Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മകന് തൈമൂര്‍ എന്ന് പേരിട്ടതിന് സെയ്ഫ് അലിഖാനെയും കരീന കപൂറിനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്

മൂത്ത മകന് തൈമൂര്‍ എന്ന ക്രൂരനായ മംഗോളിയന്‍ ചക്രവര്‍ത്തിയുടെ പേരിട്ടതിന് നടി കരീനകപൂറിനെയും നടന്‍ സെയ്ഫ് അലിഖാനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്. ഇന്ത്യയില്‍ ആക്രമണം നടത്തി അതിക്രൂരബലാത്സംഗത്തിനെല്ലാം പേര് കേട്ട ക്രൂരനായിരുന്നു തൈമൂര്‍.

Janmabhumi Online by Janmabhumi Online
Jan 6, 2025, 05:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മൂത്ത മകന് തൈമൂര്‍ എന്ന ക്രൂരനായ മംഗോളിയന്‍ ചക്രവര്‍ത്തിയുടെ പേരിട്ടതിന് നടി കരീനകപൂറിനെയും നടന്‍ സെയ്ഫ് അലിഖാനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്. ഇന്ത്യയില്‍ ആക്രമണം നടത്തി അതിക്രൂരബലാത്സംഗത്തിനെല്ലാം പേര് കേട്ട ക്രൂരനായിരുന്നു തൈമൂര്‍. എത്രയോ പേരുകള്‍ ഉണ്ടായിട്ടും നിങ്ങള്‍ ആ പേര് തന്നെ മൂത്ത മകന് കണ്ടെത്തി. അവനെ നായകന്‍ ആക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ ഞങ്ങള്‍ അവനെ വില്ലാനാകാന്‍ പോലും സമ്മതിക്കില്ല 75 വര്‍ഷത്തിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യയാണിത്. “- കവി കുമാര‍് വിശ്വാസ് പറഞ്ഞു.

“ഗ്ലാമറിന്റെ ലോകത്ത് ജീവിക്കുന്നവര്‍ ഇവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ എന്താണെന്നറിയണം. നിങ്ങള്‍ ഞങ്ങളില്‍ നിന്നും കീര്‍ത്തി എടുത്തു. ഞങ്ങളില്‍ നിന്നും പണം എടുത്തു. ഞങ്ങള്‍ ടിക്കറ്റ് എടുത്ത് നിങ്ങളെ നായകനും നായികയും ആക്കി മാറ്റി.പക്ഷെ നിങ്ങളുടെ കുട്ടികള്‍ക്ക് ചില ക്രൂരന്മാരായ ആക്രമണകാരികളുടെ പേരിട്ടു.” – കുമാര‍് വിശ്വാസ് വിമര്‍ശിച്ചു.

ഏറ്റവും ക്രൂരനും നിഷ്ഠുരനുമായ ആക്രമണകാരിയായി അറിയപ്പെട്ടിരുന്ന ആളാണ് തൈമൂര്‍ ചക്രവര്‍ത്തി. 90000 സൈനികരെയും കൊണ്ട് 1398ല്‍ സിന്ധു നദി മുറിച്ചുകടന്ന് ഇന്ത്യയില്‍ എത്തിയ തൈമൂര്‍ അന്ന് ദല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ് തുഗ്ലക്കിന്റെ സൈന്യത്തെ നശിപ്പിച്ചു. ദല്‍ഹിയെ അദ്ദേഹം തകര്‍ത്തുതരിപ്പണമാക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ക്ഷേത്രങ്ങളും സ്വത്തുക്കളും കൊള്ളയടിച്ചു.

തൈമൂറിന്റെ ക്രൂരതകള്‍ നിരവധിയാണ്. ഭട് നീര്‍ എന്ന പ്രദേശത്തെ രജപുത്ര രാജാവിന്റെ ഹിന്ദു പ്രജകളെ കൊന്നൊടുക്കി. സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെ വെട്ടുന്നതുപോലെ കഴുത്തു ഛേദിച്ചു. ഹിന്ദുയുവതികളുടെ മാനം രക്ഷിക്കാന്‍ സ്ത്രീകള്‍ ചിതയില്‍ ചാടി. ഏകദേശം 10000 ഹിന്ദുക്കള്‍ ഭട്നീറില്‍ മാത്രം കൊല്ലപ്പെട്ടു. 1398ല്‍ ഭട്നീരില്‍ നിന്നും ഫത്തേബാദിലേക്ക് മാര്‍ച്ച് ചെയ്ത തൈമൂര്‍ അവിടെയും ആക്രമണം അഴിച്ചുവിട്ടു. പോകുന്നിടം മുഴുവന്‍ കൊള്ളയടിച്ചു. 2000 ജാട്ടുകളെ കൊന്നു. ഹിന്ദുക്കള്‍ പാനിപത്തില്‍ തടിച്ചുകൂടി. ദല്‍ഹി ആക്രമിച്ചു. മീററ്റ് ആക്രമിച്ചു. ഹരിദ്വാര്‍ ആക്രമിച്ചു. മറ്റേതൊരു ആക്രമണകാരിയേക്കാള്‍ ഇന്ത്യയ്‌ക്ക് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് തൈമൂര്‍ ആയിരുന്നു.ദല്‍ഹിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ശത്രൂത വര്‍ധിക്കാനും തൈമൂറിന്റെ ആക്രമണം കാരണമായി. ഹിന്ദുസ്ഥാനെ താന്‍ ആക്രമിച്ചത് അവിടുത്തെ അവിശ്വാസികളെ മുഴുവന്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനാണെന്ന് തൈമൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

പിന്നീട് ദല്‍ഹിയ്‌ക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ കൂടി കഴിഞ്ഞില്ല. അത്രയ്‌ക്ക് ക്രൂരനായിരുന്നു തൈമൂര്‍. ആ തൈമൂറിന്റെ പേര് മകന് നല്‍കിയതിനാണ് കവി കുമാര്‍ ബിശ്വാസ് ആഞ്ഞടിച്ചത്.

Tags: #PoetKumarBishwasbollywood#Saifalikhan#Kareenakapoor#Taimur#KumarBishwas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തലച്ചോറിൽ മുഴ, വാരിയെല്ല് പൊട്ടി’; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി സൽമാൻ ഖാൻ; എന്താണ് ബ്രെയിൻ അനൂറിസം

Bollywood

മയക്കുമരുന്നിന് അടിമയായി മാസങ്ങളോളം ജയിലിൽ കിടന്നു, പിന്നീട് നായക വേഷത്തിലും വില്ലൻ വേഷത്തിലും പ്രശസ്തി നേടി : ഇപ്പോൾ പ്രഭാസിനൊപ്പം 

Entertainment

സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം;മറ്റ് സ്ത്രീകളുമായി അവിഹിതബന്ധം,ഏറെ ചര്‍ച്ചയായ കരിഷ്മ-സഞ്ജയ് വിവാഹമോചനം

Entertainment

ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്

Bollywood

ഷാരൂഖ് ഖാന്റെ പുതിയ മാസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , കിംഗ് ഖാന്റെ ഫിറ്റ്നസും ടാറ്റൂകളും മുഖ്യ ആകർഷണം

പുതിയ വാര്‍ത്തകള്‍

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം

യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : ഒരാൾ പിടിയിൽ

മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനുമായി ചര്‍ച്ചയില്‍

ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍; ധാര്‍മ്മിക പിന്തുണ ഇന്ത്യ നല്‍കിയെന്നും ഇറാന്‍ വിജയിച്ചെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി

ബൈക്ക് മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 26 വര്‍ഷങ്ങള്‍ക്കു ശേഷം വട്ടപ്പാറയില്‍ അറസ്റ്റില്‍

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

മഴ ശക്തം: വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പലചരക്കുകടയില്‍ നിന്ന് രണ്ടുലക്ഷത്തിന്‌റെ സാധനങ്ങള്‍ വെട്ടിച്ച ‘സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍’ പിടിയില്‍

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies