Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീകര നേതാവിന് സ്വര്‍ഗ്ഗം നേര്‍ന്ന് സൈബര്‍ ജിഹാദികള്‍; മറ്റുള്ളവര്‍ക്കെതിരെ ഭീഷണിയും

Janmabhumi Online by Janmabhumi Online
Dec 18, 2024, 02:50 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

 

ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച എസ് എ ബാഷ എന്ന കൊടും ഭീകരന്റെ മരണ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ദുഖാചരണം നടത്തുകയും, ഹിന്ദുക്കള്‍ക്കെതിരെ പരോക്ഷ ഭീഷണി മുഴക്കുകയും ചെയ്യുന്നവരുടെ സംഖ്യ അമ്പരപ്പിക്കുന്നതാണ്. എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക് ? 1998 ഫെബ്രുവരി 14 ന് കോയമ്പത്തൂരില്‍ എല്‍ കെ അദ്വാനി പങ്കെടുക്കാനിരുന്ന പൊതുയോഗത്തില്‍ ഇസ്ലാമിക ഭീകരര്‍ ബോംബ്‌ സ്ഫോടനം നടത്തി 58 നിരപരാധികള്‍ മരിക്കുകയും 231 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എത്താന്‍ വൈകിയത് കാരണം അദ്വാനി അന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. അല്‍ ഉമ്മ എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ ബാഷ ഉള്‍പ്പെടെ 158 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ മൂന്നു മാസം മുമ്പ് പരോള്‍ കിട്ടി ചികിത്സയിലിരിക്കെയാണ് ഇയാള്‍ ഇന്നലെ മരിച്ചത്.

നീചമായ ഒരു കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയാണെന്ന് കോടതികള്‍ കണ്ടെത്തിയ ഒരു നരാധമനെ പോലും ഇങ്ങനെ വാഴ്‌ത്തിപ്പാടാന്‍ നമ്മോടൊപ്പം ഇവിടെ ജീവിക്കുന്ന ഒരു വിഭാഗത്തിന് എങ്ങനെ കഴിയുന്നു എന്നത് സാമൂഹ്യ മനശാസ്ത്രജ്ഞന്മാര്‍ പഠന വിധേയമാക്കേണ്ട വിഷയമാണ്‌. പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു അഗ്നി പര്‍വ്വതത്തിന്റെ മുകളിലാണ് നമ്മുടെ സമൂഹം ജീവിക്കുന്നത്. ദേശീയ നേതാവായ അദ്വാനിക്ക് അന്ന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന അനന്തര ഫലങ്ങള്‍ അചിന്ത്യമായിരുന്നു. നിശ്ചയമായും അത്തരമൊരു ദുരന്തം മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ആക്രമണം നടന്നതും. ഭാഗ്യവശാല്‍ ഭീകരന്മാരുടെ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയില്ല.

കോയമ്പത്തൂര്‍ സംഭവത്തിന്‌ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സമാനമായി ഗോധ്രയില്‍ നടന്ന നിരപരാധികളുടെ കൂട്ടക്കൊല ഉണ്ടാക്കിയ നാശം എത്രവലുതാണെന്ന് അനുഭവിച്ചറിഞ്ഞവരാണ് നമ്മള്‍. എന്നിട്ടും വലിയൊരു വിഭാഗം തീവ്ര ചിന്താഗതിക്കാര്‍ അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകളെ നിരോധിച്ചിട്ടും, സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇങ്ങനെ പരസ്യമായി രാജ്യവിരുദ്ധതയ്‌ക്കും ഭീകരതയ്‌ക്കും പിന്തുണ പ്രകടിപ്പിക്കാന്‍ ഇവിടെ ആളുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. ഇസ്രായേലിലോ, ശ്രീലങ്കയിലോ, യൂറോപ്പിലോ ആഫ്രിക്കയിലോ ലോകത്തെവിടെ ഭീകരാക്രമണം നടന്നാലും അത് ചെയ്യുന്നവരെ ന്യായീകരിക്കുകയും വഴ്‌ത്തിപ്പാടുകയും അവരെല്ലാം ദൈവ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച നല്ല സത്യവിശ്വാസികളാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇവിടെ വളര്‍ന്നു വരുന്നു. തമിഴ് നാട്ടിലെ ഈ ഭീകരന് കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ നിന്നും ഇത്രയധികം ആരാധകര്‍ ഉണ്ടായതെങ്ങനെ ? രാജ്യസുരക്ഷാ ഏജന്‍സികള്‍ ഇതൊന്നും കാണുന്നില്ലേ ?

ഇന്നത്തെ കേരളം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ ഒരു ചിത്രം ഫേസ്ബുക്കിലെ ഈ ലിങ്കില്‍ കാണാം

https://www.facebook.com/share/p/FTCPojMRM9DxtDUC/

കോയമ്പത്തൂര്‍ പോലീസിലെ ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി, യുദ്ധകാല സാഹചര്യം പോലെ രണ്ടായിരത്തോളം പൊലീസുകാരെയാണ് ഇയാളുടെ ശവസംസ്ക്കാരത്തിന് വിന്യസിക്കാന്‍ പോകുന്നത് എന്ന് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് ശരിയാണെങ്കില്‍ ഖബറടക്കത്തിന് വന്നു ചേരുന്നവര്‍ എത്തരക്കാരാണെന്ന് പോലീസിന് കൃത്യമായി അറിയാം എന്നാണ് മനസ്സിലാക്കേണ്ടത്. വര്‍ഷം മുഴുവന്‍ പതുങ്ങിയിരിക്കുകയും, വല്ലപ്പോഴും മാത്രം പുറത്തേക്ക് വരികയും ചെയ്യുന്ന ഈ സ്ലീപ്പര്‍ സെല്ലുകളെ നിര്‍വ്വീര്യമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ എന്താണ് ചെയ്യുന്നത് ?

Tags: S.A.Basha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ ഉമ്മ സ്ഥാപകനും കോയമ്പത്തൂർ സ്ഫോടനക്കേസിലെ ഒന്നാം പ്രതിയുമായ എസ്.എ. ബാഷ അന്തരിച്ചു ; മൃതദേഹം ഘോഷയാത്രയായി കൊണ്ടുപോകാൻ നീക്കം

1998ല്‍ അല്‍-ഉമ്മ നടത്തിയ 58 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയിലെ ഒരു ദൃശ്യം (ഇടത്ത്) കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ഇരകള്‍ക്ക് മോദി പുഷ്പാര്‍ച്ചന നടത്തുന്നു (വലത്ത്)
India

കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ഇരകള്‍ക്ക് മോദിയുടെ പുഷ്പാര്‍ച്ചന; ചരിത്രം ഓര്‍മ്മപ്പെടുത്തിയ ആ വീഡിയോ വൈറലായി

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies