Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ് സ്ഥലംമാറ്റ ലിസ്റ്റ്

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Dec 19, 2024, 10:51 am IST
in Kerala

ചെങ്ങന്നൂര്‍: പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ്. ഭരണസൗകര്യാര്‍ത്ഥം എന്ന പേര് പറഞ്ഞ് പൊതു ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനോടനുബന്ധിച്ച്, മറ്റൊരു തട്ടിക്കൂട്ട് ഉത്തരവ് പുറത്തിറക്കിയാണ് വകുപ്പിലെ ജൂനിയേഴ്‌സിനെ ഓടിക്കുന്നത്.

സ്വന്തക്കാരെ വിവിധ ജില്ലകളിലെ ഇഷ്ട ലാവണത്തില്‍ത്തന്നെ വര്‍ഷങ്ങളായി നിയമിച്ചാണ് ഈ ഒത്തുകളി. വകുപ്പ് കാര്യാലയത്തിലെ എസ്റ്റാബിഷ്‌മെന്റ് വിഭാഗത്തിന്റെ തിരിമറിയും ചില അഴിമതിയുമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

നിലവിലുള്ള എല്‍ഡി ക്ലര്‍ക്ക് ലിസ്റ്റില്‍ നിന്ന് ഈയിടെ നിയമനം ലഭിച്ചവരെയാണ് ഇത്തരത്തില്‍ വ്യാപകമായി മാറ്റി നിയമിച്ചിരിക്കുന്നത്. ഭരണപക്ഷക്കാരും അവരോട് നല്ല ചായ്‌വ് കാണിക്കുന്നവരുമായ വിഭാഗക്കാരെ സ്വന്തക്കാരാക്കി ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിലനിര്‍ത്താനാണ് പുതിയ പിഎസ്‌സി നിയമനക്കാരെ സ്ഥലംമാറ്റുന്നത്. പൊതുമരാമത്തിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാനായി ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്.

നിലവിലുള്ള പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിവന്ന്, രണ്ട് മുതല്‍ നാല് മാസം പോലും ഒരു ഓഫീസില്‍ ജോലി ചെയ്യാനാകാതെ ഇവരെ മാറ്റി നിയമിച്ചത് വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പില്‍ പ്രധാനമായും നാല് വിഭാഗങ്ങളാണ് ഉള്ളത്. റോഡ്‌സ്, ബില്‍ഡിങ്‌സ്, ബ്രിഡ്ജസ്, എന്‍എച്ച് എന്നിവയാണവ. ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം ലഭിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലുമാകാതെ ഒന്നും കാര്യമായി പഠിച്ചെടുക്കാനാകില്ല. ഈയിടെ ആദ്യമായി നിയമനം ലഭിച്ച് നാലുമാസം വരെ ആയവരെ, ഒരുവിഭാഗത്തില്‍ നിയമിച്ച് അതില്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ പഠിച്ചുവരവെ യാതൊരു ബന്ധവുമില്ലാത്ത എന്‍എച്ചിന്റെ പ്രോജക്ട് വിഭാഗമായ കെഎസ്ടിപിയില്‍വരെ നിയമിച്ചാണ് തിരുവനന്തപുരം കേന്ദ്രമായ ലോബിയുടെ കളി.

പ്രമുഖ ഭരണാനുകൂല സംഘടനയാണ് ഇത്തരത്തില്‍ പുതിയതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തെ പോലും അട്ടിമറിക്കുന്നത്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നിലവില്‍വന്നിട്ടും ഇപ്പോഴും ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ റിമാര്‍ക്‌സ് കോളത്തിലെഴുതിയും ഭരണസൗകര്യാര്‍ത്ഥത്തിന്റെ പേരിലും ഇത്തരം തിരിമറികള്‍ വ്യാപകമാണ്. ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് സ്ഥലമാറ്റപ്പട്ടിക അഡ്ജസ്റ്റ് ചെയ്യാനാണ് ഈ തട്ടിക്കൂട്ടല്‍ എന്നതാണ് പരാതിക്കിടയാക്കിയത്.

ഇത്തരം പ്രവണത വളരെ കൂടുതല്‍ സംസ്ഥാനത്തെ വിവിധ ഡിപ്പാട്ട്‌മെന്റുകളിലെ ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് സ്ഥലംമാറ്റ പട്ടികകളിലാണ്. മറ്റു തസ്തികളിലും ഉണ്ടെങ്കിലും താഴ്ന്ന തസ്തികക്കാരെയാണ് യൂണിയനും തിരുവനന്തപുരം തെക്കന്‍ലോബിയും നോട്ടമിടുന്നത്. മാത്രമല്ല വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ക്ലര്‍ക്ക് സ്ഥലംമാറ്റം ഏറെ വൈകി ഡിസംബറിലാണ് നടക്കുന്നത്. ജൂണ്‍മാസത്തില്‍ സ്‌കൂള്‍- കോളജ് അധ്യയനവര്‍ഷരാരംഭത്തിലാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ വകുപ്പുകളില്‍ ഇത്തരം ട്രാന്‍സ്ഫര്‍നടക്കേണ്ടത്. ഇതെല്ലാം അട്ടിമറിച്ചാണ് സുതാര്യമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ അവകാശപ്പെടുന്ന ഇപ്പോഴത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍.

Tags: Kerala GovernmentPublic Works DepartmentPSC appointed clerks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.