Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1951ല്‍ നെഹ്രുവാണ് ഭരണഘടനയെ മാറ്റാമെന്ന് മുഖ്യമന്ത്രിമാര്‍ക്കുള്ള കത്തില്‍ പറഞ്ഞത്,1951ല്‍ നെഹ്രു ആ പാപം ചെയ്തു: പാര്‍ലമെന്‍റില്‍ മോദി

1951ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു വിവിധ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ഭരണഘടനയെ മാറ്റാമെന്ന് ആദ്യമായി പറഞ്ഞതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 09:02 pm IST
in India

ന്യൂദല്‍ഹി: 1951ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു വിവിധ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ഭരണഘടനയെ മാറ്റാമെന്ന് ആദ്യമായി പറഞ്ഞതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോദി.

“ഭരണഘടന വിഘാതമായി വന്നാല്‍ അതില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയായിരുന്ന നെഹ്രു 1951ല്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്താണ് നിര്‍ണ്ണായകവഴിത്തിരിവായത്. ഇന്ത്യന്‍ ഭരണഘടന ഒരു തടസ്സാമായി വന്നാല്‍ എന്ത് വില കൊടുത്തും അതില്‍ മാറ്റം വരുത്തുമെന്നാണ് നെഹ്രുപറഞ്ഞത്. 1951ല്‍ നെഹ്രു ആ പാപം ചെയ്തു. പക്ഷെ അന്ന് രാജ്യം നിശ്ശബ്ദമായി ഇരുന്നില്ല. ഇത് തെറ്റാണെന്ന് അന്ന് രാഷ്‌ട്രപതിയായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് പറഞ്ഞു. “- മോദി അഭിപ്രായപ്പെട്ടു.

നെഹ്രുവിന്റെ ഈ നീക്കം തെറ്റാണെന്ന് പിന്നീട് സ്പീക്കറും പറഞ്ഞു. അതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ആചാര്യ കൃപലാനിയും ജയപ്രകാശ് നാരായണനും ഇത് തെറ്റാണെന്ന് പറയുകയുണ്ടായി. പക്ഷെ പണ്ഡിറ്റ് നെഹ്രുവിന് സ്വന്തം ഭരണഘടനയുണ്ടായിരുന്നു. അതുകൊണ്ടാണ് സീനിയര്‍ നേതാക്കളുടെ അഭിപ്രായം അദ്ദേഹം മാനിക്കാതിരുന്നത്. – മോദി പറഞ്ഞു.

“1947 മുതല്‍ 1952 വരെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. ഒരു താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1952ന് മുന്‍പ് രാജ്യസഭയും ഇല്ലായിരുന്നു. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും ഇല്ലായിരുന്നു. ജനങ്ങളുടെ വിധി എവിടെയും ഇല്ലായിരുന്നു. 1951ല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇല്ലാതിരുന്ന കാലത്താണ് നെഹ്രു ഈ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടന തടസ്സമായി വന്നാല്‍ അത് മാറ്റുമെന്ന് ഈ ഭേദഗതി. ഇവിടെ ജനങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യമാണ് ആക്രമിക്കപ്പെട്ടത്.” – മോദി ചൂണ്ടിക്കാട്ടി.

“ഒരു അവസരം കിട്ടിയപ്പോള്‍ നെഹ്രു അത് മുതലാക്കി. ജനങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കനത്ത അടി കൊടുത്തു. ഇത് ഭരണഘടന സൃഷ്ടിച്ചവരെ അപമാനിക്കലായിരുന്നു. ഭരണഘടനാദത്തമായ അസംബ്ലിയെ പിന്‍വാതിലിലൂടെ നെഹ്രു അട്ടിമറിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ നശിപ്പിച്ചതുപോലെ മറ്റാരും ഭരണഘടനയെ നശിപ്പിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ മൗലികാവകാശങ്ങളെയാണ് അവര്‍ തട്ടിപ്പറിച്ചത്.”- മോദി ആഞ്ഞടിച്ചു.

 

 

Tags: NehruPanditNehuConstitutionDebateConstitutionAt75 #PMModiconstitution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

Thiruvananthapuram

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

ആണവശാസ്ത്രജ്ഞന്‍ ഹോമി ജെ ഭാഭ (വലത്ത്)
India

ഇന്ത്യയെ പിന്നോട്ടടിപ്പിച്ച നെഹ്രു; സമ്മതിച്ചിരുന്നെങ്കില്‍ 1954ലേ നമുക്ക് അണുബോംബ് ഉണ്ടായേനെ; ലോകോത്തര ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടും തോറ്റുപോയ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.