Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്‌നാട്ടിലെ അഗ്രഹാരങ്ങൾ ഇസ്ലാമിക ഗ്രാമങ്ങളായി: അഗ്രഹാരത്തിലെ എല്ലാ വീടുകളും മുസ്ലീങ്ങൾ വാങ്ങി

Janmabhumi Online by Janmabhumi Online
Dec 13, 2024, 07:06 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

തമിഴ്‌നാട്ടിലെ അഗ്രഹാരങ്ങൾ ഭയാനക മായ വേഗത്തിലാണ് ഇസ്ലാമിക ഗ്രാമങ്ങ ളായി മാറുന്നത്. നൂറ്റാണ്ടുകൾ പഴക്ക മുള്ള പുരാതന പരമ്പരാഗത ബ്രാഹ്മണ വാസസ്ഥലങ്ങളാണ് അഗ്രഹാരങ്ങൾ. റോഡിന്റെ ഇരുവശവും അതിന്റേതായ ക്ഷേത്രവും ക്ഷേത്ര ആവാസവ്യവ സ്ഥയെ അടിസ്ഥാനമാക്കിയുള്ള നിവാ സികളുടെ എല്ലാ പ്രവർത്തനങ്ങളും ഉൾ ക്കൊള്ളുന്ന റോ ഹൗസുകളും ഇതിൽ ഉൾപ്പെടുന്നു. ബ്രാഹ്മണരുടെ ധാർമിക ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ ആസൂത്രണം ചെയ്തതും വിശാലവും അതുല്യമായി നിർമ്മിച്ചതു മായ ഘടനകളാണ് ചതുർവേദിമംഗലം എന്ന അറിയപ്പെടുന്ന അഗ്രഹാരം നിര വീടുകൾ.
അഗ്രഹാരത്തിലെ ക്ഷേത്രങ്ങൾ ഇപ്പോ ൾ ജീർണിച്ച മണ്ഡപങ്ങൾ പോലെയാണ്. ബുർഖ ധരിച്ച സ്ത്രീകളും തല മൊട്ടയടി ച്ച് മീശ വടിച്ച താടിക്കാരും ഇന്ന് അഗ്രഹാരങ്ങളിലുണ്ട്.
സീർകാഴി, മയിലാടുതുറൈ, കുംഭ കോണം, നാഗൂർ, തിരുവാരൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ അഗ്രഹാരങ്ങൾ ഇസ്‌ലാമിക ഗ്രാമങ്ങളായി മാറി. തഞ്ചാ വൂർ മേഖലയിൽ, തഞ്ചാവൂർ-കുംഭ കോണം ഹൈവേയിൽ അയ്യമ്പേട്ടയ്‌ക്ക ടുത്തുള്ള ചക്രപ്പള്ളിയിലെ അഗ്രഹാരത്തിന്റെ ഇപ്പോഴത്തെ പേര് “ഹാജിയാർ സ്ട്രീറ്റ്” “ഖാഇദെ മില്ലത്ത് സ്ട്രീറ്റ് എന്നിവയാണ് ..
1500 വർഷം പഴക്കമുള്ള ചക്രവാകേശ്വര ക്ഷേത്രം മാത്രമാണ് അഗ്രഹാരത്തിൽ അവശേഷിക്കുന്നത്. ശല്യവും ഭയവും കാരണം അമുസ്‌ലിംകൾക്ക് വൈകുന്നേ രം അഞ്ച് മണിക്ക് ശേഷം ഈ പ്രദേശ ങ്ങളിൽ നടക്കാൻ കഴിയില്ല.
ചക്രപാഠശാലയ്‌ക്ക് സമീപം രാജഗിരി യിൽ കൂറ്റൻ അഗ്രഹാരങ്ങളുടെ അടയാളങ്ങളുണ്ട്. മറ്റ് പട്ടണങ്ങളിൽ അഗ്രഹാരത്തിൽ മാത്രമേ ക്ഷേത്രങ്ങൾ അവശേഷിക്കുന്നുള്ളൂ. എന്നാൽഇവിടെ ക്ഷേത്രം പോലും അപ്രത്യക്ഷമായി. ജിന്ന സ്ട്രീറ്റ്, ഖാഇദ് ഇ മില്ലത്ത് സ്ട്രീറ്റ്, ഹാജിയാർ സ്ട്രീറ്റ് എന്നിവയുടെ സൈൻ ബോർഡുകൾ അഗ്രഹാരത്തെ തെരുവു കളിൽ തിളങ്ങി നിൽക്കുന്നു. ഇവിടെയുള്ള ബ്രാഹ്മണ ഹിന്ദുക്കൾ വർഷങ്ങൾക്ക് മുമ്പ് അഗ്രഹാരം വിട്ടുപോയിരുന്നു. കൂടാതെമുസ്ലീങ്ങൾ ഇവിടെയുള്ള ശിവക്ഷേത്രം പൊളിച്ച് പള്ളി പണിതു…
തിരുവാരൂരിനടുത്തുള്ള കൊടിക്കൽപാ ളയത്തും അടിയക്കമംഗലത്തും അഗ്രഹാരങ്ങൾ അടിമുടി മാറിയിട്ടുണ്ട്. ഇവിടെയുള്ള പള്ളികളിൽ ഏറ്റവും വലിയ കുളങ്ങളുണ്ട്. പണ്ട് ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ കുളങ്ങൾ. അടിയാ ക്കമംഗലത്ത് പേപ്പാറ കുളം എന്നറിയ പ്പെടുന്ന കുളത്തിനോട് ചേർന്ന് ഒരു വലിയ മുസ്ലീം പള്ളിയുണ്ട്. നേരത്തെ അഗ്രഹാരമായിരുന്നു ഇവിടം. അഗ്രഹാര ഹിന്ദുക്കൾ ഉപയോഗിച്ചിരുന്ന പാപ്പാറക്കുളമാണത്..
മയിലാടുംതുറയ്‌ക്കടുത്തുള്ള നിടൂരിൽ സ്ഥിതി അതീവ ഗുരുതരമാണ്.
ഇവിടെ അഗ്രഹാരത്തിലെ എല്ലാ വീടുകളും മുസ്ലീങ്ങൾ വാങ്ങിയിട്ടുണ്ട്. അഗ്രഹാരത്തിന് മുന്നിലുള്ള പെരുമാൾ ക്ഷേത്രം നാശത്തിലാണ്. പെരുമാൾ ക്ഷേത്രക്കുളത്തെ ഇപ്പോൾ മുസ്ലീങ്ങൾ മദ്രസ കുളം എന്നാണ് വിളിക്കുന്നത്.
പെരുമാൾ ക്ഷേത്രത്തിന് നേരെ എതിർ വശത്ത് ഒരു വലിയ കുളമുണ്ട്. അഗ്രഹാ രത്തിലെ ഈസാനിയ മൂലയിലുള്ള വിശ്വനാഥർ ക്ഷേത്രത്തിന്റേതാണ് കുളം. വിശ്വനാഥർ ക്ഷേത്രത്തിന്റെ ഹൃദയ ഭാഗത്തായിരുന്നു വലിയ ആൽ മരം. ക്ഷേത്രം പൊളിച്ചുമാറ്റി വലിയ പാറക്കെ ട്ടുകളായി മാറി. ശ്രീകോവിലിന്റെ ഇരുവശത്തുമായി ആൽ മരത്തിന്റെ വേരുകൾ ഇപ്പോൾ തൂണുകൾ പോലെ നിൽക്കുന്നു. ഈ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വിഗ്രഹങ്ങൾ എവിടെ പ്പോയി എന്ന് അറിയില്ല. ഇപ്പോൾ ക്ഷേത്രം ഒരു മുസ്ലീമിന്റെ കസ്റ്റഡിയിലാ ണ്.
എങ്ങനെയാണ് അഗ്രഹാരങ്ങൾ മുസ്ലീം ആധിപത്യം നേടിയത്?
ആദ്യം മുസ്ലീങ്ങൾ അഗ്രഹാരത്തിൽ ഉയ ർന്ന വിലയ്‌ക്ക് വീട് വാങ്ങുന്നു. തുടർന്ന് വീടിന്റെ വാതിൽക്കൽ ആടിനെ അറു ക്കും. എന്നിട്ട് മീൻ കഴുകി തൊട്ടടുത്ത വീട്ടിലേക്ക് ഒഴിക്കും. അഗ്രഹാര സ്ത്രീ കൾ സ്വാഭാവികമായും പരിഭ്രാന്തരാകും കാരണം ഈ പാവം സ്ത്രീകൾ കർശന മായ സസ്യാഹാരികളാണ്.. അവർക്ക് എതിർക്കാൻ ധൈര്യമില്ലാത്തതിനാൽ അവരുടെ വീട് കിട്ടിയ വിലയ്‌ക്ക് വിറ്റ് നാടുവിടുന്നു .. ആ വീടും വേറൊരു മുസ്ലീം വാങ്ങുന്നു പിന്നെ അഗ്രഹാരം മുഴുവനും ഇസ്ളാമിക വത്കരിക്കുന്നു.
ഈ ഇസ്ലാമിസ്റ്റുകൾ ആരാണന്നറിയാ മോ? പോപ്പുലർ ഫ്രണ്ട് കാരാണ് ഇവർ.
ഇവർക്ക് DMK പാർട്ടിയുമായി നല്ല സ്വാധീ നമുണ്ട്… പ്രത്യേകിച്ചും ഈ പാർട്ടികൾ ഈ പാവം ബ്രാഹ്മണരെ ഭീകരൻമാരായി മുദ്രകുത്തി വോട്ട് പിടിക്കുമ്പോൾ ഈ സാധുക്കളുടെ അവസ്ഥ വീണ്ടും വീണ്ടുംപരിതാപകരമാകുന്നു.
ഒരു കാലത്ത് വേദങ്ങളുടെയും മന്ത്ര ങ്ങളുടെയും മുഴക്കങ്ങളാൽ പ്രതിധ്വനി ക്കുന്ന ഒരു സ്ഥലം ഇപ്പോൾ ഉച്ചഭാഷിണി കളിൽ നിന്ന് വേറെ ശബ്ദങ്ങളാണ് മുഴങ്ങുന്നത് ..
ഇതൊരു ലാൻഡ് ജിഹാദാണ്… ഇതിന്റെ ഇരയോ പാവം ബ്രാഹ്മണരും .. തമിഴ്നാ ട്ടിലെ ബ്രാഹ്മണരുടെ വാസസ്ഥലമായ അഗ്രഹാരങ്ങൾ ലാൻഡ് ജിഹാദിന്റെ ഏറ്റവും പുതിയ ഇരയാണ്, ഇത് ഒരു മുഖ്യധാരാ മാധ്യമവും എഴുതില്ല ഒരു ചരിത്രകാരനും അത് രേഖപ്പെടുത്താൻ മെനക്കെടുകയുമില്ല എന്നാൽ അവർ വീണ്ടും വീണ്ടും മിഥ്യയായ “ബ്രാഹ്മണ അടിച്ചമർത്തലിനെക്കുറിച്ച്” / ” ബ്രാഹ്മണ ഹജിമണിയെ കുറിച്ച് വാ തോരാതെ പറയും…
ആരും ഇല്ലാത്തവർക്ക് ഭഗവാൻ ഉണ്ട്
എന്നരു ചൊല്ലുണ്ട്..
ആ ഭഗവാൻ എവിടെയാണാവോ?)
ഭാസ്കരൻ നായർ അജയൻ

Tags: AgraharamsIslamic villages
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി 
സുരേഷ് കാലടി

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

വാരഫലം: ജൂണ്‍ 23 മുതല്‍ 29 വരെ ഈ നാളുകാര്‍ക്ക് സന്താനഭാഗ്യമുണ്ടാകും., ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies