Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്റര്‍ നിര്‍മാണം പ്രഹസനമായി

Janmabhumi Online by Janmabhumi Online
Dec 14, 2024, 10:19 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്ററിന്റെ നിര്‍മാണം പ്രഹസനമായി മാറി. സ്‌കാനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടനിര്‍മാണത്തിന് ആവശ്യം വേണ്ട സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍നടപടികള്‍ നിലച്ചിരിക്കുകയാണ്.

2022ലാണ് എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗിനായി രോഗികള്‍ നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്ന് എംആര്‍ഐ, സിടി, യുഎസ് സ്‌കാനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനായി തുടക്കം കുറിക്കുന്നത്. സെപ്തംബര്‍ 7ന് നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. നവംബറില്‍ സ്‌കാനിംഗ് സെന്ററിനുള്ള കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്കായി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് ഡിഎംഇ കത്ത് നല്‍കി. എംപി, എംഎല്‍എ ഫണ്ടുകള്‍ ഇതിനായി ഉപയോഗിക്കാനുള്ള അനുമതിയുള്ളതായി എച്ച്ഡിഎസ് സെക്രട്ടറി അറിയിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. എന്നാല്‍ ആരോഗ്യ വകുപ്പില്‍ നിന്ന് സ്‌കാനിംഗ് സെന്റര്‍ നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചെങ്കിലും ഇതിനായുള്ള കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലപരിമിതിയില്‍ തടസ്സങ്ങള്‍ ഉന്നയിക്കപ്പെടുകയായിരുന്നു.

തുടക്കത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കെട്ടിടം നിര്‍മിക്കാമെന്ന പദ്ധതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കെട്ടിടം നിര്‍മിച്ചാല്‍ കാര്‍ പാര്‍ക്കിംഗിന് വലിയ രീതിയില്‍ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യത കാണിച്ച് സൂപ്രണ്ട് പ്രിന്‍സിപ്പാളിന് കത്ത് നല്‍കി. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ നോഡല്‍ ഓഫീസര്‍ എസ്എറ്റി ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ വാഹന പാര്‍ക്കിംഗ് ഏരിയ, മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിന് പുറകുവശത്തുള്ള സ്ഥലം, അമ്മയും കുഞ്ഞും ബ്ലോക്കിന് സമീപത്തെ സ്ഥലം എന്നിവ കെട്ടിടനിര്‍മാണത്തിനായി മുന്നോട്ടുവച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ ചില ഉന്നതാധികൃതരുടെ രഹസ്യ അജണ്ടയാണ് സ്‌കാനിംഗ് സെന്ററിന്റെ നിര്‍മാണം തടസ്സപ്പെടുത്തുന്നതിന് പിന്നിലെന്നാണ് ആരോപണം. എസ്എറ്റി ആശുപത്രിയില്‍ ചികിത്സ തേടുന്ന ഭൂരിഭാഗം രോഗികളും സ്‌കാനിംഗിനായി സ്വകാര്യ സ്‌കാനിംഗ് കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി സ്‌കാനിംഗ് സെന്ററില്‍ എസ്എറ്റിയിലെ രോഗികള്‍ക്കും സ്‌കാനിംഗ് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ഇവിടത്തെ കാലതാമസമാണ് മിക്കരോഗികളേയും സ്വകാര്യ സ്ഥാപനങ്ങളിലെത്തിക്കുന്നത്. ഇത് ചില ഉന്നതര്‍ക്ക് ഗുണകരമാണെന്നും ആരോപിക്കുന്നു.

Tags: SAT HospitalTrivandrum Medical Collegescanning center
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്സിനെടുത്തിട്ടും ഏഴ്‌ വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Thiruvananthapuram

എസ്എടി ആശുപത്രിയില്‍ വീണ്ടും ഹാജര്‍ ബുക്കില്‍ തിരിമറി

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി :  ആക്രിക്കാരന്‍ പിടിയില്‍; ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

തിരു. മെഡിക്കല്‍ കോളേജ് സെന്റര്‍ ഓഫ് എക്‌സലന്‍സായി, കേന്ദ്രസര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ 4 കോടി അനുവദിച്ചു

Health

ആദ്യ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം തിരുവനന്തപുരത്ത്, ത്വക്കുദാനം പ്രോല്‍സാഹിപ്പിക്കും

പുതിയ വാര്‍ത്തകള്‍

എന്‍.എസ്.എസിന്റെ യോഗ ദിന പരിപാടിയില്‍ ഭാരതാംബ വിവാദം, പൊലീസ് പരിപാടി നിര്‍ത്തിവയ്‌പ്പിച്ചു

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി 
സുരേഷ് കാലടി

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies