Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരിങ്കടലില്‍ റഷ്യയുടെ 4000 ടണ്‍ എണ്ണയുമായിപ്പോകുന്ന കപ്പല്‍ നെടുകെപ്പിളന്ന് മുങ്ങി;അത്യാധുനിക ആക്രമണമോ കൊടുങ്കാറ്റോ?; യുദ്ധം കനക്കുന്നു

കരിങ്കടല്‍ വഴി അസോള്‍ കടലിലേക്ക് പ്രവേശിക്കുകയായിരുന്ന റഷ്യയുടെ എണ്ണ നിറച്ച ഒരു കപ്പല്‍ നെടുകെ പിളര്‍ന്ന് മുങ്ങി. കെര്‍ച് കടലിടുക്കിലാണ് അപകടം. ശക്തമായ കൊടുങ്കാറ്റിലാണ് അപകടമുണ്ടായതെന്ന് പറയുന്നെങ്കിലും ആക്രമണമാകാമെന്നും സംശയിക്കുന്നുണ്ട്. റഷ്യയെ ക്രൈമിയയുമായി വേര്‍തിരിക്കുന്ന കടലിടുക്കാണ് കെര്‍ച് കടലിടുക്ക്.

Janmabhumi Online by Janmabhumi Online
Dec 19, 2024, 10:34 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

മോസ്കോ:കരിങ്കടല്‍ വഴി അസോള്‍ കടലിലേക്ക് പ്രവേശിക്കുകയായിരുന്ന റഷ്യയുടെ എണ്ണ നിറച്ച ഒരു കപ്പല്‍ നെടുകെ പിളര്‍ന്ന് മുങ്ങി. കെര്‍ച് കടലിടുക്കിലാണ് അപകടം. ശക്തമായ കൊടുങ്കാറ്റിലാണ് അപകടമുണ്ടായതെന്ന് പറയുന്നെങ്കിലും ആക്രമണമാകാമെന്നും സംശയിക്കുന്നുണ്ട്. വോള്‍ഗോ നെഫ്റ്റ്-212 എന്ന ചരക്ക് കപ്പലാണ് നെടുകെ രണ്ടായി പിളര്‍ന്ന ശേഷം മുങ്ങിയത്. റഷ്യയെ ക്രൈമിയയുമായി വേര്‍തിരിക്കുന്ന സുപ്രധാന കടലിടുക്കാണ് കെര്‍ച് കടലിടുക്ക്.

കപ്പലിന്റെ കാലപ്പഴക്കവും അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദേശം 55 വര്‍ഷം പഴക്കമുള്ള കപ്പലായതിനാല്‍ മുങ്ങിയതാകാമെന്നും കരുതുന്നു. ഉപരോധം ഒഴിവാക്കാന്‍ കാലപ്പഴക്കമുള്ള, ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത കപ്പലുകളിലാണ് റഷ്യ എണ്ണ കടത്തുന്നത്. ഈ കപ്പലുകളെ പ്രേതങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറ്. മറ്റൊരു കപ്പലും കൊടുങ്കാറ്റില്‍പെട്ടെങ്കിലും ഒരു വിധം രക്ഷപ്പെട്ടതായി പറയുന്നു. മുങ്ങിയ കപ്പലിലെ 15 ജീവനക്കാരില്‍ 12 പേരെ രക്ഷപ്പെടുത്തി.

തകര്‍ന്ന കപ്പലില്‍ നിന്നുള്ള കട്ടിയുള്ള അസംസ്കൃത എണ്ണ റഷ്യന്‍ കടല്‍ തീരത്ത് പരന്നിരിക്കുകയാണ്. ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണസംഘത്തെ വ്ളാഡിമിര്‍ പുടിന്‍ രൂപീകരിച്ചിരിക്കുകയാണ്. കടലില്‍ എണ്ണ പരന്നത് മൂലമുണ്ടായേക്കാവുന്ന പ്രകൃതി ദുരന്തം ഒഴിവാക്കുക, അപകടത്തിന്റെ കാരണം കണ്ടുപിടിക്കുക എന്നീ രണ്ട് ദൗത്യങ്ങളാണ് ഏല്‍പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം റഷ്യയുടെ സൈനിക ജനറല്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എണ്ണക്കപ്പല്‍ ദുരന്തം. അതിനിടെ ഉക്രൈനുമായുള്ള യുദ്ധം രൂക്ഷമാവുകയാണ്. യുദ്ധം കടുത്ത നടപടികളിലേക്ക് കടക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിക്കുമോ എന്നതിലാണ് ആശങ്ക.

Tags: war#VladimirPutin#Kerchstrait#blacksea#UkraineRussiawar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ആക്രമണം നടത്തി റഷ്യ ; ആശുപത്രികളടക്കം തകർന്നു ; 9 പേർക്ക് പരിക്ക്

World

യുദ്ധത്തിൽ തകർന്ന റഷ്യൻ നഗരത്തെ പുനർനിർമ്മിക്കുക ഇനി കിമ്മിന്റെ പടയാളികൾ ; സെർജി ലാവ്‌റോവിന്റെ ഉത്തരകൊറിയൻ സന്ദർശനം കിമ്മിന്റെ ക്ഷണപ്രകാരം

World

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

World

ഉക്രെയ്‌നിനെതിരെ ശക്തമായ ആക്രമണം നടത്തി റഷ്യ ; കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത് നൂറിലധികം ഡ്രോണുകൾ ; 10 പേർ കൊല്ലപ്പെട്ടു

World

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies