Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാര്‍ഡ് വിഭജനത്തിനു പിന്നില്‍ ഗൂഢലക്ഷ്യം: ആര്‍. ശ്രീലേഖ

Janmabhumi Online by Janmabhumi Online
Dec 10, 2024, 11:19 am IST
in Thiruvananthapuram
അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധ യാത്രയില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തുന്നു

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധ യാത്രയില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: യാതൊരു യുക്തിയുമില്ലാത്ത, അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. ആ ലക്ഷ്യമെന്താണെന്ന് നമുക്കൊക്കെ അറിയാം. വാര്‍ഡ് വിഭജനം കൊണ്ട് ജനങ്ങള്‍ക്ക് എന്തു ഗുണമാണ് ഉണ്ടാകുന്നത്. എന്ത് നന്മയാണ് ജനങ്ങള്‍ ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നത്? അവര്‍ ചോദിച്ചു.

വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.വി രാജേഷ് നടത്തുന്ന പ്രതിഷേധജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീലേഖ.

ജനക്ഷേമ നടപടികളും സമാധാനവും നന്മയുമൊക്കെയാണ് ജനാധിപത്യ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത് ജനക്ഷേമപരമായ കാര്യങ്ങളല്ല. അടിക്കടി വര്‍ധിക്കുന്ന വൈദ്യുതിചാര്‍ജ്, നിത്യോപയോഗ സാധനങ്ങളുടെ അമിതവില, സാധാരണക്കാരുടെ സമ്പാദ്യം കൊള്ളയടിക്കുന്ന സഹകരണ ബാങ്കുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്നത്, ഒരിക്കലും നടക്കാത്ത മെഡിസെപ് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കയ്യില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പണം പിരിക്കുന്നത്, ഇങ്ങനെ ജനദ്രോഹപരമായ നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനൊക്കെ പുറമേയാണിപ്പോള്‍ ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന വാര്‍ഡ് വിഭജനവും.

100 വാര്‍ഡുകളുള്ള നഗരസഭയില്‍ ഒരു വാര്‍ഡ് കൂട്ടണമെങ്കില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രണ്ടോ മൂന്നോ വാര്‍ഡുകള്‍ വിഭജിച്ച് ഒരു വാര്‍ഡ് കൂട്ടിയാല്‍ പോരേ. ഒരു വാര്‍ഡ് കൂട്ടാന്‍ വേണ്ടി മറ്റുള്ള എല്ലാ വാര്‍ഡുകളെയും വെട്ടിമുറിച്ച് തുണ്ടമാക്കി കുറേ വാര്‍ഡുകളില്ലാതാക്കി പുതിയ കുറേ വാര്‍ഡുകള്‍ സൃഷ്ടിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇപ്പോള്‍ തന്നെ പലരും വീടുകളില്‍ പഴയതും പുതിയതുമായ ടിസി നമ്പരുകള്‍ എഴുതിയിട്ടുണ്ട്. ഇനിയിപ്പോള്‍ മൂന്നാമതൊരു ടിസി നമ്പര്‍ കൂടി പ്രദര്‍ശിപ്പിക്കേണ്ടി വരും. എല്ലാ രേഖകളിലെയും തിരിച്ചറിയില്‍ കാര്‍ഡുകളിലെയും വിലാസങ്ങള്‍ മാറുന്ന സാഹചര്യമാണുള്ളതെന്നും ശ്രീലേഖ പറഞ്ഞു.

 

Tags: Thiruvananthapuram Corporationward divisionFormer DGP R. SreelekhaUlterior motive
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ സിന്ദൂര്‍ സ്ത്രീകള്‍ക്ക് അഭിമാനം: ആര്‍. ശ്രീലേഖ

ബിജെപി കൗണ്‍സിലര്‍മാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 
പേരെഴുതിയ പഌക്കാര്‍ഡുകള്‍ കൗണ്‍സിലില്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നു
Kerala

ബജറ്റ് ചര്‍ച്ചയില്‍ ബിജെപി അംഗങ്ങള്‍ക്ക് നേരെ മേയറുടെ ആക്രോശം

Kerala

സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്: വാര്‍ഡ് വിഭജനം ഏകപക്ഷീയമല്ലേയെന്ന് സുപ്രീംകോടതി

ഹിന്ദി പ്രചാരസഭയുടെയും അഖിലഭാരതീയ സാഹിത്യ പരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാതൃഭാഷയും ദേശഭാഷയും എന്ന വിഷയത്തില്‍ ഹിന്ദി പ്രചാരസഭാ ഹാളില്‍ നടത്തിയ സെമിനാര്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

വിവിധ ഭാഷകള്‍ മനുഷ്യസമൂഹത്തിന്റെ സമന്വയത്തിന്റെ മാധ്യമം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖ

Thiruvananthapuram

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാണ് വാര്‍ഡ് വിഭജനം: വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു, സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies