Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ബലിദാനത്തിന് 101 വയസ്

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
Dec 14, 2024, 10:05 am IST
in Special Article

തിരുവല്ല: കേരള ചരിത്രത്തിലെ ആദ്യ രാഷ്‌ട്രീയ ബലിദാനിയായ ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട്. 1924 ഡിസംബര്‍ 13ന് ആണ് വൈക്കം സത്യഗ്രഹത്തിലെ ഉദയതാരമായ ചിറ്റേടത്തിന്റെ മരണം. വൈക്കം സത്യഗ്രഹത്തെ തകര്‍ക്കാനിറങ്ങിയ ഗുണ്ടകള്‍ 1924 ഒക്ടോബറില്‍ നടത്തിയ ആക്രമണത്തിലാണ് ചിറ്റേടത്തിന് പരിക്കേറ്റത്. ആറടിയിലേറെ ഉയരവും അടിതട അഭ്യാസമുറകളും വശമുണ്ടായിരുന്ന, ആനക്കൊമ്പു കെട്ടിയ കഠാര എപ്പോഴും ഒപ്പം സൂക്ഷിച്ചിരുന്ന ശങ്കുപ്പിള്ള സഹന സമരഭടന്‍ എന്ന രീതിയില്‍ പ്രത്യാക്രണത്തിന് തയാറാകാതെ കൊടിയ മര്‍ദനം ഏറ്റുവാങ്ങുകയായിരുന്നു.

ഇണ്ടംതുരുത്തി മനയുമായി ബന്ധമുള്ളവരെന്നു കരുതുന്ന ഗുണ്ടകള്‍ക്കൊപ്പം തിരുവിതാംകൂര്‍ പോലീസും ഉണ്ടായിരുന്നു. മര്‍ദനമേറ്റിട്ടും സമര രംഗത്ത് തുടര്‍ന്ന അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടന്നു വഷളായി. ആരോഗ്യസ്ഥിതിവഷളായതിനാല്‍ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കു നടത്തിയ സവര്‍ണ ജാഥയില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ഡിസംബര്‍ രണ്ടാം വാരത്തിന്റെ തുടക്കത്തില്‍ ന്യൂമോണിയ കലശലായി. ഒടുവില്‍ 38-ാം വയസ്സില്‍, 1924 ഡിസംബര്‍ 13ന് മരണത്തിനു കീഴടങ്ങി.

1920ല്‍ ചെങ്ങന്നൂരില്‍ അയിത്തോച്ചാടന, ക്ഷേത്രപ്രവശനത്തിലൂടെയായിരുന്നു ചിറ്റേടത്തിന്റെ പൊതുജീവിതം തുടങ്ങിയത്. 1923 കാക്കിനഡ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അയിത്തോച്ചാടനം അജന്‍ഡയാക്കിയത് ടി.കെ. മാധവന്റെയും ചിറ്റേടത്തിന്റെയും ഇടപെടലില്‍ ആയിരുന്നു. ശങ്കുപ്പിള്ള വൈക്കത്തെത്തി സമരഭടന്മാരുടെ ക്യാപ്റ്റന്‍ സ്ഥാനവും ക്യാമ്പിലേക്ക് ആഹാരം എത്തിക്കുന്ന ചുമതലയും ഏറ്റത് ടി.കെ. മാധവന്റെ ക്ഷണപ്രകാരമാണ്. തെള്ളിയൂരില്‍ നിന്ന് കാര്‍ഷികവിഭവങ്ങള്‍ സംഭരിച്ച് മണിമല കോമളം കടവിലൂടെ ചങ്ങനാശേരിയില്‍ മന്നത്ത് പത്മനാഭന്‍ ഒരുക്കിയ സംഭരണശാലയില്‍ എത്തിക്കുകയായിരുന്നു പ്രവര്‍ത്തനം.

ഇരുപതാം വയസില്‍ കാശി യാത്രയാണ് ഭാരതത്തെ അറിയാന്‍ പ്രേരണ നല്കിയത്. കേരളത്തില്‍ നിന്ന് ഗാന്ധിജിയെ കാണാന്‍ സബര്‍മതിയിലേക്ക് എത്തിയ ആദ്യ സേവകനും അദ്ദേഹമായിരുന്നു. മടങ്ങുമ്പോള്‍ ഗാന്ധിജി സമ്മാനിച്ച മൂന്ന് ചര്‍ക്കകള്‍ കൊണ്ട് ഖാദി പ്രസ്ഥാനത്തിനു ഊടുംപാവും നെയ്തതും ഖദര്‍ ഈ നാടിന്റെ മേലങ്കിയാക്കിമാറ്റിയതും ചിറ്റേടത്തു ശങ്കുപ്പിള്ള ആയിരുന്നു.

 

Tags: Vaikom SatyagrahaChitedathu shankupillai101 years since the sacrifice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ തറവാട്ടു വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഹിന്ദു ഐക്യവേദി നേതാക്കള്‍
Kerala

ചിറ്റേടത്തിന്റെ ജീവിതം: പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- ഹിന്ദു ഐക്യവേദി

Kerala

വൈക്കം സത്യഗ്രഹം: കാര്യങ്ങള്‍ ഗാന്ധിജിയെ ബോധ്യപ്പെടുത്തിയത് ആഗമാനന്ദസ്വാമികള്‍; ചര്‍ച്ചയില്‍ ദ്വിഭാഷി,മാധ്യമലോകം തമസ്‌കരിച്ചു

Article

വൈക്കം സത്യാഗ്രഹം: ഹിന്ദു ഐക്യത്തിന്റെ സുവര്‍ണ താക്കോല്‍

Kerala

വൈക്കം സത്യഗ്രഹം ഹിന്ദു ഏകീകരണത്തിന്റെ അടയാളം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.