Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 1000 കോടി കണ്ടുകെട്ടി; വാര്‍ഷിക വരുമാനം 15,000 കോടി

തൃണമൂലിന് 542 കോടി; ഡിഎംകെയ്‌ക്ക് 503 കോടി

Janmabhumi Online by Janmabhumi Online
Jan 4, 2025, 07:36 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സിപിഎം സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാന ഫണ്ടുദാതാക്കളില്‍ ഒരാളുമായ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു വര്‍ഷത്തെ ലോട്ടറി വിറ്റുവരവ് 15,000 കോടിയുടേതെന്ന് ഇ ഡി വെളിപ്പെടുത്തി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2014ല്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുവരെ മാര്‍ട്ടിന്റെ 1000 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയതായും ഇതില്‍ 622 കോടി ഇ ഡി കൊച്ചി യൂണിറ്റും 409 കോടി കൊല്‍ക്കത്ത യൂണിറ്റുമാണ് കണ്ടുകെട്ടിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഈ സ്വത്ത് ലോട്ടറി വില്‍പ്പനയില്‍ നിന്നുണ്ടാക്കിയതാണ്.

സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് മാര്‍ട്ടിന്‍ തട്ടിപ്പു നടത്തിയത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ക്കു സമ്മാനം നല്കി. നിയമപ്രകാരം ഈ ടിക്കറ്റുകള്‍ ജനങ്ങള്‍ക്കു വില്‍ക്കുകയോ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തിരികെ നല്കുകയോ ചെയ്തില്ല. പിന്നീട് സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കാണിച്ച് വസ്തുക്കള്‍ വാങ്ങുകയായിരുന്നു.

ചട്ടങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കാത്തതും വില്‍ക്കാത്തതുമായ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ അടങ്ങിയ ലോട്ടറിക്കെട്ടുകളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.വാര്‍ഷിക വിറ്റുവരവ് 15,000 കോടി കവിഞ്ഞിട്ടും, മാര്‍ട്ടിന്റെ കമ്പനി ചെറിയ ലാഭം മാത്രമാണ് കാണിച്ചിരുന്നത്. മാര്‍ട്ടിന്റെ ലോട്ടറി ബിസിനസിന്റെ ഭൂരിഭാഗവും സിക്കിം സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്‍പനയില്‍ നിന്നായിരുന്നു. 90% വില്‍പന പശ്ചിമ ബംഗാളിലായിരുന്നു. മാര്‍ട്ടിനും കമ്പനിക്കുമെതിരേ നിരവധി കേസുകള്‍ വ്യത്യസ്ത ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ട്ടിന്റെ തട്ടിപ്പു മൂലം 1,500 കോടിയുടെ നഷ്ടമുണ്ടായതായി മേഘാലയ സര്‍ക്കാരും പരാതി നല്കിയിട്ടുണ്ട്.

അതിനിടെ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും നവംബറില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി കണ്ടെടുത്തിരുന്നു. മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകളിലൂടെ വന്‍തുക സംഭാവന നല്കിയതായി കണ്ടെത്തി. 2019നും 2024നുമിടെ 1,368 കോടി രൂപ സംഭാവന നല്കിയപ്പോള്‍ ഇതില്‍ 542 കോടി രൂപ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. ഡിഎംകെയ്‌ക്ക് ആകെ 632 കോടി ലഭിച്ചപ്പോള്‍ ഇതില്‍ 503 കോടി രൂപയും മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്നാണെന്നാണ് വിവരം.

 

Tags: ED raidSantiago MartinLottery King Santiago MartinCPM fellow traveller
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ; മുസ്‌ലിം ലീഗിന്റെ റാലിയില്‍ മുഖ്യാതിഥിക്ക് പങ്കെടുക്കാനായില്ല ; അവസാന നിമിഷം യാത്ര റദ്ദാക്കി

Kerala

ഗോകുലം ഗ്രൂപ്പ് ഫെമ ചട്ടങ്ങള്‍ ലംഘിച്ച് 592 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍

Kerala

ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തു; ചോദ്യം ചെയ്യൽ ഇന്നും തുടരും

News

സ്റ്റാലിന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ശ്രദ്ധ തിരിക്കാന്‍; ആയിരം കോടി രൂപയുടെ മദ്യനയ അഴിമതി ഗൗരവകരമെന്ന് ബിജെപി

Kerala

ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിന്റെ കോടികളുടെ സ്വത്ത് ഇഡി പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

വികസിത കേരളത്തിനായി പുതിയ തുടക്കം: രാജീവ് ചന്ദ്രശേഖര്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

നേതാക്കളുടെ നിര, ഭവ്യമായ ചടങ്ങ്, പുതിയ ഊർജ്ജം; ആഘോഷമാക്കി പാർട്ടി പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies