Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാമണ്ഡലത്തില്‍ സമരകാഹളം, പിടിപ്പുകേടിന്റെ അഭ്യാസക്കളരി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Dec 2, 2024, 09:43 am IST
in Kerala

തൃശ്ശൂര്‍: കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടലിനു ശേഷം സമരകാഹളം ഉയരുന്നു. ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ അഭ്യാസക്കളരിയായി കലാമണ്ഡലം മാറിയിട്ട് വര്‍ഷങ്ങളായി. നടപടിക്ക് ശേഷമുള്ള ആദ്യ അദ്ധ്യയന ദിനത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങി അദ്ധ്യാപകരും ജീവനക്കാരും. 128 പേരെ പിരിച്ചുവിട്ടതോടെ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകാനാവാത്ത സ്ഥിതിയെന്ന് അദ്ധ്യാപകര്‍ പറയുന്നു. അറുപതോളം താത്കാലിക അദ്ധ്യാപകര്‍ ഇല്ലാതാകുന്നതോടെ കളരികള്‍ മുടങ്ങും. കഥകളി ചൊല്ലിയാട്ട കളരിയിലുള്‍പ്പെടെ അദ്ധ്യാപകരില്ലാത്ത അവസ്ഥയാകും.

അദ്ധ്യാപകര്‍ക്ക് പുറമേ അറുപതിലേറെ താത്കാലിക ജീവനക്കാരെയും പിരിച്ചു വിട്ടിട്ടുണ്ട്. ഇവരിലേറെയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും അനധികൃതമായി നിയമനം ലഭിച്ചവരാണ്. തോട്ടം നോക്കാനും പ്യൂണ്‍ ആയും മറ്റും അനവധി പുതിയ തസ്തികകള്‍ സൃഷ്ടിച്ചായിരുന്നു പല നിയമനങ്ങളും. അവരുടെ പിരിച്ചുവിടല്‍ ഒരു പക്ഷേ വലിയ പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ വര്‍ഷങ്ങളായി അധ്യാപക നിയമനം നടന്നിട്ട്. ഈ അധ്യാപക തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചവരെ ഒഴിവാക്കിയാല്‍ പഠനം മുടങ്ങും. അത് കുട്ടികളുടെ ഭാവിയെയും ബാധിക്കും. ബാക്കിയുള്ളവരുടെ ജോലിഭാരം ഏറും. പലരും ദീര്‍ഘകാല അവധിയെടുത്ത് മാറിനില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ശമ്പളം കൃത്യമായി ലഭിക്കാതായിട്ട് വര്‍ഷങ്ങളായി. കുത്തഴിഞ്ഞ അവസ്ഥയാണ് ഇപ്പോള്‍ കലാമണ്ഡലത്തില്‍.

ചെലവേറുമ്പോഴും സ്വന്തം നിലയ്‌ക്ക് വരുമാനം ഉണ്ടാക്കാന്‍ കലാമണ്ഡലത്തിന് കഴിയുന്നില്ല. മല്ലികാ സാരാഭായിയെ ചാന്‍സലറായി കൊണ്ടുവരുമ്പോള്‍ അവര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഉത്തരേന്ത്യയിലും വിദേശത്തും ധാരാളം പരിപാടികള്‍ കലാമണ്ഡലത്തിന് ഏര്‍പ്പാടാക്കാം. അതുവഴി വലിയ വരുമാനം ഉണ്ടാകും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒരു പരിപാടി പോലും അവര്‍ വഴി വന്നില്ല. മാസം മൂന്നു ലക്ഷത്തിലേറെയാണ് മല്ലികയ്‌ക്ക് നല്‍കുന്നത്. അവര്‍ അക്കാദമിക് കാര്യങ്ങളിലോ മറ്റ് വികസനത്തിലോ ഒരു ശ്രദ്ധയും നല്കാറില്ല. വല്ലപ്പോഴും വന്നാല്‍ അടുത്തുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ താമസം. ഇത്തരം പാഴ്‌ചെലവുകളാണ് കലാമണ്ഡലത്തെ തകര്‍ക്കുന്നതെന്നും അദ്ധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. പിരിച്ചുവിടപ്പെട്ടവരും സമരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. അവര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്ന് സംഘടനയും രൂപീകരിച്ചു. സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ 128 താത്കാലിക അധ്യാപകരേയും ജീവനക്കാരേയും പിരിച്ചുവിട്ടത്.

Tags: Kerala KalamandalamKalamandalamtrumpets of struggle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

Kerala

കേരള കലാമണ്ഡലം ഭാരത് രംഗ് മഹോത്സവത്തിലേക്ക്

Kerala

കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

Samskriti

ത്യാഗരാജസ്വാമികൾക്കും വിശന്നിട്ടുണ്ടാവുമല്ലോ!

Kerala

കലാമണ്ഡലവും കഥകളിയും: മല്ലിക പറയും മുമ്പേ പറഞ്ഞവർ ഏറെയുണ്ട്…

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.