Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1951ല്‍ നെഹ്രുവാണ് ഭരണഘടനയെ മാറ്റാമെന്ന് മുഖ്യമന്ത്രിമാര്‍ക്കുള്ള കത്തില്‍ പറഞ്ഞത്,1951ല്‍ നെഹ്രു ആ പാപം ചെയ്തു: പാര്‍ലമെന്‍റില്‍ മോദി

1951ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു വിവിധ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ഭരണഘടനയെ മാറ്റാമെന്ന് ആദ്യമായി പറഞ്ഞതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 09:02 pm IST
inIndia

ന്യൂദല്‍ഹി: 1951ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു വിവിധ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ഭരണഘടനയെ മാറ്റാമെന്ന് ആദ്യമായി പറഞ്ഞതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോദി.

“ഭരണഘടന വിഘാതമായി വന്നാല്‍ അതില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയായിരുന്ന നെഹ്രു 1951ല്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്താണ് നിര്‍ണ്ണായകവഴിത്തിരിവായത്. ഇന്ത്യന്‍ ഭരണഘടന ഒരു തടസ്സാമായി വന്നാല്‍ എന്ത് വില കൊടുത്തും അതില്‍ മാറ്റം വരുത്തുമെന്നാണ് നെഹ്രുപറഞ്ഞത്. 1951ല്‍ നെഹ്രു ആ പാപം ചെയ്തു. പക്ഷെ അന്ന് രാജ്യം നിശ്ശബ്ദമായി ഇരുന്നില്ല. ഇത് തെറ്റാണെന്ന് അന്ന് രാഷ്‌ട്രപതിയായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് പറഞ്ഞു. “- മോദി അഭിപ്രായപ്പെട്ടു.

നെഹ്രുവിന്റെ ഈ നീക്കം തെറ്റാണെന്ന് പിന്നീട് സ്പീക്കറും പറഞ്ഞു. അതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ആചാര്യ കൃപലാനിയും ജയപ്രകാശ് നാരായണനും ഇത് തെറ്റാണെന്ന് പറയുകയുണ്ടായി. പക്ഷെ പണ്ഡിറ്റ് നെഹ്രുവിന് സ്വന്തം ഭരണഘടനയുണ്ടായിരുന്നു. അതുകൊണ്ടാണ് സീനിയര്‍ നേതാക്കളുടെ അഭിപ്രായം അദ്ദേഹം മാനിക്കാതിരുന്നത്. – മോദി പറഞ്ഞു.

“1947 മുതല്‍ 1952 വരെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. ഒരു താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1952ന് മുന്‍പ് രാജ്യസഭയും ഇല്ലായിരുന്നു. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും ഇല്ലായിരുന്നു. ജനങ്ങളുടെ വിധി എവിടെയും ഇല്ലായിരുന്നു. 1951ല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇല്ലാതിരുന്ന കാലത്താണ് നെഹ്രു ഈ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടന തടസ്സമായി വന്നാല്‍ അത് മാറ്റുമെന്ന് ഈ ഭേദഗതി. ഇവിടെ ജനങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യമാണ് ആക്രമിക്കപ്പെട്ടത്.” – മോദി ചൂണ്ടിക്കാട്ടി.

“ഒരു അവസരം കിട്ടിയപ്പോള്‍ നെഹ്രു അത് മുതലാക്കി. ജനങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കനത്ത അടി കൊടുത്തു. ഇത് ഭരണഘടന സൃഷ്ടിച്ചവരെ അപമാനിക്കലായിരുന്നു. ഭരണഘടനാദത്തമായ അസംബ്ലിയെ പിന്‍വാതിലിലൂടെ നെഹ്രു അട്ടിമറിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ നശിപ്പിച്ചതുപോലെ മറ്റാരും ഭരണഘടനയെ നശിപ്പിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ മൗലികാവകാശങ്ങളെയാണ് അവര്‍ തട്ടിപ്പറിച്ചത്.”- മോദി ആഞ്ഞടിച്ചു.

 

 

Tags: constitutionNehruPanditNehuConstitutionDebateConstitutionAt75 #PMModi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.