Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു; ചാല ഏര്യാ കമ്മറ്റിയില്‍ പിടിമുറുക്കി ലഹരി, ഭൂമാഫിയ

Janmabhumi Online by Janmabhumi Online
Nov 19, 2024, 11:06 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മയക്കുമരുന്ന്, വയല്‍ നികത്തല്‍ മാഫിയ സംഘവുമായും ബന്ധമുള്ള രണ്ടുപേരെ ചാല ഏര്യാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു. സജീവപ്രവര്‍ത്തകരെ ഒഴിവാക്കിയാണ് മാഫിയ സംഘത്തെ ഉള്‍പ്പെടുത്തിയത്. മുന്‍ ഡിവൈഎഫ്‌ഐ നേതാവും ഇപ്പോള്‍ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവ പ്രവര്‍ത്തകയുമായ കൊഞ്ചിറവിളയിലെ വനിതാ സഖാവിനെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതിലും ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.

21 അംഗ ഏര്യാ കമ്മറ്റിയില്‍ നിന്നും മൂന്നു പേരെ ഒഴിവാക്കിയാണ് പുതുതായി മൂന്നുപേരെ ഉള്‍പ്പെടുത്തിയത്. ഇതില്‍ അറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഉണ്ണികൃഷ്ണനും ഉള്‍പ്പെടുന്നു. ഉണ്ണികൃഷ്ണനെതിരെ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നിലവിലുണ്ട്. ഇതിന്റെ പശ്ചാതലത്തില്‍ ഉണ്ണികൃഷ്ണനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയിരുന്നു. പാര്‍ട്ടി നടപടിയെടുത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയ ഉണ്ണികൃഷ്ണനെ ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. സിപിഎം ഏരിയാ സമ്മേളനത്തില്‍ തെരെഞ്ഞെടുപ്പ് നടന്നപ്പോള്‍ 21 അംഗ ഏരിയാ കമ്മറ്റിയിലെ 12 പേരും ഉണ്ണികൃഷ്ണനെ ഏര്യാാ കമ്മറ്റിയിലെക്ക് ഏടുക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഉണ്ണികൃഷ്ണനെ ഏര്യാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.

2015ല്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ ജാമ്യത്തുക തട്ടിയ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറം കാണാത്തതിനെതിരെയും പ്രതിഷേധം പുകയുകയാണ്. കിള്ളിപ്പാലത്തെ ഡിഡി ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയതിന് ജാമ്യത്തിലിറക്കാന്‍ ബക്കറ്റ് പിരിവടക്കം നടത്തിയ പത്തുലക്ഷം രൂപയോളമാണ് ഒരു നേതാവ് തട്ടിയെടുത്തത്. കെട്ടിവച്ച ജാമ്യത്തുക കോടതി തിരികെ നല്‍കിയെങ്കിലും പാര്‍ട്ടിക്ക് കൈമാറിയില്ല. ഇത് അന്വേഷിച്ച ജില്ലാസെക്രട്ടേറിയററ്റ് അംഗം ബി.പി.മുരളി അധ്യക്ഷനായ അന്വേഷണ കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഇതുവരെ നടപടിയും എടുത്തിട്ടില്ല. നഗരത്തിലെ പ്രമുഖ ജന പ്രതിനിധിയുടെ വിവാഹച്ചടങ്ങിലെ പണം വെട്ടിക്കല്‍ ശ്രമം ജനപ്രതിനിധിയുടെ തന്നെ പാരാതിയോടെ പൊളിഞ്ഞിരുന്നു. ആ പരാതിയിലും നടപടിയുണ്ടായില്ല.

മഹിളാ അസോസിയേന്‍ സമ്മേളനത്തിന്റെ മറവില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ്, മുട്ടത്തറ ബാങ്കിലെ അംഗങ്ങള്‍ അറിയാതെ വായ്പയെടുക്കല്‍ തുടങ്ങിയവയിലും നടപടിയുണ്ടായിട്ടില്ല. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തുന്നവരെയും സംഘടനാ പരിചയമില്ലാത്തവരെയും ഏര്യാ, ലോക്കല്‍ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിയത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് ജില്ലയിലെ പല ഏര്യാ സമ്മേളനങ്ങളും സംഘര്‍ഷാന്തരിക്ഷത്തിലാണ് സമാപിക്കുന്നത്. ജില്ലാ സമ്മേളനം കഴിയുന്നതോടെ ജില്ലയിലെ ചില പ്രമുഖര്‍ക്കെതിരെ നടപടിയുറപ്പായിക്കഴിഞ്ഞു.

Tags: cpmLand mafiaLocal NewsDrunkennessCPM Chala Area Committee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

Kerala

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

Kerala

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

Kerala

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

പുതിയ വാര്‍ത്തകള്‍

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies