Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധക്കയറ്റിമതിയില്‍ ഇന്ത്യ കുതിയ്‌ക്കുന്നു; 2024ല്‍ മാത്രം കയറ്റുമതി ചെയ്തത് 21,083 കോടി രൂപയുടെ ആയുധങ്ങള്‍

ആയുധനിര്‍മ്മാണത്തില്‍ അതിവേഗം ആത്മനിര്‍ഭരത കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് 2024ല്‍ നിര്‍മ്മിച്ചത്. സ്വദേശത്ത് ആയുധങ്ങളും പ്രതിരോധ ഉല്‍പന്നങ്ങളും നിര്‍മ്മിയ്‌ക്കുന്ന കാര്യത്തില്‍ 16.7 ശതമാനമാണ് ഈ വര്‍ഷം മുന്നേറ്റമുണ്ടായത്. ഇതില്‍ 79.2 ശതമാനം ഉല്‍പാദനവും പൊതുമേഖലാസ്ഥാപനങ്ങളുടെ കീഴിലാണ്. സ്വകാര്യമേഖല ബാക്കി 20.8 ശതമാനവും നിര്‍മ്മിയ്‌ക്കുന്നു. 2029ഓടെ ഇന്ത്യയിലെ പ്രതിരോധ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ഉല്‍പാദനം മൂന്ന് ലക്ഷം കോടി രൂപ ആകണമെന്നാണ് കേന്ദ്രം ലക്ഷ്യം വെയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 11:40 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ പ്രതിരോധമേഖലയില്‍ ആസൂത്രണം ചെയ്ത ആത്മനിര്‍ഭരത അതിവേഗം കൈവരിക്കുകയാണ് ഇന്ത്യ. ഇന്ത്യയ്‌ക്ക് ആവശ്യമായ ആയുധങ്ങള്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ആയുധങ്ങളും ഇന്ത്യ നിര്‍മ്മിക്കുകയാണ് ഇപ്പോള്‍. 2024ല്‍ മാത്രം ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 1,083 കോടി രൂപയുടെ ആയുധങ്ങളാണ്.

ആയുധനിര്‍മ്മാണത്തില്‍ അതിവേഗം ആത്മനിര്‍ഭരത കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് 2024ല്‍ നിര്‍മ്മിച്ചത്. സ്വദേശത്ത് ആയുധങ്ങളും പ്രതിരോധ ഉല്‍പന്നങ്ങളും നിര്‍മ്മിയ്‌ക്കുന്ന കാര്യത്തില്‍ 16.7 ശതമാനമാണ് ഈ വര്‍ഷം മുന്നേറ്റമുണ്ടായത്. ഇതില്‍ 79.2 ശതമാനം ഉല്‍പാദനവും പൊതുമേഖലാസ്ഥാപനങ്ങളുടെ കീഴിലാണ്. സ്വകാര്യമേഖല ബാക്കി 20.8 ശതമാനവും നിര്‍മ്മിയ്‌ക്കുന്നു. 2029ഓടെ ഇന്ത്യയിലെ പ്രതിരോധ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ഉല്‍പാദനം മൂന്ന് ലക്ഷം കോടി രൂപ ആകണമെന്നാണ് കേന്ദ്രം ലക്ഷ്യം വെയ്‌ക്കുന്നത്. മാത്രമല്ല, നേരത്തെ എല്ലാ ആയുധങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നു എന്നത് വന്‍ കുതിപ്പുതന്നെയാണ്. ഇന്ത്യയുടെ മിസൈലുകള്‍, കപ്പലുകള്‍, ആയുധങ്ങള്‍, തോക്കുകള്‍ എന്നിവയ്‌ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ഡിമാന്‍റുണ്ട്.

ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിയ്‌ക്കുന്ന, കരയിലും കടലിനും ആകാശത്തും നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലിന് വന്‍ഡിമാന്‍റാണ്. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ ബ്രഹ്മോസ് മിസൈലിന് ക്യൂനില്‍ക്കുന്നു. ഫിലിപ്പൈന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ബ്രഹ്മോസിന്റെ ആവശ്യക്കാരാണ്.

ഈ വര്‍ഷം മാത്രം കേന്ദ്രസര്‍ക്കാര്‍ സ്വദേശത്ത് നിര്‍മ്മിയ്‌ക്കേണ്ട നിര്‍ണ്ണായക പ്രതിരോധ ഉല്‍പന്നങ്ങളുടെ ലിസ്റ്റില്‍ 346 പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടാകെ 4996 പ്രതിരോധ ആയുധ ഇനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ 2972 ഇനങ്ങള്‍ മാത്രം 3400 കോടി രുപ വിലയുള്ളതാണ്. ആയുധ സംവിധാനങ്ങള്‍, സെന്‍സറുകള്‍, പ്രതിരോധഉപകരണങ്ങളുടെ സുപ്രധാന ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളുടെ മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കുക എന്നതിന് പ്രതിരോധമന്ത്രാലയം പ്രത്യേകം ഊന്നല്‍ നല്‍കുന്നു. എയ്റോസ്പേസ്, ആയുധങ്ങള്‍ എന്നീ രംഗങ്ങളില്‍ പ്രത്യേകിച്ചും.

 

 

യില്‍ നിന്നും കൃത്യമായി അടിക്കേണ്ട സ്പോട്ടില്‍ എത്തി നാശംവിതയ്‌ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ വിദേശരാജ്യങ്ങള്‍ ക്യൂവില്‍. ഫിലിപ്പൈന്‍സ് 2022ല്‍ 30.75 കോടി ഡോളറിന്റെ ബ്രഹ്മോസ് മിസൈല്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ വിയറ്റ്നാം 70 കോടി ഡോളറിന്റെ വമ്പന്‍ ബ്രഹ്മോസ് മിസൈല്‍ കരാറിന് ഒരുങ്ങുകയാണ്.

ഇനി അന്തിമകരാര്‍ മാത്രമേ ഒപ്പുവെയ്‌ക്കാനുള്ളൂ. പണം നല്‍കുന്ന വ്യവസ്ഥകള്‍, മിസൈലുകള്‍ നല്‍കേണ്ട അന്തിമതീയതി, വില തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ച് വിയറ്റ്നാം കരാര്‍ രേഖ തയ്യാറാക്കിക്കഴിഞ്ഞാല്‍ ഒപ്പിടും. ഇന്ത്യ-വിയറ്റ്നാം പ്രതിരോധക്കരാറില്‍ വലിയൊരു ചുവടുവെയ്‌പായിരിക്കും ബ്രഹ്മോസ് മിസൈല്‍ കരാര്‍. പ്രതിരോധരംഗത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ നിന്നും സ്വായത്തമാക്കാനും വിയറ്റ്നാമിന് പദ്ധതിയുണ്ട്.

ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന, പറപ്പിക്കാന്‍ ആളുടെ ആവശ്യമില്ലാത്ത, മുങ്ങിക്കപ്പലില്‍ നിന്നോ കരയില്‍ നിന്നോ വിമാനങ്ങളില്‍ നിന്നോ തൊടുക്കാവുന്ന ഈ മിസൈലിന് 400കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് വരെ സ്ഫോടനം ഉണ്ടാക്കി നാശം വിതയ്‌ക്കാന്‍ കഴിവുണ്ട്.  ഒരു പ്രദേശത്തെ ഒരുകൂട്ടം പോയിന്‍റുകള്‍ക്കുള്ളില്‍ നാശം വിതയ്‌ക്കേണ്ട കൃത്യമായ പോയന്‍റിലേക്ക് ചെന്ന് പതിച്ച് നാശമുണ്ടാക്കാനുള്ള കഴിവാണ് ബ്രഹ്മോസിനെ പ്രിയങ്കരമാക്കുന്നത്. മോദിയുടെ ഭരണത്തില്‍ ആയുധക്കയറ്റുമതി രംഗത്തും ഇന്ത്യ കുതിക്കുകയാണ്. 2024ല്‍ മാത്രം ഏകദേശം 21,083 കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു.

 

Tags: AtmanirbharBharatBrahmosmissileIndiandefenceexportDefenceexportindiamissileDRDO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

സ്ക്രാംജെറ്റില്‍ കുതിയ്ക്കുന്ന പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ (വലത്ത്)
India

ബ്രഹ്മോസിന്റെ അടിയേറ്റപ്പോള്‍ മുട്ടില്‍വീണ പാകിസ്ഥാന്‍, സ്ക്രാംജെറ്റ് പരീക്ഷണം വിജയിച്ചതോടെ ഇനി വരിക ഹൈപ്പര്‍സോണിക് മിസൈലുകള്‍…

പുതിയ വാര്‍ത്തകള്‍

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.