Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭക്ഷണ പൊതിയില്‍ മണ്ണിര; എസ്എടിആശുപത്രി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ ക്യാന്റീനില്‍ നിന്ന് നല്‍കിയത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 11:39 am IST
in Thiruvananthapuram
എസ്എടി ആശുപത്രിയില്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യാന്റീനില്‍ നിന്ന് രോഗിക്ക് നല്‍കിയ ഭക്ഷണ പൊതിയിലെ മണ്ണിര

എസ്എടി ആശുപത്രിയില്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യാന്റീനില്‍ നിന്ന് രോഗിക്ക് നല്‍കിയ ഭക്ഷണ പൊതിയിലെ മണ്ണിര

മെഡിക്കല്‍ കോളജ് : തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണ പൊതിയില്‍ മണ്ണിര. മൂന്ന് പൂരിയും കൂറുമകറിയുമായി നല്‍കിയ ഭക്ഷണ പൊതിയിലാണ് മണ്ണിരയെ കണ്ടെത്തിയത്.

ഇന്നലെ രാവിലെ എട്ടരയോടെ പതിനാറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയാണ് രോഗിക്കായി ഭക്ഷണ പൊതി വാങ്ങിയത്. കഴിക്കാനായി രോഗി പൊതി നിവര്‍ത്തിയപ്പോള്‍ പൂരിക്കടിയിലായി മണ്ണിര ചുരുണ്ട് കിടക്കുന്നത് കാണുകായിരുന്നു. വാര്‍ഡിലെ മറ്റ് കൂട്ടുരുപ്പുകാരും കൂടി ക്യാന്റീനിലെത്തി പ്രശ്‌നം ഉണ്ടാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ക്യാന്റീനിലെത്തിയ സൊസൈറ്റി അധികൃതര്‍ സംഭവം കൂടുതല്‍ വിഷയമാകാത്ത വിധം ഒതുക്കി തീര്‍ത്തു.

രോഗി ചികിത്സയിലായതുകൊണ്ട് ചികിത്സയ്‌ക്ക് തടസ്സമുണ്ടാകുമോയെന്ന ഭയത്തില്‍ സൊസൈറ്റി അധികൃതരുടെ പ്രലോഭനങ്ങളില്‍ രോഗിയുടെ ബന്ധുക്കള്‍ വഴങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് പരാതി പോലും നല്‍കിയിട്ടില്ലായെന്ന വിവരമാണുള്ളത്. എന്നാല്‍ സംഭവത്തില്‍ വിശദാന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയായ എജ്യൂക്കേഷന്‍ സൊസൈറ്റി നേരിട്ട് നടത്തുന്ന സ്ഥാപനമാണ് ക്യാന്റീന്‍. അതില്‍ വൃത്തിയും സുരക്ഷയും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ അതില്ലായെന്ന വസ്തുതയാണ് ഭക്ഷണ പൊതിയില്‍ മണ്ണിര കണ്ടെത്തിയ സംഭവത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് മറ്റ് രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നൂറ് കണക്കിന് രോഗികളും കൂട്ടിരുപ്പുകാരും ഭക്ഷണത്തിനായി ആശ്രയിക്കുന്ന ക്യാന്റീനാണിത്. ഇവിടെ വൃത്തിയില്ലാതെയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന ആരോപണവുമുണ്ട്. മാത്രവുമല്ല പഴകിയ ഭക്ഷണം വിതരണം ചെയ്തതിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധികൃതര്‍ക്ക് പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാകാറില്ല. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് പോലും ഇവിടെ പരിശോധന നടത്താറില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ഭക്ഷണം വാങ്ങാനെത്തുന്നവരോട് ക്യാന്റീനിലെ ജീവനക്കാരുടെ അപമര്യാദയായിട്ടുള്ള പെരുമാറ്റവും പതിവാണ്. പല ദിവസങ്ങളിലും ജീവനക്കാരുടെ തമ്മിലടിയും പതിവാണ്. കഴിഞ്ഞ മേയ് 2 ന് നടന്ന ജീവനക്കാരികളുടെ തമ്മിലടിയില്‍ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം ക്യാന്റീനിലെ വൃത്തിയില്ലായ്‌മ പരിഹരിക്കാനോ ജീവനക്കാരെ നിയന്ത്രിക്കാനോ സൊസൈറ്റി അധികൃതര്‍ തയ്യാറായിട്ടില്ല. ക്യാന്റീനില്‍ തൊഴിലെടുക്കുന്ന പല ജീവനക്കാരികള്‍ക്കും ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരാണെന്ന ആക്ഷേപവുമുണ്ട്.

Tags: Trivandrum Medical CollegeSAT Hospital Health Education SocietyEarthworms in food packaging
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരിക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 9 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം

Kerala

ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല; തുടരാന്‍ താല്‍പര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് കത്ത് നല്‍കി

Kerala

ഡോ. ഹാരിസിനെ കുടുക്കാനുള്ള ഒത്താശയ്‌ക്ക് മന്ത്രിയുടെ പാരിതോഷികം ഡോ. വിശ്വനാഥനെ സ്ഥിരം ഡയറക്ടറാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.