Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

സംഗീതത്തിന്റെ അടിത്തറ ഭക്തിയാണെന്നും ജപം കൊണ്ട് മാത്രമേ നാദത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും വിശ്വസിച്ചിരുന്ന സംഗീതജ്ഞനായിരുന്നു അന്തരിച്ച വി. ദക്ഷണിമൂര്‍ത്തി. സിനിമാസംഗീതത്തിന് നിര്‍ബന്ധമായും ഒരു രാഗത്തില്‍ തന്നെ ഒരുക്കണമെന്ന് നിര്‍ബന്ധമുള്ള വ്യക്തികൂടിയായിരുന്നു സ്വാമി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ദക്ഷിണാമൂര്‍ത്തി.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Jan 26, 2025, 06:19 pm IST
in Music, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സംഗീതത്തിന്റെ അടിത്തറ ഭക്തിയാണെന്നും ജപം കൊണ്ട് മാത്രമേ നാദത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും വിശ്വസിച്ചിരുന്ന സംഗീതജ്ഞനായിരുന്നു അന്തരിച്ച വി. ദക്ഷണിമൂര്‍ത്തി. സിനിമാസംഗീതത്തിന് നിര്‍ബന്ധമായും ഒരു രാഗത്തില്‍ തന്നെ ഒരുക്കണമെന്ന് നിര്‍ബന്ധമുള്ള വ്യക്തികൂടിയായിരുന്നു സ്വാമി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ദക്ഷിണാമൂര്‍ത്തി. സംഗീതത്തെ മാറ്റുവാന്‍ കാലത്തിന് കഴിയില്ലെന്നും രാഗവും താളവും പിഴച്ചാലും ഭക്തി പിഴയ്‌ക്കരുതെന്ന ശാഠ്യവും ദക്ഷിണാമൂര്‍ത്തിക്കുണ്ടായിരുന്നു.

ദക്ഷിണാമൂര്‍ത്തി സ്വാമി ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന രാഗമായിരുന്നു ഖരഹരപ്രിയ. മലയാളത്തില്‍ സംഗീതസംവിധായകരില്‍ ഖരഹരപ്രിയ എന്ന ഒരൊറ്റ രാഗത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ സൃഷ്ടിച്ചത് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. അതിനാലാണ് അദ്ദേഹത്തെ ഖരഹരപ്രിയന്‍ എന്ന് വിളിച്ചുപോന്നത്.

നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു രാഗമാണ് ഖരഹരപ്രിയ . ഹരൻ എന്നാൽ ശിവൻ, പ്രിയ എന്നാൽ ഇഷ്ടപ്പെട്ടത് അർത്ഥം കൂടി വരുന്നുണ്ട്. ശിവന് ഇഷ്ടപ്പെട്ടത്  എന്ന അര്‍ത്ഥത്തില്‍ ഹരപ്രിയ എന്നാണ് ഈ രാഗത്തിന്റെ ശരിയായ നാമമെന്നും 22 എന്ന സംഖ്യ ലഭിക്കാനായി ഖര എന്ന പദം കൂട്ടിച്ചേർത്തതാണെന്നും ഒരു അഭിപ്രായമുണ്ട്. എന്നാൽ ഖരഹരപ്രിയ എന്ന പദത്തിന് വേറെ ഒരു അര്‍ത്ഥവും പറയപ്പെടുന്നു. ഖരൻ എന്നത് ഒരു രാക്ഷസനും ഹരൻ എന്നാൽ നിഗ്രഹിക്കുന്നവൻ എന്നും അർത്ഥം കല്പിക്കുന്നു. ഖരനെ നിഗ്രഹിച്ച ശിവന് പ്രിയപ്പെട്ടത് എന്നര്‍ത്ഥം. ഹിന്ദുസ്ഥാനി സംഗീതത്തിലെ കാഫിഥാട്ട് ഈ രാഗത്തിന് തുല്യമാണ്.

14 സിനിമാഗാനങ്ങളാണ് ദക്ഷിണാമൂര്‍ത്തി ഖരഹരപ്രിയയില്‍ ചിട്ടപ്പെടുത്തിയത്. ദേവരാജന്‍ മാസ്റ്റര്‍ 10 ഗാനങ്ങളേ ഖരഹരപ്രിയയില്‍ ഒരുക്കിയിട്ടുള്ളൂ. (എം.കെ. അര്‍ജുനന്‍ മാസ്റ്ററും 12 പാട്ടുകളോളം ഖരഹരപ്രിയ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്). ക്ഷിണാമൂർത്തി സ്വാമിയുടെ ‘ഖരഹരപ്രിയ’ തീരെ ലളിതമാണ്. ഈ രാഗത്തെ തന്റെ കോമ്പോസിഷനിലൂടെ ഇത്രയേറെ പ്രചാരത്തിൽ കൊണ്ട് വന്നതും ദക്ഷിണാ മൂർത്തി സ്വാമി ആണ്.

കര്‍ണ്ണാടകസംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളില്‍ 22ാമത്തെ രാഗമാണ് ഖരഹരപ്രിയ.

സ്വാമിയുടെ ഖരഹരപ്രിയയിലെ ഗാനങ്ങൾ…..
1. ഉത്തരാ സ്വയംവരം കഥകളി കാണുവാൻ…..( ഡെയിഞ്ചർ ബിസ്‌കറ്റ് )
2. മനോഹരീ നിൻ മനോരഥത്തിൽ…..( ലോട്ടറി ടിക്കറ്റ് )
3. അശോക പൂർണ്ണിമ വിടരും വാനം…..( മറുനാട്ടിൽ ഒരു മലയാളി )
4. ചിരിയോ ചിരി ..ചിരിയോ ചിരി …… ( കടുവയെ പിടിച്ച കിടുവ ) പല്ലവി തുടങ്ങുന്നത് ‘കാനഡ’ രാഗത്തിൽ ആണ്.
5. സന്ധ്യക്കെന്തിനു സിന്ദൂരം …………( മായ )
6. ദേവവാഹിനി തീരഭൂമിയിൽ …….( നൃത്തശാല )
7. കാർകൂന്തൽ കെട്ടിനെന്തിനു… (ഉർവശി ഭാരതി )
8. പുലയനാർ മണിയമ്മ ……………( പ്രസാദം)
9. ചിത്ര ശിലാ പാളികൾ കൊണ്ടൊരു ( ബ്രഹ്മചാരി )
10. കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ…….( എഴുതാത്ത കഥ )
11. ഇലവംഗപൂവുകള്‍ (ഭക്തഹനുമാന്‍)
12. ചിരിയോ ചിരി (കടുവയെ പിടിച്ച കിടുവ)
ഖരഹരപ്രിയ രാഗം ഉള്‍പ്പെട്ട രാഗമാലികയില്‍ രണ്ട് പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്
13.ദേവവാഹിനി തീരഭൂമിയില്‍ (നൃത്തശാല)
14. കണ്ണനെ കണ്ടേന്‍ സഖി (ചിലമ്പൊലി)

ഒരേ രാഗത്തിലാണെങ്കിലും ഈ പാട്ടുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്നതാണ് അത്ഭുതം. ഒരു രാഗത്തിനുള്ളില്‍ തന്നെ ഒളിഞ്ഞുകിടക്കുന്ന ഭാവങ്ങള്‍ കണ്ടെത്തി സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് അതിന് കാരണം. ആ രാഗത്തിന്റെ തന്നെ ആരോഹണാവരോഹണപ്രയോഗങ്ങളിലെ വ്യത്യസ്തതകള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ദക്ഷിണാമൂര്‍ത്തിക്ക് 12 ഖരഹരപ്രിയഗാനങ്ങളും വ്യതിരിക്തമായ അനുഭവങ്ങളാക്കി മാറ്റാന്‍ കഴി‌ഞ്ഞത്.

ദക്ഷിണാ മൂർത്തി സ്വാമി ആണ് ദക്ഷിണാമൂര്‍ത്തിയുടെ എണ്ണം പറഞ്ഞ ഖരഹരപ്രിയഗാനങ്ങള്‍
ചിത്രശിലാപാളികള്‍

മറ്റൊരു എടുത്തുപറയേണ്ട ഗാനമാണ് ഉത്തരാസ്വയംവരം കഥകളി കാണുവാന്‍

മായ എന്ന സിനിമയിലെ സന്ധ്യക്കെന്തിനു സിന്ദൂരം എന്ന ഗാനമാണ് മറ്റൊന്ന്.

Tags: #Musicdirection#CarnaticRaga#Musicdirector#GDevarajan#Dakshinamoorthy#MKArjunanmaster#Kharaharapriya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദക്ഷിണാമൂര്‍ത്തി, പൂച്ചാക്കല്‍ ഷാഹുല്‍ ടീമിന്റെ ഗാനങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്നു

പുതിയ ഇളയരാജ - ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രഭാഷണം നടത്തുന്ന ഇളയരാജ (ഇടത്ത്) പഴയ ഇളയരാജ (മലയാളമുള്‍പ്പെടെ ഭാഷകളില്‍ തിരക്കിട്ട സംഗീതസംവിധായകനായ കാലത്തെ ഇളയരാജ (വലത്ത്)
Music

ഇളയരാജ ദൈവത്തിന്റെ പുത്രന്‍, അവന്‍, ഇവന്‍ എന്ന് വിളിക്കരുതെന്ന് തമിഴ് സംവിധായകനെ താക്കീത് ചെയ്ത് നടന്‍ വിശാല്‍

ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)
Mollywood

ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ

ജി. ദേവരാജന്‍ (ഇടത്ത്) പി.ജയചന്ദ്രന്‍ (വലത്ത്)
Kerala

പുറത്തുവന്ന ആദ്യഗാനം ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ സൂപ്പര്‍ ഹിറ്റായി; പിന്നെ മരണം വരെയും പിന്നണി ഗായകനായി

ഏയ് ബനാനേ ഒരു പൂ തരാമോ...എന്ന ഗാനം ഒരുക്കിയ, പാടിയ ഇലക്ട്രോണിക് കിളി എന്ന പേരില്‍ അറിയപ്പെടുന്ന ജോഫിന്‍ (ഇടത്ത്) വരികള്‍ എഴുതിയ വിനായക് ശശികുമാര്‍ (വലത്ത്)
Music

ഇതാണ് ഇലക്ട്രോണിക് കിളി; യൂട്യൂബില്‍ എത്രയോ ആഴ്ചയായി ട്രെന്‍ഡിങ്ങ് ആയി ഓടുന്ന ഏയ് ബനാനേ ഒരു പൂ തരാമോയുടെ സ്രഷ്ടാവ്

പുതിയ വാര്‍ത്തകള്‍

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies