Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആർത്തവമാണെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ, ഷൂട്ടിം​ഗുകളിൽ മനുഷ്വത്വമില്ലായ്മയുണ്ട്: നിത്യ മേനോൻ.

Janmabhumi Online by Janmabhumi Online
Jan 12, 2025, 07:09 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

സോഷ്യൽ മീഡിയയിൽ നിത്യ മേനോനെതിരെ വ്യാപക വിമർശനമാണ് വരുന്നത്. പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഇവന്റിൽ അസിസ്റ്റന്റിന് കൈ കൊടുക്കാൻ നടി തയ്യാറാകാഞ്ഞതാണ് കാരണം. സുഖമില്ലെന്നാണ് നടി ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ ഇതേ ഇവന്റിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുണ്ട്. നടിയുടെ വേർതിരിവാണിതെന്ന് വിമർശനം വരുന്നുണ്ട്. ഇപ്പോഴിതാ മിസ്കിനെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ. ഇരുവരും സൈക്കോ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

 

പുതിയ അഭിമുഖത്തിലാണ് നടി സംവിധായകനെ പ്രശംസിച്ചത്. മിസ്കിൻ വളരെ നല്ല വ്യക്തിയാണെന്ന് നിത്യ പറയുന്നു. അദ്ദേഹം നല്ല മനുഷ്യനാണ്. ഒരാൾ എത്ര വലിയ താരമായാലും സക്സസ്ഫുളായാലും എനിക്കത് വലിയ കാര്യമല്ല. ഞാൻ ഒരാളെ അളക്കുക അയാൾ എത്ര നല്ല മനുഷ്യനാണെന്ന് നോക്കിയാണ്. അതുകൊണ്ടാണ് മിസ്കിൻ തനിക്ക് പ്രിയപ്പെട്ടയാളായതെന്ന് നിത്യ പറയുന്നു.

 

ഈ 15 വർഷം ഞാൻ കണ്ട ഷൂട്ടിം​ഗുകളിൽ ചെറിയൊരു തരത്തിൽ മനുഷ്വത്വമില്ലായ്മയുണ്ട്. എത്ര അസുഖമാണെങ്കിലും ബുദ്ധിമുട്ടാണെങ്കിലും എന്തെങ്കിലും ചെയ്ത് ഷൂട്ടിം​ഗിന് വരണം. അത് നമ്മൾക്ക് ശീലമാകും. പീരിയഡ്സ് വരുമ്പോൾ എനിക്ക് വല്ലാതെ ബുദ്ധിമുട്ടാണ്. വല്ലാതെ വേദനയുണ്ടാകും. മിഷികിൻ സാറോട് എനിക്ക് പീരിയഡ്സാണെന്ന് പറഞ്ഞു. ആദ്യമായാണ് ഞാനൊരു പുരുഷനോട് ഇത് പറയുന്നത്. അയ്യോ, ആദ്യ ദിവസമാണോ എന്ന് അദ്ദേഹം ചോദിച്ചു. എന്നെ മനസിലാക്കിയതായും അനുകമ്പയുള്ളയാളായും എനിക്ക് തോന്നി.

 

അന്ന് അദ്ദേഹം തന്നെക്കൊണ്ട് സീനുകൾ ചെയ്യിച്ചില്ലെന്നും നിത്യ ഓർത്തു. ഇതേക്കുറിച്ച് അഭിമുഖത്തിൽ പങ്കെടുത്ത മിസ്കിനും സംസാരിച്ചു. ഉദയിനധിയുമായുള്ള ആദ്യ കോംബിനേഷൻ സീനാണ്. 7.30 നാണ് വരേണ്ടത്. അവൾ വന്നത് 11. 30 ക്കാണ്. പക്ഷെ എനിക്ക് മനസിലാക്കാനായി. എനിക്കും പെൺകുട്ടിയുണ്ട്. ഉദയനിധിയുടെ ഷോട്ടുകളെല്ലാം എടുത്തു. നിത്യ എവിടെയെന്ന് എല്ലാവരും ചോദിച്ചു. ഭയന്ന് കൊണ്ടാണ് നിത്യ വന്നത്. ഇത്തരം ചെറിയ കാര്യങ്ങൾ അഡ്ജസ്റ്റ്മെന്റല്ല. അണ്ടർസ്റ്റാന്റിം​ഗ് ആണെന്നും മിസ്കിൻ വ്യക്തമാക്കി.

 

നിത്യ ഒരു മഹാനടിയല്ല. പക്ഷെ അവളാണ് നടി. മഹാനടിയാകണമെങ്കിൽ ട്രെയിനിം​ഗ് വേണം. നിത്യ ഒരു സിനിൽ നൂറ് ചോദ്യം ചോദിക്കും. എന്നിട്ട് ഒറ്റയ്‌ക്കിരുന്ന് തയ്യാറെടുക്കും. പിന്നെ റെഡി, റെഡി എന്ന് പറഞ്ഞ് നിർബന്ധിക്കും. ക്യാമറ വെച്ച് ‍ഞാൻ റെഡിയായിരിക്കണം. പരമാവധി ഒന്നോ രണ്ടോ ടേക്ക് എടുക്കും. സൈക്കോയിലെ കഥാപാത്രം യഥാർത്ഥ ആളാണ്. അവരെ പോയി കാണൂയെന്ന് ഞാൻ പറഞ്ഞു. നിത്യ അവരെ പോയി കണ്ട് ഒപ്പം സമയം ചെലവഴിച്ചു.

 

ഒരുപാട് പ്രയത്നവും സമയവും നിത്യ കൊടുത്തു. അവൾക്കതിന്റെ ആവശ്യമില്ല. സ്വന്തം കഴിവ് വെച്ച് ഈസിയായി പെർഫോം ചെയ്യാം. കരയുന്ന സീനികളിൽ ​ഗ്ലസറിൻ വേണ്ട. നിത്യ യഥാർത്ഥത്തിൽ കരയുകയായിരുന്നെന്നും മിസ്കിൻ ഓർത്തു. നിത്യ എന്റെ ജീവിതത്തിലെ സ്പെഷ്യലായ വ്യക്തിയാണ്.

 

പൊതുവെ സംവിധായകനും നടിയും തമ്മിലുള്ള സൗഹൃദം ദുർബലമായിരിക്കും. ഒരുപാട് പ്രശ്നങ്ങൾ ആ റിലേഷനിൽ ഉണ്ടാകും. പക്ഷെ തന്റെ സിനിമകളിൽ അഭിനയിച്ച എല്ലാ നടിമാരും ഞാനുമായി വളരെ ക്ലോസ് ആണെന്നും മിസ്കിൻ പറഞ്ഞു. സിനിമ വികടനുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

Tags: Nithya MenonIndian ActressLatest news
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

Entertainment

മോഹന്‍ലാല്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി; സിനിമ പ്രതിസന്ധിയില്‍!

Entertainment

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

Entertainment

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

Technology

ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്; വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

പ്രമേഹം മൂലം മസിൽ അയഞ്ഞു തൂങ്ങുന്നോ? മസില്‍ കരുത്ത് കൂട്ടാനും ഉറപ്പിനും ഈ സൂപ്പ്‌ ശീലിക്കൂ

നരേന്ദ്രമോദിയുടെ കാൽ തൊട്ട് വന്ദിച്ച് വൈഭവ് സൂര്യവംശി ; ചേർത്ത് പിടിച്ച് പ്രധാനമന്ത്രി

നാല് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയില്‍ എത്തിയ മുഹമ്മദ് യൂനസ് (വലത്ത്)

കശ്മീരിന് പിന്നാലെ വടക്ക് കിഴക്കും ഭീഷണി; ചൈനയ്‌ക്ക് വിമാനത്താവളം ഒരുക്കി മുഹമ്മദ് യൂനസ്; നാല് ലക്ഷം കോടി മുടക്കി മോദിയുടെ പ്രതിരോധം

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി പോലീസ്

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies