Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെയ്ഫ് അലിഖാനെ കുത്തിയ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പേര് വിജയ് ദാസ്; പ്രൊഫഷണല്‍ കില്ലറോ?

സെയ്ഫ് അലിഖാനെ കുത്തിയ ബംഗ്ലാദേശി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പേര് വിജയ് ദാസ്. ഈ പേരില്‍ ഇദ്ദേഹം ഏകദേശം അഞ്ചാറ് മാസത്തോളം മുംബൈയില്‍ തങ്ങിയിരുന്നതായും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെഡം വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2025, 10:38 pm IST
in India
സെയ്ഫ് അലിഖാന്‍റെ വീട്ടിലെ കോണിയിറങ്ങുന്ന പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് (ഇടത്ത്) പൊലീസ് അറസ്റ്റ് ചെയ്ത് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദിനെ കൊണ്ടുപോകുന്നു (നടുവില്‍) സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും (വലത്ത്)

സെയ്ഫ് അലിഖാന്‍റെ വീട്ടിലെ കോണിയിറങ്ങുന്ന പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് (ഇടത്ത്) പൊലീസ് അറസ്റ്റ് ചെയ്ത് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദിനെ കൊണ്ടുപോകുന്നു (നടുവില്‍) സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും (വലത്ത്)

മുംബൈ: സെയ്ഫ് അലിഖാനെ കുത്തിയ ബംഗ്ലാദേശി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പേര് വിജയ് ദാസ്. ഈ പേരില്‍ ഇദ്ദേഹം ഏകദേശം അഞ്ചാറ് മാസത്തോളം മുംബൈയില്‍ തങ്ങിയിരുന്നതായും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെഡം വെളിപ്പെടുത്തി.

“ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ശേഷമാണ് വ്യാജരേഖകള്‍ ഉണ്ടാക്കി വിജയ് ദാസ് എന്ന ഹിന്ദു പേര് ഉണ്ടാക്കിയത്. മുംബൈയില്‍ ഏതാനും ദിവസങ്ങളേ താമസിച്ചുള്ളൂ. പിന്നീട് മുംബൈയ്‌ക്കടുത്തുള്ള പ്രാന്തപ്രദേശങ്ങളിലാണ് താമസിച്ചത്. മുംബൈയിലെ വര്‍ളിയില്‍ കൂട്ടുകാരുമൊത്ത് വാടകവീട്ടില്‍ താമസിച്ചിരുന്നു”- മുംബൈ സോണ്‍ 9 ഡിസിപി പറയുന്നു.

താനെ ജില്ലയിലെ ഗൊഡ് ബന്ദാര്‍ റോഡിലുള്ള ഹിരാനന്ദാനി എസ്റ്റേറ്റില്‍ വെച്ചാണ് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് 30 വയസ്സാണ് പ്രായം.

മുംബൈയില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ഹിന്ദു പേരില്‍ ജോലിക്കാരന്‍

മുംബൈയില്‍ ഒരു ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ വിജയ് ദാസ് എന്ന ഹിന്ദു പേരില്‍ ജോലി ചെയ്യുകയായിരുന്നു പ്രതിയായ ബംഗ്ലാദേശി യുവാവ് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ്. എന്തിനാണ് മുസ്ലിം പേര് മറച്ചുവെച്ച് ഇയാള്‍ ഇന്ത്യയില്‍ എത്തിയ ശേഷം കള്ളരേഖകള്‍ ഉണ്ടാക്കി ഹിന്ദു പേര് എടുത്തത് എന്ന ചോദ്യം ബാക്കിയാണ്.

നട്ടെല്ലിനടുത്ത് നിന്നും കണ്ടെടുത്തത് രണ്ടര ഇഞ്ച് ബ്ലേഡ്

ജനവരി 16ന് പുലര്‍ച്ചെ 2.30നാണ് സെയ്ഫ് അലിഖാന് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ ബില്‍ഡിംഗില്‍ വെച്ച് കുത്തേറ്റത്. നടന്‍ സെയ്ഫ് അലി ഖാന്റെ വീടാണ് എന്നറിഞ്ഞിട്ടല്ല മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ആ വീട്ടില്‍ മോഷണത്തിനായി കടന്നത്. അന്നേരം 12 നിലകളുള്ള സെയ്ഫിന്റെ വീട്ടില്‍ ഭാര്യ കരീന കപൂര്‍, എട്ട് വയസ്സായ മകന്‍ തൈമൂര്‍, നാല് വയസ്സായ ജെഹ് എന്നിവര്‍ ഉണ്ടായിരുന്നു. വേലക്കാരികളായ മലയാളി ഏല്യാമ്മ ഫിലിപ്പിനും മറ്റൊരു ജോലിക്കാരിക്കും പരിക്കേറ്റു. സെയ്ഫ് അലിഖാന്റെ നട്ടെല്ലിനടുത്ത് നിന്നും 2.5 ഇഞ്ച് നീളമുള്ള ബ്ലേഡ് ശസ്ത്രക്രിയ്‌ക്ക് ശേഷമാണ് പുറത്തെടുത്തത്.

മുംബൈ പൊലീസ് 30 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. പ്രതി സെയ്ഫ് അലിഖാന്റെ വീട്ടിലെ കോണിപ്പടികള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു.

മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ഒരു പ്രൊഫഷണല്‍ കില്ലര്‍ ആണോ?

സെയ്ഫ് അലിഖാനെപ്പോലെ ഇത്രയും ആരോഗ്യമുള്ള ഒരാളെ എങ്ങിനെ കുത്തിവീഴ്‌ത്തന്‍ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് സാധിച്ചു എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. സെയ്ഫ് അലിഖാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഷെഹ്സാദ് മെലിഞ്ഞ ഒരാളാണ്. സെയ്ഫിനെപ്പോലെ ആരോഗ്യവാനായ ഒരാളെ കുത്തിവീഴ്‌ത്തണമെങ്കില്‍ അത്രയ്‌ക്ക് നിര്‍ഭയനായ ഒരു അക്രമിയാണ് ഷെഹ്സാദ്. കത്തി ഉപയോഗിക്കുന്നതില്‍ ഇയാള്‍ക്ക് പ്രൊഫഷണലായ പരിശീലനം ലഭിച്ചിരിക്കണം. ബംഗ്ലാദേശില്‍ മതമൗലികവാദ കേന്ദ്രങ്ങളില്‍ ഇത്തരം പരിശീലനം നടക്കുന്നുണ്ട്. ഒരു പക്ഷെ ഇയാള്‍ ഒരു പ്രൊഫഷണല്‍ കില്ലര്‍ ആണോ എന്നാണ് അറിയേണ്ടത്.

Tags: maharashtramumbaiBangladeshSaifalikhanstabbingMohammadSharifulIslam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.