Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

Janmabhumi Online by Janmabhumi Online
Dec 28, 2024, 10:37 pm IST
in Kerala, Samskriti
FacebookTwitterWhatsAppTelegramLinkedinEmail

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.
തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകത്തിനു മുകളിൽ മറ്റൊരു സ്മാരകമോ?!.
ഇനി എം.ടി.യുടെ പ്രതിമയാവുമോ വെക്കുക?
തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തുഞ്ചൻപറമ്പിൽ സ്ഥാപിക്കില്ലെന്ന് തുഞ്ചൻ സ്മാരക ട്രസ്റ്റ് മീറ്റിംങ്ങിൽ തീരുമാനമെടുത്ത് രേഖപ്പെടുത്തിയത് എം.ടി.തന്നെയാണ്.
എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.എം.ടി.മലയാളത്തിന്റെ കാരണവരായ എഴുത്തുകാരൻതന്നെയാണ്.
എന്നാൽ തുഞ്ചൻ പറമ്പിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതദർശനങ്ങൾക്ക് വിപരീതം പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ അമരക്കാരന് എഴുത്തച്ഛനേക്കാൾ പ്രസക്തിയുണ്ടെന്ന് കരുതുന്നത്
തെറ്റാണ്.
പുന്നക്കൽ കുട്ടിശ്ശങ്കരൻ നായർ, എസ്.കെ.പൊറ്റേക്കാട്, കെ.പി.കേശവമേനോൻ തുടങ്ങിയവരൊക്കെ തുഞ്ചൻപറമ്പിനെ പുരോഗതിയിലേക്ക് നയിച്ച മഹാരഥൻമാരാണ്. അവരുടെയൊക്കെ ഫോട്ടോകളാണ് തുഞ്ചൻപറമ്പിൽ വെച്ചിട്ടുള്ളത്. അതുപോലെ ഒരു ഫോട്ടോ വെച്ചാൽ പോരേ? വേണമെങ്കിൽ ഒരു പൂർണ്ണകായഫോട്ടോ തന്നെ വെക്കാം.
ഏതായാലും മന്ത്രിയുടെ ഈ ആഗ്രഹം വിവാദത്തിനു വഴി തെളിയിക്കുമെന്ന കാര്യം നിസ്തർക്കമാണ്.
തുഞ്ചൻപറമ്പ് ഒരു സ്വകാര്യട്രസ്റ്റിന്റെ കീഴിലാക്കി സ്വയംഭരണാവകാശം നൽകിയത് തെറ്റായ സർക്കാർ നടപടിയാണ്.
ഇതിനെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് രണ്ടു ട്രസ്റ്റിമാർക്ക് നോട്ടീസ് നടക്കാത്തതിനാൽ, ഹർജിക്കാരൻ തുടർനടപടികളെടുക്കാഞ്ഞതിനെ തുടർന്ന് – “No ടteps taken pettition dismised” എന്ന ഓർഡറിൽ തള്ളിപ്പോയതാണ്.
അതല്ലാതെ ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കുകയോ വിശദവാദം കേൾക്കുകയോ ചെയ്തിട്ടില്ല. ഹർജിയിൽ ഒരു വ്യവഹാരകാരണമുണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. അന്നത്തെ സാംസ്കാരികവകുപ്പു മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം അതീവരഹസ്യമായി രൂപീകരിച്ച ട്രസ്റ്റ്
ഹൈക്കോടതി അസാധുവാക്കുമെന്ന്
എം.ടി. ഭയപ്പെട്ടിരുന്നുവെന്ന് എം.ടി.യുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞത് ഓർത്തു പോവുകയാണ്. നിലവിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ് നിയമവിരുദ്ധമായിത്തന്നെയാണ് ഇപ്പോഴും തുടരുന്നത്. തലപ്പത്ത് എം.ടി. ഉള്ളതുകൊണ്ടാണ് ഇക്കാര്യത്തിൽ എതിർപ്പുള്ളവർ മൗനം തുടരുന്നത്. തുഞ്ചൻപറമ്പിൽ എം.ടി.യുടെ സ്മാരകം ( പ്രതിമ?) സ്ഥാപിക്കുമെന്ന മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന ഏതായാലും ട്രസ്റ്റിനെക്കുറിച്ച് ഒരു പുനർവിചിന്തനത്തിനും വഴി തെളിയിച്ചിരിക്കുന്നു.
നിയമവിരുദ്ധമായ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ഭാവി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വരുമെന്നാണ് തോന്നുന്നത്. നിയമവും നീതിയും പൗരൻമാർക്ക് എല്ലാവർക്കും ഒരുപോലെ ബാധകമാവേണ്ടതാണല്ലോ.
എം.ടി.ക്ക് തുഞ്ചൻപറമ്പിൽത്തന്നെ സ്മാരകം വേണമോ എന്ന കാര്യം പുനഃപ്പരിശോധിക്കണം. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയാണ് അതിന് ഉചിതമായ സ്ഥലം എന്നാണ് എന്റെ അഭിപ്രായം.
– തിരൂർ ദിനേശ്

Tags: MT Vasudevan Nair
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാഷാപിതാവ് എഴുത്തച്ഛന്‍ തന്നെയാണ്, സംശയം വേണ്ട

Kerala

കേരളത്തിന്റെ തനിമ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരനാണ് എം ടിയെന്ന് ജോര്‍ജ് കുര്യന്‍

Varadyam

എംടിയുടെ നോവലുകളിലെ തിണവ്യവസ്ഥ തേടുമ്പോള്‍…

Varadyam

രമണീയം രവിക്കും അക്കാലം

Kerala

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies