 05:14 pm IST
in India
ഇടതുമാധ്യമങ്ങളായ ന്യൂസ് ലോണ്‍ട്രിയും മറ്റും മരിച്ചവരുടെ ലിസ്റ്റില്‍ പെടുത്തിയ എന്നാല്‍ ജീവനോടെ തിരിച്ചെത്തിയ കുന്തി ഗുരു

ഇടതുമാധ്യമങ്ങളായ ന്യൂസ് ലോണ്‍ട്രിയും മറ്റും മരിച്ചവരുടെ ലിസ്റ്റില്‍ പെടുത്തിയ എന്നാല്‍ ജീവനോടെ തിരിച്ചെത്തിയ കുന്തി ഗുരു

FacebookTwitterWhatsAppTelegramLinkedinEmail

പ്രയാഗ് രാജ് : കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനുള്ള ശ്രമത്തിലായിരുന്നു ന്യൂസ് ലോണ്‍ട്രി ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍. 30 പേരാണ് മരിച്ചതെന്ന് ഔദ്യോഗികമായി യുപി സര്‍ക്കാര്‍ അറിയിച്ചിട്ടും സമ്മതിക്കാതെ 79 പേര്‍ മരിച്ചു എന്ന കള്ളക്കണക്കുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള തിരക്കിലായിരുന്നു ന്യൂസ് ലോണ്‍ട്രിയും ന്യൂസ് മിനിറ്റും ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍.യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മഹാകുംഭമേള പരാജയമായിരുന്നു എന്ന കാണിക്കാനുള്ള ഗൂഢ അജണ്ടയുടെ ഭാഗമായി നിരവധി വ്യാജ വാര്‍ത്തകള്‍ ഇടത്-ജിഹാദി-എന്‍ജിഒ സംഘങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതില്‍ അവരുടെ പ്രധാന തുരുപ്പുചീട്ടായിരുന്നു ജനവരി 28ന് മൗനി അമാവാസ്യ ദിവസം കുംഭമേളയില്‍ ഉണ്ടായ തിക്കും തിരക്കും.

പക്ഷെ ഇപ്പോഴിതാ മരിച്ചെന്ന് കരുതിയ ഒരാള്‍ തിരിച്ചെത്തിയതോടെ മരണസംഖ്യ പെരുപ്പിച്ച് കാട്ടിയ ഇടത് മാധ്യമങ്ങള്‍ ഞെട്ടിത്തെറിച്ചിരിക്കുകയാണ്. .കുന്തി ഗുരു എന്ന് പേരുള്ള മരിച്ചെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ആളാണ് ജീവനോടെ മടങ്ങിയെത്തിയത്. ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് വേണ്ടി വീട്ടുകാര്‍ വലിയ ആഘോഷമാണ് ഒരുക്കിയത്.

ഇതോടെ കുന്തിഗുരു ഉള്‍പ്പെടെയുള്ള 79 പേര്‍ മരിച്ചതായി കള്ളക്കണക്കുണ്ടാക്കിയ ഇടത് മാധ്യമങ്ങള്‍ക്ക് ഉത്തരമില്ല. ഏതോ സന്യാസിമാരുടെ സംഘത്തില്‍പ്പെട്ട അദ്ദേഹത്തിന് വഴിതെറ്റുകയായിരുന്നുവെന്ന് കുന്തി ഗുരു പറയുന്നു. പ്രയാഗ് രാജില്‍ തന്നെ ഒരു ഒറ്റമുറി വീട്ടിലാണ് കുന്തി ഗുരു താമസിക്കുന്നത്. അവിടെയുള്ള എല്ലാവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കുന്തി ഗുരു.

പ്രയാഗ് രാജില്‍ അപകടം നടന്ന ജനവരി 28ന് ത്രിവേണിസംഗമത്തില്‍ കുളിക്കാന്‍ പോയതാണ് കുന്തി ഗുരു. തിക്കും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച ശേഷം ഇദ്ദേഹവും അപ്രത്യക്ഷമായി. ബന്ധുക്കളെ‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. ഇതോടെ ഇടത് മാധ്യമങ്ങള്‍ അവരുടെ 79 പേര്‍ മരിച്ചെന്ന കള്ളക്കണക്കുകളില്‍ കുന്തിഗുരുവിന്റെ പേരും ചേര്‍ത്തു. ഇടത് -ജിഹാദി മാധ്യമങ്ങളുടെ ലക്ഷ്യം ഒന്നേയുള്ളൂ- യോഗി നടത്തുന്ന മഹാകുംഭമേള മരണത്തിന്റെ മേളയായി മാറി എന്ന് കൊട്ടിഘോഷിക്കല്‍. എന്നാല്‍ അവര്‍ ലിസ്റ്റില്‍ പെടുത്തിയ കുന്തിഗുരു മരിച്ചിരുന്നില്ല. അദ്ദേഹം ത്രിവേണിസംഗമത്തില്‍ നിന്നും ഒരു സന്യാസിസംഘത്തോടൊപ്പം പോവുകയായിരുന്നു. പിന്നീട് ഏറെ ചുറ്റിയടിച്ച ശേഷം തിരിച്ചെത്തുകയായിരുന്നു.

Tags: #Mahakumbh2025#Kuntiguru#MahakumbhmelastampedePrayagrajStampede#TheNewsMinuteNewslaundry.Mahakumbh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

India

ഫണ്ടില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല, ഇത് യോഗിയുടെ ഉറപ്പ് : ജനഹൃദയം കവർന്ന് യോഗിയുടെ ജനതാ ദർശൻ

News

പ്രയാഗ്‌രാജിൽ പോയാൽ തീർച്ചയായും ഈ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിക്കണം

Vicharam

നവീകരണ വിപ്ലവത്തിനു തിരികൊളുത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍

India

വഖഫ് ബോർഡ് ഒരു ഭൂമാഫിയയായി മാറിയോ എന്ന് യോഗി ; നിയമവിരുദ്ധമായ അവകാശവാദങ്ങൾ സംസ്ഥാനത്ത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മൂന്ന് വയസുകാരന് നേർക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : യുവാവിന് 40 വർഷം കഠിന തടവ്

ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഇസ്ലാമിക് രാജ്യങ്ങളും : പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ അംഗീകരിക്കാതെ ഒഐസി

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിപ്പ് : യുവാവ് പിടിയിൽ

കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍, കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു

ഷഹബാസ് കൊലപാതകം: 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കനത്ത മഴ: താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം, അടിയന്തര ആവശ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു

ഗുജറാത്തിലെ കച്ചില്‍ നിന്നും പാകിസ്ഥാന്‍ ചാരനായ സഹ് ദേവ് സിംങ്ങ് ഗോഹ്ലിയെ പിടികൂടി ഭീകരവാദ വിരുദ്ധ സേന; വ്യോമസേന, ബിഎസ്എഫ് രഹസ്യം ചോര്‍ത്തി

ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies